• Logo

Allied Publications

Europe
വിയന്ന സെന്‍റ് ജോസഫ് ഇടവകയുടെ ആദ്യ പൊതുയോഗം സംഘടിപ്പിച്ചു
Share
വിയന്ന: ഓസ്ട്രിയയില്‍ പുതുതായി രൂപംകൊണ്ട എസ്‌ലിംഗ് സെന്‍റ് ജോസഫ് സീറോ മലബാര്‍ ഇടവകയുടെ ആദ്യ പൊതുയോഗം സംഘടിപ്പിച്ചു.

തദവസരത്തിൽ വികാരി ഫാ. തോമസ് കൊച്ചുചിറയുടെ പൗരോഹിത്യത്തിന്‍റെ 45ാമത് ജൂബിലിയും അസി. വികാരി ഫാ. ഡിന്‍റോ പ്ലാക്കലിന്‍റെ 38ാം ജന്മദിനവും ആഘോഷിച്ചു.

തുടര്‍ന്ന് എസ്‌ലിംഗ് ജര്‍മന്‍ ഇടവകയില്‍ നിന്നുള്ള ഫാ. ക്ലെമന്‍സ് ബോട്ടിഗിന്‍റെ ഷഷ്ഠിപൂര്‍ത്തിയും ആഘോഷിച്ചു. ഇടവകയ്ക്ക് വേണ്ടി പോള്‍ മാളിയേക്കല്‍ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും ജിമ്മി തോമസ് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.



ഫാ. ഡിന്‍റോ പ്ലാക്കല്‍ മുഖ്യ കാര്‍മികനായ കുര്‍ബാനയില്‍ ഫാ. ജിജോ ഇലവുങ്കച്ചാലില്‍ സന്ദേശം നല്‍കി. ഫാ. തോമസ് കൊച്ചുചിറ സഹകാര്‍മ്മികനായിരുന്നു. ബ്രദര്‍ റോബിന്‍ കെ. രാജു കൂവപ്പള്ളിയും ചടങ്ങുകളില്‍ പങ്കെടുത്തു.

മുരിക്കനാനിക്കല്‍ ജോബിയും ആല്‍ബിനും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചത്. ലിറ്റര്‍ജി കോഓര്‍ഡിനേറ്റര്‍ നെല്‍സണ്‍ നെടുങ്കല്ലേല്‍, ടോം അറത്തില്‍ എന്നിവര്‍ ദേവാലയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

200ല്‍ അധികം പേര്‍ പങ്കെടുത്ത ആദ്യ പൊതുയോഗത്തില്‍ ഫാ. തോമസ് കൊച്ചുചിറ വിശ്വാസികളെ സ്വാഗതം ചെയ്തു. യോഗത്തില്‍ ഇടവകയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്തതോടൊപ്പം 20232024 വര്‍ഷത്തെ കാര്യ പരിപാടികളും അവതരിപ്പിച്ചു.

ഇതിനോടകം 93 കുടുംബങ്ങള്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ സമൂഹത്തിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തതായും 30ല്‍ അധികം കുടുംബങ്ങള്‍ കൂടി സമീപഭാവിയില്‍ രജിസ്‌ട്രേഷന്‍ സമര്‍പ്പിക്കുമെന്നു പള്ളി കമ്മിറ്റി അറിയിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ ജോജന്‍ തറമംഗലത്തില്‍ അവതാരകനായിരുന്നു.

ഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ ജോബി ഇടപ്പള്ളിച്ചിറയില്‍ കണക്കുകള്‍ അവതരിപ്പിക്കുകയും കാറ്റക്കിസം കോര്‍ഡിനേറ്റര്‍ ജോമി സ്രാമ്പിക്കല്‍ വേദപാഠ ക്ലാസുകളുടെ പ്രവര്‍ത്തനവും വിവരിച്ചു. നിലവില്‍ 70 കുട്ടികളും 20 അധ്യാപകരുമായി വേദപാഠ പഠനം പുരോഗമിക്കുകയാണ്.



ഡിസംബര്‍ 16ന് ഏകദിന ധ്യാനവും അടുത്ത വർഷം മാര്‍ച്ച് 17ന് സെന്‍റ് ജോസഫ് ദിനാഘോഷവും പ്രഖ്യാപിച്ചു. സീറോ മലബാര്‍ സഭാംഗങ്ങളുടെ സെന്‍റ് ജോസഫ് ദിനവും തിരുനാളും എസ്‌ലിംഗ് ഇടവകയിലെ ഓസ്ട്രിയക്കാരായ വിശ്വാസികളോടൊപ്പം സംയുക്തമായി ആഘോഷിക്കും.

സോണി ചേന്നുംകരയെ തിരുനാള്‍ കമ്മിറ്റി രൂപീകരിക്കാന്‍ യോഗം ചുമതലപ്പെടുത്തി. ഫാ. ഡിന്‍റോ പ്ലാക്കല്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പൊതുയോഗം സമാപിച്ചു.

ജോജന്‍ തറമംഗലത്തില്‍, നെല്‍സണ്‍ നെടുംകല്ലേല്‍,ജോമി സ്രാമ്പിക്കല്‍, ജോബി ഇടപ്പള്ളിച്ചിറയില്‍, ഫിലോമിന നിലവൂര്‍, ടിജി കോയിത്തറ, ഔസേപ്പച്ചന്‍ പേഴുംകാട്ടില്‍, ജിമ്മി തോമസ്, സിറിയക് ചെറുകാട്, നിദിയ ഇടപ്പള്ളിച്ചിറയില്‍, എബ്രഹാം മുണ്ടിയാനിക്കല്‍,

ജോസ് തോമസ് നിലവൂര്‍, ഷേര്‍ളി കാരക്കാട്ട്, നിതിന്‍ പാറയ്ക്കല്‍, ജിജി ചേന്നുംങ്കര, റോയ് വെള്ളുക്കുന്നേല്‍, ബിനോ കിടങ്ങന്‍, ജോസ് കളരിക്കല്‍ തുടങ്ങിയവര്‍ അംഗങ്ങളായ വിപുലമായ കമ്മിറ്റി പുതിയ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതില്‍ നേതൃത്വം നല്‍കി വരുന്നു.

ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.