• Logo

Allied Publications

Europe
കരിപ്പുമണ്ണില്‍ കെ.ജെ. ചെറിയാന്‍ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച
Share
ആലപ്പുഴ: ജര്‍മനിയിലെ ബോണില്‍ താമസിക്കുന്ന ജോണ്‍ മാത്യുവിന്‍റെ (ഫോട്ടോ മാത്തുക്കുട്ടി) ജേഷ്‌ഠ സഹോദരന്‍ ചാത്തനാട് കരിപ്പുമണ്ണില്‍ റിട്ട: അധ്യാപകന്‍ കെ.ജെ. ചെറിയാന്‍(90) അന്തരിച്ചു.

സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വൈഎംസിഎ സെന്‍റ് ജോര്‍ജ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ: സി.ജി ഏലമ്മ (റിട്ട. പ്രിന്‍സിപ്പല്‍ കണിച്ചുകുളങ്ങര)

സഹോദരങ്ങള്‍: ജോണ്‍സണ്‍ (റബര്‍ സ്റ്റോര്‍ കോന്നി), ജോണ്‍ സക്കറിയ (സ്റ്റുഡിയോ ജോണ്‍സണ്‍, കോന്നി), കെ.ജെ. ജോണ്‍, ഡോ. സാറാമ്മ വര്‍ഗീസ് (പെരുമ്പാവൂര്‍), ഡോ.ഏലിയാമ്മ അച്ചന്‍കുഞ്ഞ് (പുതുപ്പള്ളി), ഓമന വര്‍ഗീസ് (മൂന്നാര്‍), പരേതരായ ക്യാപ്റ്റന്‍ ജോണ്‍ കോശി, മേരി ജോണ്‍ (തൃശൂര്‍), കെ ജെ ബേബി.

വാർത്ത: ജോസ് കുമ്പിളുവേലിൽ

മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ.
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.