• Logo

Allied Publications

Middle East & Gulf
പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കരുതെന്ന് ഒഐസിസി
Share
റിയാദ്: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്ക് വിശ്വസിക്കരുതെന്ന് ഒഐസിസി റിയാദ് വേങ്ങര മണ്ഡലം കമ്മിറ്റി. സമരവുമായി രംഗത്ത് വരുന്നവരെ തന്ത്രപൂർവം തടയാനും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന്‍റെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമവുമാണ് പിണറായി നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു.

സിഎഎ വിഷയത്തിൽ സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു ആത്മാർഥതയുമില്ല. സിഎഎക്കെതിരേ സമരം നടത്തിയവരെ കേസ് കൊണ്ട് നേരിടാനാണ് സർക്കാർ ശ്രമിച്ചത്.

നിയമപോരാട്ടവും ജനാതിപത്യ രീതിയിലുള്ള സമരവുമല്ലാതെ നിയമം റദ്ദ് ചെയ്യാൻ മറ്റ് വഴികളില്ല. പിണറായിയെ വിശ്വസിച്ചാൽ ന്യൂനപക്ഷം ചതിയിൽ പെടുമെന്നും കേരളം മതത്തിന്‍റെയും ജാതിയുടെയും പേരിൽ വിഭജിക്കപ്പെടുമെന്നും കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.

പ്രവാസിശ്രീ വനിതാ സമ്മേളനം സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍.
സല്‍മാനിയ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള വനിതാ സമ്മേളനം കെപിഎ വനിതാ വിഭാഗമായ പ
റിയാദ് ജീനിയസ് ധാരണാപത്രം കൈമാറി.
റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്‍റ്മാസ്റ്റർ ജി.എസ്.
സമരം മൂലം ദുരിതം അനുഭവിച്ച യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് നഷ്‌ടപരിഹാരം നൽകണം: നവയുഗം.
ദമാം: ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം യാത്ര മുടങ്ങി ദുരിതം അനുഭവിച്ച എല്ലാ യാത്രക്കാർക്കും അർഹമായ നഷ്ടപരിഹാരം ന
വയനാട് സ്വദേശിനി കുവൈറ്റില്‍ മരിച്ചു.
കുവൈറ്റ് സിറ്റി: വയനാട് സ്വദേശിനിയായ സ്ത്രീ കുവൈറ്റില്‍ മരിച്ചു.
കെപിസിസിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രവാസി മീറ്റ് സംഘടിപ്പിക്കും: അബ്‌ദുൽ മുത്തലിബ്.
കുവൈറ്റ് സിറ്റി: പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സമഗ്രമായി ചർച്ച ചെയ്ത്‌ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി