Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്‌ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള-ജെഎസ്‌കെ-റിലീസിനൊരുങ്ങി. പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കോര്‍ട്ട് റൂം ഡ്രാമ. സുരേഷ്‌ഗോപിയുടെ 253ാമതു തിയറ്റര്‍ റിലീസ്. ഫാമിലിയും കോര്‍ട്ട്‌റൂമും കുറച്ചു ത്രില്ലിംഗ് സന്ദര്‍ഭങ്ങളും ചെറിയ ആക്്ഷന്‍ സീക്വന്‍സുകളുമുള്ള കംപ്ലീറ്റ് പാക്കേജ്.

"രണ്ടരമണിക്കൂര്‍ പടത്തില്‍ ഒന്നേകാല്‍ മണിക്കൂറിനടുത്തു കോടതിക്കു പുറത്താണ്. കുടുംബ പ്രേക്ഷകര്‍ക്കുള്ള സിനിമയാണ്. സുരേഷേട്ടന്‍റെ കാലം തിരിച്ചുവരികയാണ്. പഴയ സുരേഷേട്ടന്‍റെ ഒരു സിനിമ. അതാണു ജെഎസ്കെ.'-പ്രവീണ്‍ നാരായണന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.

സിനിമയിലെത്തിയത്..‍?

കങ്ങഴയിലെ കുട്ടിക്കാലത്ത് സിനിമ തന്നെയായിരുന്നു മോഹം. ഐബി ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍ നാരായണന്‍നായര്‍. അമ്മ രത്‌നമ്മ മലയാളം ടീച്ചറും. സിനിമ കരിയറാക്കാനുള്ള ഇഷ്ടം വീട്ടിൽ പറയാൻ പോലുമായില്ല.

പിന്നീടു മനോരമയില്‍ ജോലിയായി മുംബൈയ്ക്കുപോയി. സഹോദരീഭര്‍ത്താവ് വിദേശത്ത് ഓയില്‍ കന്പനിയിലായിരുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം തേടി ഞാനും അവിടേയ്ക്കു മാറി. ഏഴെട്ടു വര്‍ഷം ആറേഴു രാജ്യങ്ങളില്‍. തിരിച്ചു നാട്ടിലെത്തിയപ്പോൾ ഇവന്‍റ് മാനേജ്‌മെന്‍റ്, അഡ്വര്‍ടൈസിംഗ് കമ്പനി തുടങ്ങി.

2016ല്‍ സംവിധാനം ചെയ്ത ഗുര്‍സോം എന്ന ഹ്രസ്വചിത്രത്തിന് 25ല്‍പരം പുരസ്‌കാരങ്ങള്‍ ലഭിച്ചു. അതിന്‍റെ പിന്‍ബലത്തില്‍ സിനിമയിലെത്താൻ ശ്രമിച്ചു. "അസിസ്റ്റ് ചെയ്യേണ്ട, പടം ചെയ്യ്' എന്നു ജോണി ആന്‍റണി സാർ.

2018ല്‍ അംഗരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന കോമഡി പടം ചെയ്തു. അത് എവിടെയുമെത്തിയില്ല. 2018 മേയ് ആറിന് ഒരു പ്രമുഖ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് ഈ സിനിമയുടെ തുടക്കം.

സുരേഷേട്ടനോടു കഥ പറഞ്ഞു മൂന്നു മാസത്തിനകം ഷൂട്ടിംഗ് തുടങ്ങി. മുഖ്യ സ്ത്രീകഥാപാത്രമായി അനുപമ പരമേശ്വരന്‍. 2022ല്‍ സാമ്പത്തികപ്രശ്നങ്ങളിൽ ഷൂട്ടിംഗ് മുടങ്ങി. പിന്നീടു 11 ഷെഡ്യൂളുകളിൽ പടം പൂര്‍ത്തിയായി.

ജെഎസ്‌കെ പറയുന്നത്..‍?



റേപ്പ് ചെയ്യപ്പെട്ട ജാനകി എന്ന പെണ്‍കുട്ടിയും സര്‍ക്കാരും തമ്മിലുള്ള ഒരു വിഷയമാണു സിനിമ പറയുന്നത്. ഇതിൽ ഒരു സ്ത്രീയെ ബാധിക്കുന്ന മറ്റൊരു വിഷയംകൂടിയുണ്ട്. ഇതുവരെ സിനിമകള്‍ റേപ്പ് എന്ന വിഷയത്തെ മാത്രമേ അഡ്രസ് ചെയ്തിരുന്നുള്ളൂ. റേപ്പ് സംഭവിക്കുന്നയാള്‍ക്കു ചില ആഫ്റ്റര്‍ ഇഫക്ടുകളുണ്ട്.

റേപ്പിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു സമൂഹമുണ്ട്. ഇരയും ഇരയുടെ കുടുംബവുമുണ്ട്. അത്തരത്തില്‍ റേപ്പിനു ശേഷമുള്ള കുറച്ചുകാര്യങ്ങളാണു പറയുന്നത്. ഇതിൽ ഇന്‍വെസ്റ്റിഗേഷനു വലിയ പ്രാധാന്യമില്ല. സി‌റ്റുവേഷനുകളിലൂടെയാണു കഥാസഞ്ചാരം.

സുരേഷ്‌ഗോപിയിലേക്ക് എത്തിയത്..?

അറിയപ്പെടുന്ന ലീഡിംഗ് സീനിയര്‍ ഹൈക്കോടതി അഭിഭാഷകനാണു ഡേവിഡ്. അവിചാരിതമായി അദ്ദേഹം ഈ കേസിലേക്കു കടന്നുവരുന്നതും തുടര്‍ന്നുളള സംഭവവികാസങ്ങളുമാണു സിനിമ. ഇതിന്‍റെ പ്രമേയമാണ് സിനിമയുടെ കാതല്‍. തീവ്ര സ്ത്രീപക്ഷ രാഷ്‌ട്രീയമുള്ള സിനിമയാണ്. അതു ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ സുരേഷ്‌ഗോപിയെപ്പോലെ ഒരു ആര്‍ട്ടിസ്റ്റ് പറയണം.

തീപ്പൊരി സുരേഷ്‌ഗോപിയെ ഇതില്‍ കാണാനാകുമോ..?

ഫയര്‍ബ്രാന്‍ഡ് സുരേഷേട്ടനെയാണ് നമ്മള്‍ കമ്മീഷണറിലും ചിന്താമണി കൊലക്കേസിലുമൊക്കെ കണ്ടത്. അതിലെയൊക്കെ തീപ്പൊരി സംഭാഷണങ്ങളും ഡയലോഗ് ഡെലിവറിയും ആക്‌ഷന്‍ സീക്വന്‍സുകളുമാണ് അദ്ദേഹത്തിലേക്കു കൂടുതല്‍ അടുപ്പിച്ചത്.

പക്ഷേ, മാറിയ ഈ കാലഘട്ടത്തില്‍ അതി നാടകീയതയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ പരിമിതികളുണ്ട്. റിയലിസ്റ്റിക് സിനിമകളുടെ കാലമാണിത്. അത്തരത്തില്‍ നേര്‍പ്പിച്ചെടുത്ത കഥാപാത്രമാണു ഡേവിഡ്. എന്നാല്‍, തീപ്പൊരി സംഭാഷണങ്ങള്‍ നിറയെയുണ്ടുതാനും.

50-52 വയസുള്ള കഥാപാത്രം. ആ പക്വതയിലാണ് ഡേവിഡ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കഥാപരമായി ചേര്‍ന്നുപോകുന്ന ആക്‌ഷന്‍ സീക്വന്‍സുകളുമുണ്ട്. മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖര്‍ മാസ്റ്റര്‍ എന്നിവരുടേതാണ് ഫൈറ്റ് കോറിയോഗ്രഫി.

സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..?



പാന്‍ ഇന്ത്യൻ ലെവലില്‍ ഇന്ത്യയൊട്ടാകെയുള്ള സ്ത്രീകളെപ്പറ്റി സംസാരിക്കുന്ന സിനിമയാണിത്. അതിനെ എല്ലാ തലങ്ങളിലേക്കും എത്തിക്കാൻ കഴിവുള്ള ഒരു ആര്‍ട്ടിസ്റ്റിനെയാണു തേടിയത്. അനുപമയായിരുന്നു എനിക്കു സമീപിക്കാന്‍ പറ്റിയ ഏറ്റവും അടുത്തുള്ള ആര്‍ട്ടിസ്റ്റ്. ശ്രുതി രാമചന്ദ്രനും ദിവ്യപിള്ളയും പ്രധാന വേഷങ്ങളിലുണ്ട്. അനുപമയുടെ കൂട്ടുകാരികളായി വൈഷ്ണവിരാജും മേധാ പല്ലവിയും വേഷമിടുന്നു.

സുരേഷ്‌ഗോപി-മാധവ് സുരേഷ് കോംബോ..‍?

അവര്‍ തമ്മില്‍ അധികം സീനുകളില്ല. അവരുടേതു രണ്ടു വശങ്ങളിലൂടെ പോകുന്ന കഥാപാത്രങ്ങള്‍. പക്ഷേ, കണ്ടുമുട്ടുന്നുണ്ട്. അസ്‌കര്‍ അലി, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരും മറ്റു വേഷങ്ങളിലെത്തുന്നു.

ഇതിലെ വക്കീല്‍വേഷത്തിന് എന്താണു പുതുമ..‍?

ഒരു സ്റ്റൈലിഷ് സുരേഷ്‌ഗോപിയിലൂടെ പറയേണ്ടതിനേക്കാള്‍ ഇതിന്‍റെ പ്രമേയത്തിനാണു കൂടുതല്‍ പ്രാധാന്യം. സുരേഷേട്ടന്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ത്തന്നെയാണ് ഇതില്‍ പെര്‍ഫോം ചെയ്തത്. കഥാപാത്രത്തിലേക്കു കൂടുതല്‍ കേന്ദ്രീകരിച്ചാല്‍ വിഷയത്തിൽനിന്നു പുറത്തുപോകും. ഈ സിനിമ സംസാരിക്കുന്ന രാഷ്‌ട്രീയത്തിനും പ്രശ്‌നങ്ങള്‍ക്കും താഴെയാണ് ഇതിലെ എല്ലാ കഥാപാത്രങ്ങളും.

ഈ സിനിമയോട് സുരേഷ്‌ഗോപിയുടെ സമീപനം എങ്ങനെയായിരുന്നു..?

കഥ പറഞ്ഞപ്പോള്‍ത്തന്നെ അതിന്‍റെ ആഴവും ഈ സിനിമ പറയുന്നതെന്തെന്നും അദ്ദേഹത്തിനു ബോധ്യമായി. എഴുതിയ സിനിമയാവില്ല ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്ത സിനിമയല്ല എഡിറ്റിംഗ് ടേബിളിലുണ്ടാകുന്നത്.

പക്ഷേ, ഒരു സിനിമയും ഒരു സീനും അപ്പാടെ ഡബ്ബിംഗ് സ്റ്റുഡിയോയില്‍വച്ചു മാറ്റാന്‍ പറ്റുമെന്നു ഞാന്‍ തിരിച്ചറിഞ്ഞതു സുരേഷേട്ടന്‍ ഡബ്ബ് ചെയ്തപ്പോഴാണ്. ഒരു ഡയലോഗ് ഡെലിവറിതന്നെ പല മോഡുലേഷനുകളിൽ കിട്ടിയപ്പോൾ അതില്‍ ഏതെടുക്കുമെന്ന് എനിക്കു കൺഫ്യൂഷനായി!

സുരേഷ്ഗോപിയെ അടുത്തറിഞ്ഞപ്പോൾ..?

സുരേഷേട്ടന്‍ റിയല്‍ ലൈഫിലും റീല്‍ ലൈഫിലും ഒരേയാളാണ്. ചാനലുകാരുടെ മുന്നില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിനറിയില്ല. പച്ചയായ മനുഷ്യനാണ്. കോടതിയിൽ ഷൂട്ടിംഗ് നടന്ന ആറേഴു ദിവസങ്ങളിൽ, മൂന്നു ദിവസം എന്തോ ചെറിയ കാര്യത്തിന് എന്നോടു പിണങ്ങി അദ്ദേഹം ലഞ്ച് ഉള്‍പ്പെടെ കഴിച്ചില്ല. മൂന്നാം ദിവസം ഞങ്ങള്‍ പ്രശ്‌നം പറഞ്ഞു പരിഹരിച്ചപ്പോഴേക്കും മധുരപലഹാരങ്ങളും മറ്റു ഭക്ഷണവുമൊക്കെയായി വലിയ സ്‌നേഹമായി. സ്‌നേഹിച്ചാല്‍ പ്രാണന്‍ പറിച്ചുകൊടുക്കുന്ന മനുഷ്യനാണ്.

തീപ്പൊരി ഡയലോഗുള്ള കോടതി സീനുകളുണ്ടാകുമോ..?

സുരേഷേട്ടന്‍റെ രണ്ടാംവരവിലെ വരനെ ആവശ്യമുണ്ട്, കാവല്‍, ഗരുഡന്‍, പാപ്പന്‍... അതിനൊക്കെ ഒരുപടി മുകളിലാണ് ഇതില്‍ അദ്ദേഹത്തിന്‍റെ ഡയലോഗ് ഡെലിവറിയും ആ ഒരു ഫയറും.

ഒരു കോടതിയിലും അഡ്വക്കേറ്റ് എഴുന്നേറ്റുനിന്ന് ജഡ്ജിക്കെതിരേ ഒന്നും പറയില്ല. പക്ഷേ, സിനിമയില്‍ തീപ്പൊരി സംഭാഷണങ്ങള്‍ വരുമ്പോഴാണു കോടതി ആംബിയന്‍സ് കിട്ടുക. യഥാര്‍ഥ കോടതി കാണിച്ചാല്‍ ആര് തിയറ്ററില്‍ വരും. ജീവിതാനുഭവങ്ങളിൽ കുറച്ചു ഭാവനകൂടിച്ചേര്‍ത്തു തിയറ്റര്‍ അനുഭവമാക്കുമ്പോഴാണ് സിനിമ വര്‍ക്കൗട്ടാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ‍ ജാക്‌സണ്‍ തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്‍റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്‍റെ തിരക്കഥയില്‍ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്‍റെയും എഴുത്തുകാരന്‍ കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്‍റെ‌യും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്‍
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്‍റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന്‍ കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന്‍ വി.
പിക്‌നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്‍ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ സിനിമയിലെത്തിയത്. ‘നൃത്തം...അതെന്‍റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്‍, വാഴയിലെ ആനന്ദ്, കിഷ്‌കിന്ധാകാണ്ഡത്തിലെ എസ്‌ഐ അഫ്‌നാസ്, ഐഡന
സിനിമ സംവിധായകന്‍റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്‍റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന് ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്‍റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്‍റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ
അല്ലുവിന്‍റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്‍റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്‍റെ ശ്രീക്കുട്ടൻ വിജ‌യിക്കട്ടെ
ഒരു സ്‌കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്‍, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്‌കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്‍റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്‍റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.