Fifa U 17 World cup
  Back to Home
ലോകകപ്പ് റിവ്യൂ മീറ്റിംഗിന് സിഒഎ; കോഹ്‌ലിയും ശാസ്ത്രിയും ചോദ്യങ്ങൾ നേരിടേണ്ടിവരും


മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അപ്രതീക്ഷിത തോൽവിയിലൂടെ പുറത്തായ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ചോദ്യശരങ്ങളുടെ വാരിക്കുഴി. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) ഇന്ത്യയുടെ ലോകകപ്പ് പ്രകടനം വിലയിരുത്തൽ നടത്തും.

സിഒഎയുടെ റിവ്യൂ മീറ്റിംഗിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുഖ്യപരിശീലകൻ രവി ശാസ്ത്രി എന്നിവർ വിവിധ ചോദ്യങ്ങൾക്ക് മറുപടി നല്കേണ്ടിവരും. ലോകകപ്പിലെ ടീം തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് കോഹ്‌ലിയെയും ശാസ്ത്രിയെയും കാത്തിരിക്കുന്നതെന്നാണ് സൂചന. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി-20 ലോകകപ്പ് മുൻനിർത്തി ടീം സെലക്ടർമാരുമായും സിഒഎ കൂടിക്കാഴ്ച നടത്തും.

വിനോദ് റായ് ചെയർമാനായ സിഒഎ സമിതിയിൽ ഡയാന എഡുൽജി, റട്ട. ലെഫ്റ്റനന്‍റ് ജനറൽ രവി തോഡെ എന്നിവരാണുള്ളത്. ഇന്ത്യൻ ടീം നാട്ടിൽ തിരിച്ചെത്തിയ ഉടനെ യോഗം ചേരുമെന്ന് വിനോദ് റായ് പറഞ്ഞു.

ചോദ്യം ഒന്ന്:

അന്പാട്ടി റായുഡുവിനെ തഴഞ്ഞത് എന്തുകൊണ്ട് എന്നതാകും റിവ്യൂമീറ്റിംഗിൽ ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യമെന്നാണ് സൂചന. ലോകകപ്പിനു തൊട്ടുമുന്പാണ് റായുഡുവിനെ പൂർണമായി തഴഞ്ഞത്. ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു റായുഡു. ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽവരെ റായുഡു ആയിരുന്നു നാലാം നന്പർ ബാറ്റ്സ്മാൻ. ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തില്ലെങ്കിൽ എന്തുകൊണ്ട് അതുവരെ റായുഡുവിനെ നാലാം നന്പറിൽ കളിപ്പിച്ചു എന്നതും ചോദ്യമായേക്കും. ലോകകപ്പിനുള്ള റിസർവ് ടീമിൽ ഉൾപ്പെടുത്തിയിട്ടും രണ്ട് കളിക്കാർ (ശിഖർ ധവാൻ, വിജയ് ശങ്കർ) പരിക്കേറ്റ് പുറത്തായിട്ടും റായുഡുവിനെ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയില്ലെന്നതും കോഹ്‌ലിയെയും ശാസ്ത്രിയെയും സെലക്ടർമാരെയും പ്രതിക്കൂട്ടിൽ നിർത്തും. വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായപ്പോൾ മായങ്ക് അഗർവാളിനെ ടീമിലെടുത്തതിനുപിന്നാലെ അന്പാട്ടി റായുഡു ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതും ചോദ്യങ്ങളുടെയും സംശയങ്ങളുടെയും മൂർച്ച കൂട്ടും.

