• Logo

Allied Publications

Europe
ജർമനിയിൽ ആക്രമണകാരിയായ എമുവിനെ വെടിവച്ചു കൊന്നു
Share
ബര്‍ലിന്‍: പറക്കാനാവാത്ത പക്ഷിയായ എമു ആക്രമണകാരിയായതിനെ തുടര്‍ന്ന് വെടിവച്ചുകൊന്നതായി പോലീസ്. ജര്‍മൻ സംസ്ഥാനമായ തുരിംഗനിലാണ് സംഭവം. വാഹന യാത്രക്കാർക്ക് ഭീഷണിയായതിനെ തുടർന്ന് പക്ഷിയെ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായെന്ന് ജര്‍മൻ ജില്ലയായ നോര്‍ഡൗസെന്‍ പോലീസ് പറഞ്ഞു.

മധ്യ കിഴക്കന്‍ സംസ്ഥാനമായ തുരിംഗിയയിലെ ചെറിയ പട്ടണമായ ഷ്ലോതൈമിന് സമീപമുള്ള ഒരു ചുറ്റുമതിലില്‍ നിന്ന് 12 വയസുള്ള എമു രക്ഷപ്പെടുകയും, പിന്നീട് ഇത് ഒരു ഗ്രാമീണ റോഡിന് സമീപമുള്ള വയലില്‍ കാണപ്പെടുകയും ചെയ്തു.

ഹൈവേയിലേക്ക് ഓടാന്‍ തുടങ്ങുമ്പോള്‍ സമീപത്തെ റോഡിലെ വാഹനയാത്രക്കാര്‍ക്ക് ഇത് അപകടമുണ്ടാക്കുമെന്ന് അധികൃതര്‍ ഭയപ്പെട്ടു. എന്നാല്‍, പക്ഷിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും സ്ഥലത്തെത്തിയ ഉടമയ്ക്ക് പോലും അതിനെ മെരുക്കാന്‍ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു.

അഗ്നിശമന സേനയ്ക്കും പോലീസിനും ഭീഷണിയായി മാറുകയും കൂടുതല്‍ അക്രമാസക്തമാവുകയും ചെയ് തതോടെയാണ് വെടിവച്ചത്.

ബ്രിട്ടീഷ് കബഡി ലീഗ് : നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ : യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു.