• Logo

Allied Publications

Europe
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യം; ജർമനി ഒന്നാമത്
Share
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനി ഒന്നാമത്. ആദ്യമായി ആണ് ജർമനി ഈ നേട്ടം കെെവരിക്കുന്നത്. സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, സിംഗപ്പുര്‍ എന്നീ രാജ്യങ്ങൾക്ക് ഒപ്പമാണ് ജർമനി ഒന്നാം സ്ഥാനം പ‌ങ്കിടുന്നത്.

ജർമൻ പൗരന്മാര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ 194 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പട്ടികയിലാണ് ഇത് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പട്ടികയിൽ സിംഗപ്പുര്‍ മാത്രമായിരുന്നു ഒന്നാമത്. റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് യുഎസ്എ. ഇന്‍റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷൻ ഡാറ്റ അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ട് സൂചിക റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്.

ഇന്ത്യ പട്ടിക‌യിൽ 80ാം സ്ഥാനത്താണ്. ഖത്തര്‍, ഒമാന്‍ അടക്കമുള്ള 62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്രചെയ്യാം.

ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി ലയൺസ് ക്ലബ് റോമാ കേരള.
റോം: ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി.
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ.
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.