Fifa U 17 World cup
  Back to Home
സൂപ്പർ ഹിറ്റ്മാൻ 5


ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക്ക് സെഞ്ചുറിയോടെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ചരിത്രം കുറിച്ചു. 94 പന്തിൽ രണ്ട് സിക്സും 14 ഫോറും ഉൾപ്പെടെ 103 റൺസ് രോഹിത്തിന്‍റെ ബാറ്റിൽനിന്ന് ഇന്നലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പിറന്നു.

ഈ ലോകകപ്പിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍റെ അഞ്ചാം സെഞ്ചുറിയാണിത്. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും അധികം സെഞ്ചുറി നേടുന്ന താരമെന്ന റിക്കാർഡ് ഇതോടെ രോഹിത്തിന്‍റെ പേരിലായി. അഞ്ച് സെഞ്ചുറികളിൽ മൂന്ന് എണ്ണം ചേസിംഗിലാണ് രോഹിത് സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ചേസിംഗിൽ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരവുമായി. മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയുടെ 91-ാം ഏകദിന ജയമാണിത്. സ്കോർ: ശ്രീലങ്ക 50 ഓവറിൽ ഏഴിന് 264. ഇന്ത്യ 43.3 ഓവറിൽ മൂന്നിന് 265. രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്. ഈ ലോകകപ്പിൽ നാലാം തവണയാണ് രോഹിത് മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്. ഇന്ത്യക്കായി ഏകദിന ലോകകപ്പിൽ ഏറ്റവും അധികം മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്നതിൽ യുവരാജ് സിംഗിനൊപ്പവുമെത്തി.

സച്ചിനൊപ്പം രോഹിത്

ലോകകപ്പിൽ ഏറ്റവും അധികം സെഞ്ചുറി നേടുന്ന താരമെന്ന റിക്കാർഡിൽ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിനൊപ്പമെത്തി രോഹിത്. ഇരുവർക്കും ആറ് സെഞ്ചുറി വീതമാണുള്ളത്. ഓസ്ട്രേലിയയുടെ റിക്കിപോണ്ടിംഗ് ശ്രീലങ്കയുടെ കുമാർ സംഗക്കാര എന്നിവരെ പിന്തള്ളിയാണ് രോഹിത് സച്ചിനൊപ്പമെത്തിയത്. പോണ്ടിംഗിനും സംഗക്കാരയ്ക്കും അഞ്ച് സെഞ്ചുറികളുണ്ട്. ഏകദിന ക്രിക്കറ്റിൽ രോഹിത്തിന്‍റെ 27-ാം സെഞ്ചുറിയാണ് ലീഡ്സിൽ ഇന്നലെ പിറന്നത്.

ഒരു ലോകകപ്പ് എഡിഷനിൽ 600 റണ്‍സ് നേടുന്ന രണ്ടാമത് താരമെന്ന നേട്ടത്തിലും രോഹിത് എത്തി. സച്ചിൻ മാത്രമാണ് മുന്പ് ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കിയത്. ഒരു ലോകകപ്പ് എഡിഷനിൽ 600ൽ അധികം റണ്‍സ് നേടുന്ന നാലാമത് താരമാണ് രോഹിത്. സച്ചിൻ (2003), മാത്യു ഹെയ്ഡൻ (2007), ഷക്കീബ് അൽ ഹസൻ (2019) എന്നിവരാണ് ഈ നേട്ടം മുന്പ് സ്വന്തമാക്കിയത്.

189 പുതിയ റിക്കാർഡ്

ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്നലെ രോഹിത് ശർമ - കെ.എൽ. രാഹുൽ സഖ്യം കുറിച്ചത്. ബംഗ്ലാദേശിനെതിരേ ഇവർതന്നെ കുറിച്ച 180 റണ്‍സ് എന്ന റിക്കാർഡ് ഇന്നലെ 189 ആയി തിരുത്തിക്കുറിച്ചു. 30 ഓവറിലാണ് രോഹിത്-രാഹുൽ സഖ്യം 189 റണ്‍സ് നേടിയത്. കസണ്‍ രഞ്ജിതയുടെ പന്തിൽ ബലഹീനമായൊരു ഷോട്ടിലൂടെ എയ്ഞ്ചലോ മാത്യൂസിനു ക്യാച്ച് നല്കിയായിരുന്നു രോഹിത് മടങ്ങിയത്.
ലോകകപ്പിൽ ഏറ്റവും അധികം തവണ 150ൽ അധികം ഓപ്പണിംഗ് കൂട്ട് കെട്ട് (രണ്ട് തവണ) എന്ന റിക്കാർഡിലും രോഹിത്-രാഹുൽ സഖ്യമെത്തി.

കോഹ്‌ലി @ 1000

ഏകദിന ലോകകപ്പിൽ 1000 റണ്‍സ് എന്ന നാഴികക്കല്ലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവർക്കുശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരമാണ് കോഹ്‌ലി. ഇന്നലെ ലങ്കയ്ക്കെതിരേ കളിക്കാനിറങ്ങുന്പോൾ 1000 എന്ന നാഴികക്കല്ലിലേക്ക് അഞ്ച് റണ്‍സ് ദൂരം മാത്രമായിരുന്നു ഇന്ത്യൻ ക്യാപ്റ്റനുണ്ടായിരുന്നത്. 34 റണ്‍സുമായി കോഹ്‌ലി പുറത്താകാതെനിന്ന് ഇന്ത്യയെ ജയത്തിലെത്തിച്ചു.

മാജിക് മാത്യൂസ്

എയ്ഞ്ചലോ മാത്യൂസ് ഏകദിനത്തിൽ നേടിയിട്ടുള്ളത് ഇന്നലത്തേതുൾപ്പെടെ മൂന്ന് സെഞ്ചുറികൾ. അത് മൂന്നും ഇന്ത്യക്കെതിരേയായിരുന്നു എന്നതാണ് രസകരം. 128 പന്തിൽ 113 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസ് ആണ് ലങ്കയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ 55 റണ്‍സ് എന്ന അവസ്ഥയിൽ പതറുന്പോഴാണ് മാത്യൂസും ലഹിരു തിരിമന്നെയും ക്രീസിൽ ഒന്നിച്ചത്. അഞ്ചാം വിക്കറ്റിൽ 124 റണ്‍സ് നേടിയ ഈ കൂട്ടുകെട്ട് പൊളിച്ചത് തിരിമന്നെയെ (53 റണ്‍സ്) ജഡേജയുടെ കൈകളിലെത്തിച്ച് കുൽദീപ് യാദവ് ആയിരുന്നു.

തിരിമന്നെ പുറത്തായെങ്കിലും ധനഞ്ജയ ഡി സിൽവയെ (29 നോട്ടൗട്ട്) കൂടെക്കൂട്ടി ആറാം വിക്കറ്റിൽ മാത്യൂസ് 74 റണ്‍സ് കൂടി ചേർത്തു. ഒടുവിൽ ബുംറയുടെ പന്തിൽ രോഹിത്തിനു ക്യാച്ച് നല്കിയാണ് മാത്യൂസ് മടങ്ങിയത്.

ബുംറ @ 100

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ചു. ഇന്നലെ ലങ്കൻ ഓപ്പണർ ദിമുത് കരുണരത്നെയുടെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ 100ൽ എത്തിയത്. 99 വിക്കറ്റുമായാണ് ഇന്നലെ താരം കളത്തിലെത്തിയത്. ഏകദിനത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന 21-ാമത് ഇന്ത്യൻ താരമാണ്.

57 ഇന്നിംഗ്സിൽനിന്നാണ് ബുംറയുടെ 100 വിക്കറ്റ് നേട്ടം. വേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർമാരിൽ രണ്ടാമതെത്തി. 56 ഇന്നിംഗ്സിൽനിന്ന് 100ൽ എത്തിയ മുഹമ്മദ് ഷാമിയാണ് ഒന്നാമത്. ഇർഫാൻ പഠാൻ (59 ഇന്നിംഗ്സ്) ആണ് മൂന്നാമത്.

രാഹുലിനും സെഞ്ചുറി

ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ ലോകകപ്പിലെ കന്നി സെഞ്ചുറി ഇന്നലെ നേടി. 118 പന്തിൽ 111 റണ്‍സ് രാഹുലിന്‍റെ ബാറ്റിൽനിന്ന് പിറന്നു. ഒരു സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

സ്കോർബോർഡ് / ടോസ്: ശ്രീലങ്ക

ശ്രീലങ്ക ബാറ്റിംഗ്: കരുണരത്നെ സി ധോണി ബി ബുംറ 10, കുശാൽ പെരേര സി ധോണി ബി ബുംറ 18, ആവിഷ്ക സി ധോണി ബി ഹാർദിക് 20, കുശാൽ മെൻഡിസ് സ്റ്റംപ്ഡ് ബി ജഡേജ 3, മാത്യൂസ് സി രോഹിത് ബി ബുംറ 113, തിരിമന്നെ സി ജഡേജ ബി കുൽദീപ് 53, ധനഞ്ജയ നോട്ടൗട്ട് 29, തീസര പെരേര സി ഹാർദിക് ബി ഭുവനേശ്വർ 2, ഇസ്റു ഉഡാന നോട്ടൗട്ട് 1, എക്സ്ട്രാസ് 15, ആകെ 50 ഓവറിൽ ഏഴിന് 264.

വിക്കറ്റ് വീഴ്ച: 17/1, 40/2, 53/3, 55/4, 179/5, 253/6, 260/7.
ബൗളിംഗ്: ഭുവനേശ്വർ 10-0-73-1, ബുംറ 10-2-37-3, ഹാർദിക് 10-0-50-1, ജഡേജ 10-0-40-1, കുൽദീപ് 10-0-58-1.

ഇന്ത്യ ബാറ്റിംഗ്: രാഹുൽ സി കുശാൽ പെരേര ബി മലിംഗ 111, രോഹിത് സി മാത്യൂസ് ബി രഞ്ജിത 103, കോഹ്‌ലി നോട്ടൗട്ട് 34, പന്ത് എൽബിഡബ്ല്യു ബി ഉഡാന 4, പാണ്ഡ്യ നോട്ടൗട്ട് 7, എക്സ്ട്രാസ് 6, ആകെ 43.3 ഓവറിൽ മൂന്നിന് 265.
വിക്കറ്റ് വീഴ്ച: 189/1, 244/2, 253/3.

ബൗളിംഗ്: മലിംഗ 10-1-82-1, രഞ്ജിത 8-0-47-1, ഉഡാന 9.3-0-50-1, തീസര പെരേര 10-0-34-0, ധനഞ്ജയ 6-0-51-0.
കിരീടം ക്രിക്കറ്റിന്‍റെ തറവാട്ടിലേക്ക്; ഇംഗ്ലണ്ട് ലോകചാമ്പ്യന്മാർ
ലോഡ്സ്: ക്രിക്കറ്റിന്‍റെ മെക്കയിലെ ത്രസിപ്പിക്കുന്ന മത്സരത്തിൽ ലോകക്രിക്കറ്റിന് പുതിയ കിരീടാവകാശികളായി ഇംഗ്ലണ്ട്. ത്രസിപ്പിക്കുന്ന മത്സരത്തിൽ
ഇംഗ്ലണ്ടിന് ആദ്യ ലോകകിരീടത്തിലേക്ക് 242 റൺസ് ദൂരം മാത്രം
ലോർഡ്സ്: ഇംഗ്ലണ്ടിന് ആദ്യമായൊരു ലോക കിരീടം ചൂടാൻ 242 റണ്‍സിന്‍റെ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55
കന്നിക്കിരീടത്തിനായി ഇംഗ്ലണ്ടും ന്യൂസിലൻഡും
ലണ്ടൻ: ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ലോഡ്സിൽ ഇന്ന് ഏകദിന ലോക രാജാക്കന്മാരുടെ കിരീട ധാരണം. പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഫൈനലിൽ
ലോകകപ്പ് റിവ്യൂ മീറ്റിംഗിന് സിഒഎ; കോഹ്‌ലിയും ശാസ്ത്രിയും ചോദ്യങ്ങൾ നേരിടേണ്ടിവരും
മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അപ്രതീക്ഷിത തോൽവിയിലൂടെ പുറത്തായ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ചോദ്യശരങ്ങളുടെ
ഇംഗ്ലണ്ട് കൂളായി ഫൈനലിൽ; ഇക്കുറി പുതിയ അവകാശികൾ
ബർമിംഗാം: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ കലാശപോരിന്‍റെ ചിത്രം തെളിഞ്ഞു. ബർമിംഗാം നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അനായാസം
എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാർ; ഓസീസ് 223ന് പുറത്ത്
ബർമിംഗാം: ഏകദിന ലോകകപ്പിന്‍റെ കലാശപോര് കളിക്കാൻ ഇംഗ്ലണ്ടിന് 224 റൺസ് വേണം. സെമിയിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന്
ക്ഷമിക്കുക ജഡേജ... കറുത്ത കുതിരകൾക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യ
മാഞ്ചസ്റ്റർ: കപിലിനും ധോണിക്കും ശേഷം ഇന്ത്യക്കായി ലോകകപ്പുയർത്താമെന്ന വിരാട് കോഹ്‌ലിയുടെ മോഹങ്ങൾ മാഞ്ചസ്റ്ററിന്‍റെ മണ്ണിൽ പൊലിഞ്ഞു വീണു.
രോഹിതും കോഹ്ലിയും രാഹുലും പുറത്ത്
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു!
മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്‍റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ
ക്ലാസിക് സെമി
മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ
ഗ്രൂപ്പ് ചാന്പ്യൻമാരാകാൻ ഇന്ത്യ; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
ലീഡ്സ്: ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ അവസാന ഒന്നാം റൗണ്ട് പോരാട്ടം. മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഇന്ത്യ ശ്രീലങ്കയോട് ജയിച്ച് ഇന്ന് നടക്കുന്ന രണ്ടാം
ടോസ് ഭീഷണി മറികടന്നു പാക്കിസ്ഥാൻ; ഇനി വേണ്ടത് യമണ്ടൻ വിജയം
ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനു ബാറ്റിംഗ്. ടോസ് നഷ്ടപ്പെട്ടാൽ ലോകകപ്പിനു പുറത്തെന്ന നിലയിൽ ഗ്രൗണ്ടിലെത്തിയ പാക് നായകൻ സർഫ്രാസ്
ഒരു യമണ്ടൻ ജയത്തിന്!
ലണ്ടൻ: ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു
അഫ്ഗാന്‍ പൊരുതി വീണു; വിൻഡീസിന് 23 റൺസ് ജയം
