കൊലക്കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; എട്ടുപേർ അറസ്റ്റിൽ‌
Friday, August 8, 2025 8:06 AM IST
കൊല്ലം: കരുനാഗപ്പള്ളി കോടതി പരിസരത്തുവെച്ച് വിചാരണയ്ക്കെത്തിച്ച കൊലക്കേസ് പ്രതികളുടെ വീഡിയോകളും ചിത്രങ്ങളും ചിത്രീകരിച്ചു പ്രചരിപ്പിച്ച സംഭവത്തിൽ എട്ടുപേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ്‌ ചെയ്തു.

ഓച്ചിറ അമ്പലശേരിയിൽ അമ്പാടി (24), കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് റോഷ് ഭവനത്തിൽ റോഷൻ (34), ഓച്ചിറ ശ്രീകൃഷ്ണവിലാസത്തിൽ അനന്തകൃഷ്ണൻ (24), ഓച്ചിറ കൊച്ചുപുര കിഴക്കതിൽ അജിത്ത് (28), മഠത്തിൽക്കാരായ്മ പഞ്ചകത്തറയിൽ ഹരികൃഷ്ണൻ (26), മഠത്തിൽക്കാരായ്മ ദേവസുധയിൽ ഡിപിൻ (26), മണപ്പള്ളി തണ്ടളത്ത് മനോഷ് (36), വള്ളികുന്നത്ത് അഖിൽ ഭവനത്തിൽ അഖിൽ (26) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ 28ന് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിസരത്തുവച്ചാണ് സംഭവം. കോടതിയിൽ വിചാരണയ്ക്കായി കൊണ്ടുവന്ന കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസിലെ വിചാരണത്തടവുകാർകൂടിയായ അതുൽ, മനു എന്നിവരുടെ വീഡിയോ ദൃശ്യങ്ങളാണ് ഇവർ പകർത്തിയത്. ഇത് ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. തടവുകാർക്ക് നിരോധിത ഉത്‌പന്നങ്ങൾ നൽകിയതായും പരാതിയുണ്ട്.

ദൃശ്യങ്ങൾ റീൽസുകളാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തിന് അപകടകരമായ സന്ദേശം നൽകിയതായുള്ള കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.