• Logo

Allied Publications

Middle East & Gulf
ഒമാനിൽ കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിക്ക് പരിക്ക്
Share
മസ്കറ്റ്: ഒമാനിൽ മഴയെ തുടർന്നുണ്ടായ ശക്തമായ കുത്തൊഴിക്കിൽപ്പെട്ട് ആലപ്പുഴ പുന്നപ്ര സ്വദേശിയായ യുവാവിന് പരിക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തൻപുരക്കൽ ടൈറ്റസ് പ്രസ്റ്റീന ദമ്പതികളുടെ മകൻ 27 വയസുകാരൻ അശ്വിനാണ് പരിക്കേറ്റത്.

ഒമാനിലെ സ്വകാര്യ ലയ്ത്ത് വർക്ക്ഷോപ്പിലെ ജോലിക്കാരനായിരുന്ന അശ്വിൻ ഒന്പത് മാസം മുമ്പാണ് ജോലിക്കായി പോയത്. പ്രാദേശിക സമയം ഞായർ വൈകുന്നേരം മൂന്നിനാണ് ശക്തമായ മഴയും തുടർന്ന് വെള്ളത്തിന്‍റെ കുത്തൊഴുക്കുമുണ്ടായത്.

മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് അശ്വിൻ താമസിച്ചിരുന്നത്. വെള്ളം മുറിയിലേക്ക് എത്താതിരിക്കാൻ പുറത്തുള്ള ഗേറ്റ് അടച്ച് മൂവരും ചേർന്ന് തള്ളിപ്പിടിച്ചു. എന്നാൽ ഒഴുക്ക് ശക്തിയാർജ്ജിച്ചതോടെ ഗേറ്റിൽ നിന്ന് വിട്ട് മൂവരും പിന്മാറുന്നതിനിടെ മതിൽ തകർന്നു വീഴുകയായിരുന്നു.

പ്രവാസിശ്രീ വനിതാ സമ്മേളനം സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍.
സല്‍മാനിയ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള വനിതാ സമ്മേളനം കെപിഎ വനിതാ വിഭാഗമായ പ
റിയാദ് ജീനിയസ് ധാരണാപത്രം കൈമാറി.
റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്‍റ്മാസ്റ്റർ ജി.എസ്.
സമരം മൂലം ദുരിതം അനുഭവിച്ച യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് നഷ്‌ടപരിഹാരം നൽകണം: നവയുഗം.
ദമാം: ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം യാത്ര മുടങ്ങി ദുരിതം അനുഭവിച്ച എല്ലാ യാത്രക്കാർക്കും അർഹമായ നഷ്ടപരിഹാരം ന
വയനാട് സ്വദേശിനി കുവൈറ്റില്‍ മരിച്ചു.
കുവൈറ്റ് സിറ്റി: വയനാട് സ്വദേശിനിയായ സ്ത്രീ കുവൈറ്റില്‍ മരിച്ചു.
കെപിസിസിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രവാസി മീറ്റ് സംഘടിപ്പിക്കും: അബ്‌ദുൽ മുത്തലിബ്.
കുവൈറ്റ് സിറ്റി: പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സമഗ്രമായി ചർച്ച ചെയ്ത്‌ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി