• Logo

Allied Publications

Europe
ക്രിസ്മസ് ആല്‍ബം "രാരീരം സദ്‌വാര്‍ത്ത' ശ്രദ്ധനേടുന്നു
Share
ബര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ ഇത്തവണത്തെ ക്രിസ്മസ് ആല്‍ബം "രാരീരം സദ്‌വാര്‍ത്ത' പുറത്തിറങ്ങി. ക്രിസ്മസ് സംഗീതമയമാക്കാന്‍ ഹൃദ്യമായ ഒരു താരാട്ടു ഗീതമായി യൂട്യൂബിലെത്തിയ ഗാനം ആദ്യ നാളുകളില്‍തന്നെ സംഗീത ആസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.

1999 (പൈതലാമുണ്ണിക്ക്, രാധിക തിലക്), 2003 (രാജാധിരാജ യേശുനാഥാ, സുജാത മോഹന്‍), 2015 (ബേത്‌ലഹേമില്‍ പുല്‍ക്കൂട്ടില്‍, ശ്രേയക്കുട്ടി), 2019 (ഇന്നു പിറന്നാള്‍ പൊന്നുപിറന്നാള്‍ ഉണ്ണിയേശുവിന്‍ പിറവിത്തിരുനാള്‍, ശ്രേയക്കുട്ടി), 2020 (വചനത്തിന്‍ നിറകുടം, സിസിലി ഇട്ടി), 2022 (വാഗ്ദത്തപൈതല്‍, ലിബിന്‍ സ്കറിയ ശ്വേത അശോക്) എന്നീ വര്‍ഷങ്ങളിൽ എല്ലാം കുമ്പിള്‍ ക്രിയേഷന്‍ഷന്‍സിന്‍റെ ക്രിസ്മസ് ആല്‍ബങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

പ്രവാസിഓണ്‍ലൈന്‍റെ സഹകരണത്തോടെ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് അണിയിച്ചൊരുക്കുന്ന താരാട്ടുഗീതം രാരീരം സദ്‌വാര്‍ത്ത ഹിറ്റ് ഗാനങ്ങളുടെ മെലഡി റാണിയായ അലീനിയ സെബാസ്റ്റ്യന്‍റെ ആലാപനത്തില്‍ ഷാന്‍റി ആന്‍റണി അങ്കമാലിയുടെ ഹൃദ്യമായ സംഗീതത്തില്‍ യൂറോപ്പിലെ മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ രചനാവൈഭവത്തിലാണ് തയാറാക്കിയിരിക്കുന്നത്.

വാനദൂതര്‍ ഒത്തുപാടുന്ന ക്രിസ്മസ് രാവിതില്‍ എന്നു തുടങ്ങുന്ന ഈരടികളില്‍ ഉണ്ണിയേശുവിനൊരു താരാട്ട് പോലെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ബഹളങ്ങളും ആര്‍പ്പുവിളികളുമില്ലാതെ ലളിതസുന്ദരമായൊഴുകുന്ന കൊച്ചരുവി പോലെ കാതില്‍ മുഴങ്ങി വീണ്ടും കേള്‍ക്കാന്‍ പ്രേരണയാകുന്ന ഒരു ഗാനമെന്ന നിലയില്‍ ഇതിന്‍റെ രചനയും സംഗീതവും ഓര്‍ക്കസ്ട്രേഷനും ദൃശ്യഭംഗിയും എല്ലാം തന്നെ മികവ് പുലര്‍ത്തുന്നുണ്ട്.

അലീനിയ സെബാസ്റ്റ്യന്‍ എന്ന കൊച്ചു ഗായികയുടെ ആലാപനം കൂടിയാകുമ്പോള്‍ സുന്ദരമായ പാട്ടിനോട് ഒരു വാത്സല്യം കൂടി ശ്രോതാക്കള്‍ക്കുണ്ടാകും. ജോസ് കുമ്പിളുവേലില്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഷാന്‍റി ആന്‍റണി അങ്കമാലിയാണ്.

ക്രിസ്മസ് പാട്ടിന്‍റെ ചേരുവകളില്‍ വലിയ വിട്ടുവീഴ്ചകളൊന്നും വരുത്താതെ തന്നെ വ്യത്യസ്തത പുലര്‍ത്താന്‍ ശ്രദ്ധിച്ചിരിക്കുന്ന സ്വര്‍ഗീയ സംഗീത സൃഷ്ടിയാണ് രാരീരം സദ്വാര്‍ത്ത. ലളിതമായ വരികള്‍ക്ക് മെലോഡിയസ് ടച്ചുള്ള സംഗീതവും ഇമ്പമുള്ള ആലാപവും കൂടിയാകുമ്പോള്‍ ഈ ക്രിസ്മസ് കാലത്ത് മാറ്റി വയ്ക്കാനാവാത്ത പാട്ടായി ഇതു മാറിക്കഴിഞ്ഞു.

നിനോയ് വര്‍ഗീസ്(ബിജിഎം),ജോസഫ് മാടശേരി (ഓടക്കുഴല്‍), ജെനിഫര്‍, ഡേവിന & ക്രിസ്തുജ്യോതി (കോറസ്), ഷിയാസ് മനോലില്‍ (ഗാനരൂപ കല്‍പ്പന, മെട്രോ സ്ററുഡിയോ, കൊച്ചി), ഡേവിസ് വി.ജെ (ഷോട്ടുകള്‍), റോബിന്‍ ജോസ് മല്ലപ്പള്ളി (ഫൈനല്‍ കട്ട്സ്) എന്നിവരാണ് ആല്‍ബത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബത്തിന്‍റെ പ്രൊഡ്യൂസേഴ്സ്. ഷാന്‍റി ആന്‍റണി അങ്കമാലിയാണ് വീഡിയോ കോഓർഡിനേറ്റർ.

Kumpil Creations (കുമ്പിള്‍ ക്രിയേഷന്‍സ്) യുട്യൂബ് ചാനലിലൂടെയാണ് "രാരീരം സദ്വാര്‍ത്ത" റിലീസ് ചെയ്തത്.


ബ്രിട്ടീഷ് കബഡി ലീഗ് : നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ : യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.