Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്‍റെയും എഴുത്തുകാരന്‍ കെ.കെ.ഗോപാലകൃഷ്ണന്‍റെയും മകള്‍ പ്രിയംവദയ്ക്കു ജീവിതസ്വപ്‌നം തന്നെയായിരുന്നു സിനിമ. 2019ല്‍ തൊട്ടപ്പനിലെ സാറയിലൂടെ അതു സഫലമായി. അഭിനയമികവിനു സംസ്ഥാന പുരസ്‌കാരവും നേടി.

തുടർന്നു ശ്രദ്ധേയമായത് ‘റോഷാക്കി’ല്‍ മമ്മൂട്ടിക്കൊപ്പമുള്ള അമ്മു എന്ന കഥാപാത്രം. തുടരെത്തുടരെ സിനിമകളിലെത്തിയില്ലെങ്കിലും പ്രിയംവദയെ തേടിവന്ന കഥാപാത്രങ്ങളൊക്കെയും പ്രേക്ഷകര്‍ക്കും പ്രിയതരമായി.

"ഒരു കട്ടില്‍ ഒരു മുറി'യിലെ മധുമിയ, ഒരു ചെറുകഥ പോലെ ഹൃദയംതൊട്ടു നില്‍ക്കുന്നു. രാജേഷ് രവി സംവിധാനം ചെയ്ത "സംശയ'മാണ് പുത്തന്‍ റിലീസ്. അതില്‍ ഷറഫുദീന്‍റെ നായികയാണ്. 23നു തിയറ്ററുകളിലെത്തുന്ന ‘നരിവേട്ട’യില്‍ ടോവിനോയുടെയും റിലീസിനൊരുങ്ങുന്ന വിലായത്ത് ബുദ്ധയില്‍ പൃഥ്വിരാജിന്‍റെയും നായിക. വലിയ സ്വപ്‌നങ്ങള്‍ യഥാര്‍ഥ്യമാകുന്ന സുവര്‍ണനിമിഷങ്ങള്‍. പ്രിയംവദ കൃഷ്ണന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

സംശയരോഗിയുടെ കഥയാണോ സംശയം..‍?



സംശയരോഗമുള്ള കുറേ കഥാപാത്രങ്ങളുടെ സിനിമയൊന്നുമല്ല. ഒരു ചെറിയ സംശയത്തില്‍നിന്ന് ഒരാളുടെ യാത്ര. അതു വളരെ രസകരമായി പറയുകയാണ്. കോമഡിയുണ്ട്, ഡ്രാമയുണ്ട്, ചിന്തിക്കാനുണ്ട്. ഫാമിലി എന്‍റര്‍ടെയ്‌നറുമാണ്. കൊച്ചുകുട്ടിക്കുപോലും എന്‍ജോയ് ചെയ്യാനുള്ള വകയുണ്ട്. ഈ പടത്തിലെ സ്റ്റാര്‍ ഇതിന്‍റെ തിരക്കഥയാണ്.

സംവിധായകനും സനു മജീദും ചേര്‍ന്നാണു രചന. ഈ കഥ കേള്‍ക്കുന്ന ഏതൊരാക്ടറിനും ഈ സിനിമ ചെയ്യാന്‍ തോന്നും. ഈ സിനിമ പറയുന്ന വിഷയം ഇതുവരെ ഞാന്‍ കണ്ട സിനിമകളില്‍ അധികം വന്നിട്ടില്ല. ആര്‍ക്കും ഒരു നിമിഷവും ബോറടിക്കാത്ത രീതിയിലാണ് ഇതിന്‍റെ മേക്കിംഗ്. ലിജോമോളും വിനയ് ഫോര്‍ട്ടുമാണ് സിനിമയിലെ മറ്റൊരു പെയര്‍.

സംശയത്തിലെ കഥാപാത്രം..?

ഫൈസ-അതാണ് എന്‍റെ കഥാപാത്രം. ആര്‍ക്കറിയാം സിനിമയുടെ സഹ എഴുത്തുകാരനായിരുന്നു ഇതിന്‍റെ സംവിധായകന്‍ രാജേഷ് രവി. അദ്ദേഹം എഴുതി സംവിധാനം ചെയ്യുന്ന പടമെന്നു കേട്ടപ്പോള്‍ ആ ഒരു നിലവാരമുണ്ടാകുമെന്നുറപ്പിച്ചു. പിന്നെ, ഞാന്‍ ഇതുവരെ ചെയ്യാത്ത തരം കാരക്ടറാണ് ഫൈസയുടേത്. എത്രത്തോളം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാകും എന്നതാണ് ഒരാക്ടറുടെ വളര്‍ച്ചയ്ക്കു പ്രധാനം. അത്തരത്തില്‍ എനിക്കു സഹായകമായ ഒരു കഥാപാത്രമാണ് ഫൈസ.

എന്തായിരുന്നു ഫൈസയിലെ വെല്ലുവിളി..?

