• Logo

Allied Publications

Europe
കുര്യന്‍ ജോസഫ് നിലവൂർ അന്തരിച്ചു
Share
കുടയത്തൂര്‍: നിലവൂര്‍ കുര്യന്‍ ജോസഫ്(88) അന്തരിച്ചു. വിയന്നയില്‍ ബിസിനസ് ചെയുന്ന ജോസ് (ജോസ്‌കോ സൂപ്പര്‍മാര്‍ക്കറ്റ്), ടോമി നിലവൂര്‍, സ്വിറ്റ്സര്‍ലന്‍ഡിലുള്ള ആന്‍റോ എന്നിവരുടെ പിതാവാണ്. ഭാര്യ: ഏലിക്കുട്ടി കുര്യന്‍.

സംസ്‌കാര ശുശ്രൂഷകള്‍ ഞാ‌യറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്നിന് കുടയത്തൂര്‍ സെന്‍റ് അഗസ്റ്റിന്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. പരേതനുവേണ്ടിയുള്ള കുര്‍ബാന വെള്ളിയാഴ്ച രാത്രി 7.15ന് എസ്‌ലിംഗിലുള്ള സെന്‍റ് ജോസഫ് സീറോ മലബാര്‍ ഇടവകയില്‍ നടക്കും.

മക്കള്‍: ജെസി വെട്ടിക്കുഴിയില്‍ (കലയന്താനി), ജോസ് നിലവൂര്‍ (ഓസ്ട്രിയ), ഷൈനി ജോസി, നെല്ലംകുഴി (ഓസ്‌ട്രേലിയ), ആന്‍റോ നിലവൂര്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ടോമി നിലവൂര്‍ (ഓസ്ട്രിയ), സോളി സജീവ് നെല്ലിക്കുന്നേല്‍ (വാഴക്കുളം).

മരുമക്കള്‍: സിറിയക്ക് വെട്ടിക്കുഴിയില്‍ (കലയന്താനി), ഫിലോമിന കളപ്പുരപാറപ്പുറം (ഓസ്ട്രിയ), ജോസി നെല്ലംകുഴി (മേലുകാവ്), ജീന മാത്യു നെടുവയലില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജൂലി പോളക്കുളം (ഓസ്ട്രിയ), സജീവ് നെല്ലിക്കുന്നേല്‍ (വാഴക്കുളം).

വാർത്ത: ജോബി ആന്‍റണി

ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.