ലീഡ്സ്: കന്നി ലോകകപ്പിൽ സമ്പൂർണ പരാജയത്തോടെ അഫ്ഗാനിസ്ഥാനു നാട്ടിലേക്ക് മടങ്ങാം. അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് 23 റൺസിനു തോറ്റു. വിൻഡീസിന്‍റെ 312
അഭിമാന ജയത്തിലേക്ക് അഫ്ഗാന് 312 റൺസ് ദൂരം
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിനെതിരെ അഫ്ഗാനിസ്ഥാനു 312 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറ്
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ
ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം
ലക്ഷ്യം മൂന്നു നൂറും ഒരാറും; നാലിലൊന്നിലെത്താൻ വെള്ളക്കാരും കിവികളും
ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 306 റൺസ് വിജയലക്ഷ്യം. ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയും (106) ജേസൺ റോയിയുടെ (60) അർധ
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ
ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്‍റെ
ബംഗ്ലാദേശ് പൊരുതിവീണു; ഇന്ത്യ ആറാം ജയത്തോടെ സെമി ഉറപ്പിച്ചു
ബർമിംഗ്ഹാം: ബംഗ്ലാ പോരാട്ടത്തെ മറികടന്ന് ഇന്ത്യ ലോകകപ്പ് സെമി ഉറപ്പിച്ചു. ബംഗ്ലാദേശിനെ 28 റൺസിനു പരാജയപ്പെടുത്തിയാണ് നീലപ്പട ലോകകപ്പിന്‍റെ നാലിലൊന്നിൽ
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം
ലക്ഷ്യം ജയം
ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്‍റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും.
നിക്കോളാസിന്‍റെ ഒറ്റയാൾ പോരാട്ടം ഫലിച്ചില്ല: ലങ്കയ്ക്കെതിരേ വിൻഡീസിന് തോൽവി
ലണ്ടൻ: ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ ശ്രീലങ്കയ്ക്ക് 23 റൺസിന്‍റെ ജയം. ലങ്കയുടെ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ ഒമ്പതു
ആവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി: വിൻഡീസിന് 339 റണ്‍സ് വിജയലക്ഷ്യം
ലണ്ടൻ: വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ആവിഷ്ക ഫെർണാണ്ടോയുടെ സെഞ്ചുറി മികവിൽ ലങ്ക നിശ്ചിത അന്പതോവറിൽ ആറു
വിജയ് ശങ്കർ ലോകകപ്പിന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും
ലണ്ടൻ: പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കർണാടകയുടെ ഓപ്പണർ മായങ്ക് അഗർവാൾ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോർട്ട്
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം
ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും
ബെയർസ്റ്റോയ്ക്കു സെഞ്ചുറി, ഇന്ത്യയുടെ ലക്ഷ്യം 338 റണ്‍സ്, ഷമിക്ക് അഞ്ചു വിക്കറ്റ്
ബിർമിംഗ്ഹാം: ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന്‍റെ മികവിൽ ഇന്ത്യക്കെതിരേ മികച്ച സ്കോർ കണ്ടെത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴു
കളറാകട്ടെ...
ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക്
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ്
ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്‍റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ
തീപ്പൊരി പാറും ; ലോകകപ്പ് സെമിക്കായി പോരാട്ടം ശക്തം
പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഏകപക്ഷീയമായി ചില ടീമുകൾ മുന്നേറുമെന്നുള്ള കണക്കുകൂട്ടലുകൾ തെറ്റി. ഉൗതല്ലേ തീപ്പൊരി പാറും എന്ന
ശ്രീലങ്കയ്ക്ക് തകർച്ച; ദക്ഷിണാഫ്രിക്കയ്ക്കു 204 റൺസ് വിജയലക്ഷ്യം
ചെസ്റ്റർ-ലീ-സ്ട്രീറ്റ്: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായക മത്സരത്തിൽ വൻ സ്കോർ കണ്ടെത്താനാകാതെ ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ
Standings

Group A

 

Group B

 

Group C

 

Group D

 

Group E

 

Group F

   
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.