ചോദ്യം രണ്ട്:

ഇന്ത്യൻ ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരുടെ ആവശ്യം എന്താണ് എന്നതാണ് മറ്റൊരു ചോദ്യം, പ്രത്യേകിച്ച് ദിനേശ് കാർത്തിക്ക്. ഏകദിനത്തിൽ നാളുകളായി കാർത്തിക് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ല, ലോകകപ്പിനു തൊട്ടുമുന്പ് നടന്ന ഐപിഎലിലും സ്ഥിതിയിൽ മാറ്റമില്ലായിരുന്നു. മുതിർന്ന വിക്കറ്റ് കീപ്പർ എം.എസ്. ധോണി, ധവാന്‍റെ പരിക്കിനെത്തുടർന്ന് ടീമിലെത്തിയ ഋഷഭ് പന്ത്, കാർത്തിക് എന്നിവർ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടിരുന്നു.

ചോദ്യം മൂന്ന്:

ന്യൂസിലൻഡിനെതിരേ സെമിയിൽ പരാജയപ്പെട്ട മത്സരത്തിൽ 5/3 എന്ന ദയനീയാവസ്ഥയിൽ ഇന്ത്യ നിൽക്കുന്പോൾ എം.എസ്. ധോണിയെ എന്തുകൊണ്ട് ഏഴാം നന്പറിൽ ഇറക്കി എന്നതും ചോദ്യമാകുന്നു. ഇന്ത്യ പരാജയപ്പെട്ട മണിക്കൂർ മുതൽ ഈ ചോദ്യം ആരാധകരും സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്ക്കർ തുടങ്ങിയവരുൾപ്പെടെയുള്ള പ്രമുഖരും ചോദിച്ചതാണ്. ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാർ ആണ് ധോണിയുടെ ബാറ്റിംഗ് ഓർഡർ തീരുമാനിച്ചതെന്നും രവി ശാസ്ത്രി അതിന് സമ്മതം മൂളുകയായിരുന്നു എന്നുമാണ് സൂചന.

തോൽവി സിഒഎയുടെ മുന്നിലെത്തിയെങ്കിലും നിലവിലെ അഞ്ച് അംഗ സെലക‌്ഷൻ കമ്മിറ്റി ബിസിസിഐയുടെ അടുത്ത എജിഎം വരെ തുടരും. സെലക‌്ഷൻ മീറ്റിംഗുകളിൽ പാനലിൽ അംഗമായ സരണ്‍ദീപ് സിംഗ്, ദേവാങ് ഗാന്ധി എന്നിവർ കാര്യമായ സ്വാധീനം ചെലുത്താറില്ല. ജതിൻ പരഞ്ജപെ, ഗഗൻ ഹൂഡ എന്നിവർ പാനലിൽ എത്തിയതോടെയാണ് എം.എസ്.കെ. പ്രസാദിന് അല്പം വിശ്രമം ലഭിച്ചതെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന. അതിനിടെ സരണ്‍ദീപ് സിംഗ് ഇന്ത്യൻ കിറ്റിൽ ടീമിന്‍റെ നെറ്റ് സെഷനിൽ എത്തിയത് പല സംശയങ്ങൾക്കും വഴിവയ്ക്കുന്നു.

ടീം ഗെയിം ഉണ്ടായില്ല: രോഹിത്

ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു ടീം ഗെയിം പുറത്തെടുക്കാൻ സാധിച്ചില്ലെന്ന കുറ്റപ്പെടുത്തലുമായി ഉപനായകൻ രോഹിത് ശർമ. ആവശ്യസമയത്ത് ടീം ഗെയിം പുറത്തെടുക്കാൻ സാധിച്ചില്ല. 30 മിനിറ്റത്തെ ദയനീയ കളി കിരീടം നേടാനുള്ള സാധ്യതയാണ് ഇല്ലാതാക്കിയത്- രോഹിത് ട്വിറ്ററിൽ കുറിച്ചു.

സെമിയിൽ രവീന്ദ്ര ജഡേജയുടെ മാസ്മരിക ഇന്നിംഗിനിടെ പൂർണ പിന്തുണയുമായി രോഹിത് പവലിയനിൽ നിലയുറപ്പിച്ചിരുന്നു. ഒരുവേള ജഡേജ റണ്ണൗട്ടിനുള്ള സാധ്യത വന്നപ്പോൾ കൈ മസിൽസ് തൊട്ട് കാണിച്ച് ‘ബി സ്ട്രോംഗ് ’ എന്ന അംഗ്യം രോഹിത് കാണിച്ചിരുന്നു.


തോൽവിക്കു കാരണം നാലാം നന്പർ: ശാസ്ത്രി

ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ഇന്ത്യൻ പരാജയത്തിനു കാരണം ബാറ്റിംഗിൽ നാലാം നന്പറിൽ ഉണ്ടായ പ്രശ്നമാണെന്ന് ഒടുവിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി സമ്മതിച്ചു. മധ്യനിരയിൽ കരുത്തുറ്റ ഒരു ബാറ്റ്സ്മാൻ ഉണ്ടായിരുന്നില്ല. കെ.എൽ. രാഹുൽ നാലാം നന്പറിൽ എത്തിയപ്പോൾ പ്രശ്നം ആദ്യഘട്ടത്തിൽ പരിഹരിക്കപ്പെട്ടു. എന്നാൽ, ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതോടെ രാഹുൽ ഓപ്പണിംഗിലേക്ക് മാറി. വിജയ് ശങ്കർ നാലാം നന്പറിൽ എത്തിയെങ്കിലും അദ്ദേഹവും പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യൻ ടീമിന് കരകയറാൻ സാധിച്ചില്ല- ശാസ്ത്രി പറഞ്ഞു.

നാലാം നന്പറിൽ പ്രശ്നം ഉണ്ടായിരുന്നെന്ന് കുറ്റസമ്മതം നടത്തുന്ന ശാസ്ത്രി, വിജയ് ശങ്കർ പുറത്തായപ്പോൾ പകരം ഓപ്പണിംഗ് ബാറ്റ്സ്മാനായ മായങ്ക് അഗർവാളിനെയാണ് 15 അംഗ ടീമിലെടുത്തതെന്നത് സൗകര്യപൂർവം മറന്നു. റിസർവ് പട്ടികയിൽ ഉണ്ടായിരുന്ന, നാലാം നന്പറിൽ കളിച്ച് കഴിവ് തെളിയിച്ച അന്പാട്ടി റായുഡുവിനെ ടീമിലേക്ക് പരിഗണിച്ചില്ലെന്നതാണ് വാസ്തവം.

ഇന്ത്യക്ക് ആവശ്യത്തിന് ഓപ്പണിംഗ് ബാറ്റ്സ്മാന്മാരില്ലെന്നതും ടീമിന്‍റെ പരാജയ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. ധവാന്‍റെ പുറത്താകൽ അതാണ് തെളിയിച്ചതെന്നാണ് അഭിപ്രായം.

