Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാണിയയോടു ചോദിക്കുന്നത് ഒരേയൊരു ചോദ്യം... ഇത്രകാലം എവിടെയായിരുന്നു. രണ്ടു പതിറ്റാണ്ടായി സിനിമയോട് ഇഷ്ടംകൂടി നടന്നിട്ടും സിനിമ കടാക്ഷിച്ചത് ഇപ്പോഴെന്നു റാണിയ!

കൊല്ലങ്കോട് എന്ന പാലക്കാടന്‍ ഗ്രാമത്തില്‍നിന്നെത്തിയ റാണിയ റാണ എന്ന സാധാരണ പെണ്‍കുട്ടി, ദിലീപിന്‍റെ നായികയായതിന്‍റെ വിശേഷങ്ങള്‍ സിനിമാക്കഥയെ വെല്ലും. റാണിയ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ജാക്‌സണ്‍ ആരാധിക!

മൈക്കിള്‍ ജാക്‌സന്‍റെ ബോഡി മൂവ്‌സ് ഇഷ്ടപ്പെട്ടാണ് നാലു വയസില്‍ ഡാന്‍സ് പഠിച്ചുതുടങ്ങിയത്. അന്നേ സിനിമയോടിഷ്ടം. ബാലതാരമാകാന്‍ മോഹിച്ചു. എപ്പോഴും ഒരുങ്ങിനടന്നു. ടിവിയില്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നതിനു ഫോണ്‍ ഇന്‍ പരിപാടികളില്‍ പതിവായി വിളിച്ചു. ഒന്നില്‍ പഠിക്കുമ്പോള്‍ വാശിപിടിച്ച് മ്യൂസിക് ആല്‍ബം ചെയ്‌തെങ്കിലും റിലീസായില്ല.

ഭാവിയില്‍ സിനിമാനടിയാകുമെന്ന ഉറച്ച വിശ്വാസത്തില്‍ ഡാന്‍സ്, പാട്ട്, വീണ, വയലിന്‍, മൃദംഗം, പെയിന്‍റിംഗ്...പരിശീലനം. ആറാം ക്ലാസായപ്പോഴേക്കും സ്വന്തമായി വര്‍ക്കൗട്ട്‌ചെയ്ത് ശരീരം ഫ്‌ളക്‌സിബിളാക്കി. സിനിമയിലെത്തുമ്പോള്‍ ഫൈറ്റ് ചെയ്യേണ്ടി വരില്ലേ എന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. ഈ ഭക്ഷണം കഴിച്ചാല്‍ നടിയാകുമ്പോള്‍ ശരീരത്തെ ബാധിക്കുമോ എന്ന രീതിയില്‍ എന്‍റെ ചിന്തകളില്‍ സിനിമ മാത്രമായി.

സിനിമയൊന്നുമായില്ലേ..!

12ാം വയസില്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നപ്പോള്‍ത്തന്നെ ഡാന്‍സും അഭിനയവും ഒന്നിച്ചുകൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി വരെ അവിടെ ആറു വര്‍ഷം. മെയിന്‍ മോഹിനിയാട്ടം, സബ് ഭരതനാട്യം. അക്കാലത്തു ചാന്‍സ് തേടി സിനിമാക്കാര്‍ക്കു നിരന്തരം മെയില്‍ അയച്ചു. ബിഎ ഭരതനാട്യം കാലടി ശ്രീശങ്കര യൂണിവേഴ്‌സിറ്റിയില്‍. തുടര്‍ന്ന് എറണാകുളം സെന്‍റ് തെരേസാസില്‍ എംഎ ഭരതനാട്യം. സിനിമയില്‍ അവസരങ്ങള്‍ വരുന്നതും പൊടുന്നനെ മുടങ്ങുന്നതും പതിവായി. ഡാന്‍സ് പെര്‍ഫോമന്‍സുകള്‍ക്കു പോകുമ്പോഴും മറ്റും എന്നെ ദേഷ്യം പിടിപ്പിക്കുന്ന ആ ചോദ്യമെത്തും- സിനിമയൊന്നുമായില്ലേ!

ബോഡി ഷെയിമിംഗ്

ചെറുപ്പത്തില്‍ കുറച്ചു തടിച്ച ശരീരമായിരുന്നു. പലരും ബോഡിഷെയിം ചെയ്തിട്ടുണ്ട്. ഡാന്‍സ് പഠിക്കുമ്പോള്‍ എല്ലായിടത്തുനിന്നും കളിയാക്കലുകള്‍. എന്നെ കാണാന്‍ കൊള്ളില്ല, എനിക്കു സിനിമയില്‍ വരാന്‍ പറ്റില്ല എന്നൊക്കെ തോന്നി. സിനിമാനടിയും ഡാന്‍സറുമാവണം എന്നതുകൊണ്ടുതന്നെ നിരന്തരം വര്‍ക്കൗട്ട് ചെയ്തും ഡാന്‍സ് കളിച്ചും ഞാന്‍ ഈ രൂപത്തിലെത്തി.

അന്നു ഞാന്‍ കരഞ്ഞു

പൂജ കഴിഞ്ഞയുടന്‍ പടം മുടങ്ങിയ അനുഭവമുണ്ട്. മറ്റൊരിക്കല്‍ ടോപ്പ് ലിസ്റ്റിലുള്ള തമിഴ് താരത്തിന്‍റെ നായികയായി ഓഫര്‍. ചെന്നൈയിലെത്തി കരാര്‍ ഒപ്പിടുംമുമ്പേ പടം മുടങ്ങി. മുമ്പ് മറ്റൊരു പടത്തില്‍ തമിഴ്‌നടന്‍റെ നായികാവേഷം നഷ്ടമായിരുന്നു. അഞ്ച് വര്‍ഷത്തിനുശേഷം അതിന്‍റെ ഡയറക്ട‌റുടെ തെലുങ്കുപടത്തിന്‍റെ ഓഡിഷനു വിളിച്ചു.

തെലുങ്ക് വശമില്ലാത്തതിനാൽ, ഹൈദരാബാദിലെത്തി ഒരു ദിവസത്തിനുശേഷം ആ സിനിമയിൽ നിന്നു പുറത്തായി. അമ്മയ്ക്കു വലിയ സങ്കടമായി. അന്നു ഞാൻ അമ്മയുടെ മുന്നില്‍ കരഞ്ഞു. അവസാന ശ്വാസംവരെയും സിനിമയിലെത്താന്‍ ശ്രമിക്കുമെന്നുറപ്പിച്ചു.

ഇനിയും മതിയായില്ലേ!

എംഎ ഭരതനാട്യം കഴിഞ്ഞപ്പോള്‍ യുഎസില്‍ സ്‌കോളര്‍ഷിപ്പോടെ പിഎച്ച്ഡി ചെയ്യാന്‍ അവസരമെത്തി. അതേസമയംതന്നെ തമിഴില്‍നിന്നു നായികാവേഷവുമെത്തി. സിനിമ മതിയെന്നുറപ്പിച്ചു. ഒരു വര്‍ഷമായിട്ടും പടം തുടങ്ങിയില്ല. രണ്ടും നഷ്ടമായ ടെന്‍ഷനിലിരുന്നപ്പോഴാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല ഓഡിഷനു വിളിച്ചത്.

നിനക്ക് ഇനിയും മതിയായില്ലേ- പോകാനൊരുങ്ങിയപ്പോള്‍ അമ്മയുടെ ചോദ്യം! ദിലീപേട്ടനാണു നായകനെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. മാജിക് ഫ്രെയിംസെന്നു കേട്ടപ്പോള്‍ സമാധാനമായി. കുറേയേറെ നിരാസങ്ങള്‍ കഴിഞ്ഞുവന്നതിനാല്‍ ഓഡിഷനില്‍ വളരെ കൂളായി, ചിരിച്ചു പെര്‍ഫോം ചെയ്തു. ആ ചിരിയിലാണ് എന്നില്‍ അവര്‍ ചിഞ്ചുറാണിയെ കണ്ടത്.

കളിപ്പാട്ടങ്ങള്‍ തന്നു!

തിരക്കഥാകൃത്ത് ഷാരീസേട്ടനുൾപ്പടെ എല്ലാവരും സെറ്റില്‍ എനിക്ക് അച്ഛന്‍റെ കരുതലാണു തന്നത്. അത്രയും കംഫര്‍ട്ടബിളാണെങ്കില്‍ മാത്രമേ മനസറിഞ്ഞു പെര്‍ഫോം ചെയ്യാനാവൂ. കട്ട് പറഞ്ഞു വെറുതേയിരിക്കുമ്പോള്‍ ആ കഥാപാത്രത്തിന്‍റെ കുട്ടിത്തം നിലനിര്‍ത്താന്‍ എന്‍റെ കൈയില്‍ അവര്‍ കളിപ്പാട്ടങ്ങള്‍ തന്നു.

ഷോട്ടെടുക്കാത്തപ്പോള്‍ എല്ലാവരോടും സംസാരിച്ചു നടക്കണമെന്നും പറഞ്ഞിരുന്നു. എല്ലായ്‌പ്പോഴും ഒരേ എനര്‍ജിയില്‍ നില്‍ക്കേണ്ട കഥാപാത്രമായിരുന്നു എന്‍റേത്. എനിക്കുവേണ്ടി എഴുതിയതുപോലെ സ്ക്രിപ്റ്റ്! ചിഞ്ചുറാണിയിലെ റാണി എന്‍റെ പേരിന്‍റെ ഭാഗമായിവന്നത് അതിശയമായി.

റാണി മേരി റാണി എന്ന പാട്ടും നേരത്തേ എഴുതിയതാണ്. ആഗ്രഹിച്ചതുപോലെ ഡാന്‍സും ഫ്‌ളക്‌സിബിലിറ്റി സീക്വന്‍സും എല്ലാത്തരം അഭിനയ സാധ്യതകളുമുള്ള കഥാപാത്രം. ഇത്രയും വര്‍ഷം കാത്തിരുന്നതിന് ഒരു സങ്കടവുമില്ല ഇപ്പോള്‍.

ചിഞ്ചുറാണി ആഘോഷിക്കപ്പെടുന്നത്



ദിലീപേട്ടന്‍ ഹീറോ ആയി വന്നതിനാലാണ് ചിഞ്ചുറാണി ഇത്രയും ആഘോഷിക്കപ്പെടുന്നത്. ബോഡി ഫ്‌ളക്‌സിബിലിറ്റിയും സ്‌ളിപ് ചെയ്യാനും കിക്ക് ചെയ്യാനുമുള്ള എന്‍റെ കഴിവുകളും ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം കണ്ടറിഞ്ഞു.

അതൊക്കെ ഉപയോഗപ്പെടുത്തണമെന്നു സംവിധാ‌യകൻ ബിന്‍റോ ചേട്ടനോടും ഷാരീസ് ചേട്ടനോടും കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്ററോടും പറഞ്ഞു. മറ്റാരെങ്കിലുമായിരുന്നു ഹീറോയെങ്കില്‍ എന്‍റെ വേഷത്തിനു മുന്‍ഗണന കിട്ടുമെന്നതിനാല്‍ ഇത്രയും പിന്തുണയ്ക്കാനിടയില്ല.

കുളത്തിലേക്ക് ഒറ്റച്ചാട്ടം!

ഞാന്‍ ദിലീപേട്ടനെ കൈകളിലെടുത്ത് ഓടി കുളത്തിലേക്കു ചാടുന്ന സീന്‍ സാഹസികമായിരുന്നു. അദ്ദേഹത്തെ എടുത്തുയര്‍ത്തി നാലു റൗണ്ട് നിന്നു കറങ്ങിയ ശേഷമാണ് ഓട്ടം. മഴപെയ്തു നിലമാകെ തെറ്റിക്കിടക്കുകയാണ്. സാരി, ഹീല്‍, ദിലീപേട്ടന്‍റെ ശരീരഭാരം.

മുകളില്‍നിന്നു റോപ്പിന്‍റെ കെട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ബാക്കി ശരീരഭാരം എന്‍റെ കൈകളിലായിരുന്നു. വര്‍ക്കൗട്ടും യോഗയും മാര്‍ഷ്യല്‍ ആര്‍ട്ടുമൊക്കെ ചെയ്യുന്നതിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ വെള്ളത്തിലേക്കു ചാടി. ഒറ്റ ടേക്കില്‍ കൃത്യമായ ജമ്പ് അവര്‍ക്കുകിട്ടി. പിന്നീടു രണ്ടു ദിവസം നീരുകേറി എനിക്കു കൈ പൊക്കാനായില്ല.

ചിഞ്ചുറാണിയല്ല

നാലു കുട്ടികളുമായി വീട്ടില്‍ 18ാം വയസില്‍ തുടങ്ങിയ ഡാന്‍സ് സ്‌കൂള്‍ പിന്നീടു ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, യോഗ, മ്യൂസിക് എന്നിവ പഠിപ്പിക്കുന്ന റാണ ഇന്‍റര്‍നാഷണല്‍ ഓണ്‍ലൈന്‍ സ്‌കൂളായി. ചിഞ്ചുറാണിയെപ്പോലെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവല്ല.

പക്ഷേ, ചില സാമൂഹിക പ്രവര്‍ത്തനങ്ങളുണ്ട്. മെഡിറ്റേഷനും ഡാന്‍സും മൃഗങ്ങളും ചെറിയ കുട്ടികളുമൊക്കെയാണ് എന്‍റെ സോഷ്യല്‍ മീഡിയയില്‍. റീച്ചിനും ഫോളോവേഴ്‌സിനും വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടാനുമില്ല. അച്ഛന്‍ വിജയനു ബിസിനസാണ്. സിനിമായാത്രകളില്‍ എന്നും കൂട്ടാണ് അമ്മ കൃഷ്ണവേണി. ആര്‍ക്കിടെക്റ്റാണ് ചേച്ചി ഡാലിയ. അനിയത്തി സോണിയ ഡോക്ടറാണ്.

ക്ഷമയോടെ കാത്തിരിക്കും

വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു. നിരന്തരം തിരിച്ചടികളുണ്ടായിട്ടും പിന്തിരിഞ്ഞില്ല. പ്രപഞ്ചശക്തിയിലാണു വിശ്വാസം. ഒരു ദിവസം നീയതു ചെയ്യും, അതിലേക്കാണ് എത്താന്‍ പോകുന്നത് എന്ന് ഉള്ളില്‍ ആരോ പറഞ്ഞുകൊണ്ടേയിരുന്നു.

അങ്ങനെയാണ് ഇത്രനാള്‍ കാത്തിരുന്നത്. അതേ ക്ഷമയോടെ അടുത്ത നല്ല കഥാപാത്രത്തിനു കാത്തിരിക്കുന്നു. ചരിത്രകഥാപാത്രങ്ങള്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ് കഥാപാത്രങ്ങള്‍... അങ്ങനെ കുറച്ചുകൂടി കരുത്താര്‍ന്ന വേഷങ്ങള്‍ ആഗ്രഹമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ‍ ജാക്‌സണ്‍ തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്‍റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്‍റെ തിരക്കഥയില്‍ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്‍റെയും എഴുത്തുകാരന്‍ കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്‍റെ‌യും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്‍
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്‍റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന്‍ കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന്‍ വി.
പിക്‌നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്‍ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ സിനിമയിലെത്തിയത്. ‘നൃത്തം...അതെന്‍റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്‍, വാഴയിലെ ആനന്ദ്, കിഷ്‌കിന്ധാകാണ്ഡത്തിലെ എസ്‌ഐ അഫ്‌നാസ്, ഐഡന
സിനിമ സംവിധായകന്‍റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്‍റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന് ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്‍റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്‍റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ
അല്ലുവിന്‍റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്‍റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്‍റെ ശ്രീക്കുട്ടൻ വിജ‌യിക്കട്ടെ
ഒരു സ്‌കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്‍, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്‌കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്‍റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്‍റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് ആദ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.