ഫൈനൽവരെ ഇന്ത്യ ഇംഗ്ലണ്ടിൽ

ലണ്ടൻ: ലോകകപ്പ് സെമിയിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനൽവരെ ഇംഗ്ലണ്ടിൽ തുടരും. ഞായറാഴ്ചത്തെ ഫൈനലിനുശേഷമാണ് ഇന്ത്യൻ ടീം ബാച്ചുകളായി നാട്ടിലേക്കു മടങ്ങുക. സെമിയിലെ പരാജയത്തിനുശേഷമാണ് മടക്ക ടിക്കറ്റ് ബുക്ക് ചെയ്തത്. അതുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങാൻ വൈകുന്നതെന്നാണ് ടീം വൃത്തങ്ങളിൽനിന്നുള്ള സൂചന.
ഇന്ത്യൻ താരങ്ങളുടെ കുടുംബങ്ങൾ, സപ്പോർട്ടിംഗ് സ്റ്റാഫുകൾ, താരങ്ങൾ എല്ലാവരും 14നുശേഷമേ നാട്ടിലേക്ക് മടങ്ങൂ.
കിരീടം ക്രിക്കറ്റിന്‍റെ തറവാട്ടിലേക്ക്; ഇംഗ്ലണ്ട് ലോകചാമ്പ്യന്മാർ
ലോഡ്സ്: ക്രിക്കറ്റിന്‍റെ മെക്കയിലെ ത്രസിപ്പിക്കുന്ന മത്സരത്തിൽ ലോകക്രിക്കറ്റിന് പുതിയ കിരീടാവകാശികളായി ഇംഗ്ലണ്ട്. ത്രസിപ്പിക്കുന്ന മത്സരത്തിൽ
ഇംഗ്ലണ്ടിന് ആദ്യ ലോകകിരീടത്തിലേക്ക് 242 റൺസ് ദൂരം മാത്രം
ലോർഡ്സ്: ഇംഗ്ലണ്ടിന് ആദ്യമായൊരു ലോക കിരീടം ചൂടാൻ 242 റണ്‍സിന്‍റെ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55
കന്നിക്കിരീടത്തിനായി ഇംഗ്ലണ്ടും ന്യൂസിലൻഡും
ലണ്ടൻ: ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ലോഡ്സിൽ ഇന്ന് ഏകദിന ലോക രാജാക്കന്മാരുടെ കിരീട ധാരണം. പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഫൈനലിൽ
ഇംഗ്ലണ്ട് കൂളായി ഫൈനലിൽ; ഇക്കുറി പുതിയ അവകാശികൾ
ബർമിംഗാം: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ കലാശപോരിന്‍റെ ചിത്രം തെളിഞ്ഞു. ബർമിംഗാം നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അനായാസം
എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാർ; ഓസീസ് 223ന് പുറത്ത്
ബർമിംഗാം: ഏകദിന ലോകകപ്പിന്‍റെ കലാശപോര് കളിക്കാൻ ഇംഗ്ലണ്ടിന് 224 റൺസ് വേണം. സെമിയിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന്
ക്ഷമിക്കുക ജഡേജ... കറുത്ത കുതിരകൾക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യ
മാഞ്ചസ്റ്റർ: കപിലിനും ധോണിക്കും ശേഷം ഇന്ത്യക്കായി ലോകകപ്പുയർത്താമെന്ന വിരാട് കോഹ്‌ലിയുടെ മോഹങ്ങൾ മാഞ്ചസ്റ്ററിന്‍റെ മണ്ണിൽ പൊലിഞ്ഞു വീണു.
രോഹിതും കോഹ്ലിയും രാഹുലും പുറത്ത്
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു!
മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്‍റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ
ക്ലാസിക് സെമി
മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ
സൂപ്പർ ഹിറ്റ്മാൻ 5
ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം
ഗ്രൂപ്പ് ചാന്പ്യൻമാരാകാൻ ഇന്ത്യ; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
ലീഡ്സ്: ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ അവസാന ഒന്നാം റൗണ്ട് പോരാട്ടം. മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഇന്ത്യ ശ്രീലങ്കയോട് ജയിച്ച് ഇന്ന് നടക്കുന്ന രണ്ടാം
ടോസ് ഭീഷണി മറികടന്നു പാക്കിസ്ഥാൻ; ഇനി വേണ്ടത് യമണ്ടൻ വിജയം
ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനു ബാറ്റിംഗ്. ടോസ് നഷ്ടപ്പെട്ടാൽ ലോകകപ്പിനു പുറത്തെന്ന നിലയിൽ ഗ്രൗണ്ടിലെത്തിയ പാക് നായകൻ സർഫ്രാസ്
ഒരു യമണ്ടൻ ജയത്തിന്!
ലണ്ടൻ: ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു
അഫ്ഗാന്‍ പൊരുതി വീണു; വിൻഡീസിന് 23 റൺസ് ജയം
ലീഡ്സ്: കന്നി ലോകകപ്പിൽ സമ്പൂർണ പരാജയത്തോടെ അഫ്ഗാനിസ്ഥാനു നാട്ടിലേക്ക് മടങ്ങാം. അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് 23 റൺസിനു തോറ്റു. വിൻഡീസിന്‍റെ 312
അഭിമാന ജയത്തിലേക്ക് അഫ്ഗാന് 312 റൺസ് ദൂരം
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിനെതിരെ അഫ്ഗാനിസ്ഥാനു 312 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറ്
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ
ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം
ലക്ഷ്യം മൂന്നു നൂറും ഒരാറും; നാലിലൊന്നിലെത്താൻ വെള്ളക്കാരും കിവികളും
ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 306 റൺസ് വിജയലക്ഷ്യം. ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയും (106) ജേസൺ റോയിയുടെ (60) അർധ
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ
ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്‍റെ
ബംഗ്ലാദേശ് പൊരുതിവീണു; ഇന്ത്യ ആറാം ജയത്തോടെ സെമി ഉറപ്പിച്ചു
ബർമിംഗ്ഹാം: ബംഗ്ലാ പോരാട്ടത്തെ മറികടന്ന് ഇന്ത്യ ലോകകപ്പ് സെമി ഉറപ്പിച്ചു. ബംഗ്ലാദേശിനെ 28 റൺസിനു പരാജയപ്പെടുത്തിയാണ് നീലപ്പട ലോകകപ്പിന്‍റെ നാലിലൊന്നിൽ
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം
ലക്ഷ്യം ജയം
ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്‍റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും.
നിക്കോളാസിന്‍റെ ഒറ്റയാൾ പോരാട്ടം ഫലിച്ചില്ല: ലങ്കയ്ക്കെതിരേ വിൻഡീസിന് തോൽവി
ലണ്ടൻ: ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ ശ്രീലങ്കയ്ക്ക് 23 റൺസിന്‍റെ ജയം. ലങ്കയുടെ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ ഒമ്പതു
ആവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി: വിൻഡീസിന് 339 റണ്‍സ് വിജയലക്ഷ്യം
ലണ്ടൻ: വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ആവിഷ്ക ഫെർണാണ്ടോയുടെ സെഞ്ചുറി മികവിൽ ലങ്ക നിശ്ചിത അന്പതോവറിൽ ആറു
വിജയ് ശങ്കർ ലോകകപ്പിന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും
ലണ്ടൻ: പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കർണാടകയുടെ ഓപ്പണർ മായങ്ക് അഗർവാൾ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോർട്ട്
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം
ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും
ബെയർസ്റ്റോയ്ക്കു സെഞ്ചുറി, ഇന്ത്യയുടെ ലക്ഷ്യം 338 റണ്‍സ്, ഷമിക്ക് അഞ്ചു വിക്കറ്റ്
ബിർമിംഗ്ഹാം: ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന്‍റെ മികവിൽ ഇന്ത്യക്കെതിരേ മികച്ച സ്കോർ കണ്ടെത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴു
കളറാകട്ടെ...
ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക്
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ്
ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്‍റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ
തീപ്പൊരി പാറും ; ലോകകപ്പ് സെമിക്കായി പോരാട്ടം ശക്തം
പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഏകപക്ഷീയമായി ചില ടീമുകൾ മുന്നേറുമെന്നുള്ള കണക്കുകൂട്ടലുകൾ തെറ്റി. ഉൗതല്ലേ തീപ്പൊരി പാറും എന്ന
ശ്രീലങ്കയ്ക്ക് തകർച്ച; ദക്ഷിണാഫ്രിക്കയ്ക്കു 204 റൺസ് വിജയലക്ഷ്യം
ചെസ്റ്റർ-ലീ-സ്ട്രീറ്റ്: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായക മത്സരത്തിൽ വൻ സ്കോർ കണ്ടെത്താനാകാതെ ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ
Standings

Group A

 

Group B

 

Group C

 

Group D

 

Group E

 

Group F

   
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.