ഏതൊരു കഥാപാത്രം ചെയ്യുന്പോഴും അതിന്‍റേതായ വെല്ലുവിളികളുണ്ടാവും. ഒരു കഥാപാത്രം ചെയ്യുന്നതു ഞാനാണെന്നു തീരുമാനിച്ചുകഴിഞ്ഞാല്‍, അതു ചെറുതോ വലുതോ ആവട്ടെ, തയാറെടുപ്പുകളോ അതില്‍ എന്തെങ്കിലുമൊരു വെല്ലുവിളിയോ ഇല്ലാതെ എനിക്ക് അതിലേക്കു പോകാനാവില്ല. ആ കഥാപാത്രത്തിനുവേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണം. അത്രത്തോളം ആഗ്രഹിച്ചു കിട്ടിയതാണ് അഭിനയം. അത് അത്രയും തയാറെടുപ്പുകളോടെ ചെയ്യുന്നതിലാണ് എന്‍റെ സന്തോഷം.

നരിവേട്ടയുടെ വിശേഷങ്ങള്‍..?

ഇന്ത്യന്‍ സിനിമ കമ്പനി നിര്‍മിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയില്‍ ടോവിനോയുടെ പെയറാണ്. നാന്‍സിയെന്ന കഥാപാത്രം. കുറേ നാന്‍സിമാരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. നമ്മള്‍ ചെയ്യുന്ന ഒരു കഥാപാത്രം കാണുമ്പോള്‍ കുറേപ്പേര്‍ക്ക് അവരുടെ ജീവിതത്തിലെ എന്തെങ്കിലുമൊക്കെ ഇതില്‍ റിലേറ്റ് ചെയ്യാനാവും എന്നറിയുമ്പോള്‍ ആ വേഷം അഭിനയിക്കുക ഏറെ രസമായിരിക്കും. അനുരാജ് മനോഹറിന്‍റെ ആദ്യത്തെ പടം ഇഷ്‌ക് ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല. ഇഷ്കിനു ശേഷമാണ് തൊട്ടപ്പൻ ഇറങ്ങിയത്.



അദ്ദേഹത്തിന്‍റെ സിനിമയില്‍ എപ്പോഴെങ്കിലും ഒരു കഥാപാത്രം ചെയ്യാനാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം നരിവേട്ടയിലേക്കു വിളിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ചങ്ങനാശേരിയിലായിരുന്നു എന്‍റെ സീനുകളുടെ ഷൂട്ടിംഗ്. ഇതിലെ മിന്നല്‍ വള കൈയിലിട്ട എന്ന പാട്ട് ഇപ്പോഴേ ഹിറ്റാണ്. കൈതപ്രം സാറിന്‍റെ വരികൾ.

ജേക്‌സ് ബിജോയ് മ്യൂസിക്. സിദ് ശ്രീറാമിന്‍റെയും സിതാര കൃഷ്ണകുമാറിന്‍റെയും ആലാപനം. ഇതെല്ലാം ചേര്‍ന്ന മാജിക്കല്‍ പാട്ടാണത്. ഇത്തരത്തില്‍ വലിയ ആളുകള്‍ കൂടിച്ചേരുന്ന ഒരു സിനിമയിലും ആ പാട്ടിലും നമ്മള്‍കൂടി ഉണ്ടാകുന്നു എന്ന സന്തോഷമുണ്ട്. ചേരന്‍, ആര്യ സലിം തുടങ്ങിയവരും ഇതില്‍ അഭിനയിക്കുന്നുണ്ട്.

വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍..?

ടോവിനോ, രാജുവേട്ടന്‍, വിനയ് ചേട്ടന്‍, ഷറഫുദീന്‍... ഇവരുടെയൊക്കെ വര്‍ക്കുകള്‍ ഞാന്‍ സിനിമയില്‍ എത്തുംമുമ്പേ കണ്ടുതുടങ്ങിയതാണ്. അത്രയേറെ ആരാധന തോന്നിയ കഥാപാത്രങ്ങള്‍ അന്നേ ചെയ്ത അഭിനേതാക്കളാണിവര്‍.



ഇവരുടെ കുറേ കഥാപാത്രങ്ങള്‍ നമ്മള്‍ ഒരിക്കലും മറക്കില്ല. ഏറെ അനുഭവസമ്പത്തുള്ള ഇവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഒരു തുടക്കക്കാരി എന്ന നിലയ്ക്ക് എനിക്ക് അതിലും വലിയ ഒരനുഭവം വേറെ കിട്ടാനില്ല. അതു നേരിട്ടുകാണുമ്പോള്‍ അതിലും വലിയൊരു പാഠപുസ്തകം മറ്റൊന്നില്ല.

ഒരു കട്ടില്‍ ഒരു മുറിയിലെ മധുമിയ എത്രത്തോളം പ്രിയമുള്ള കഥാപാത്രമാണ്..?

എന്‍റെ ആദ്യ സിനിമയുടെ സംവിധായനാണ് ഷാനവാസ് കെ. ബാവക്കുട്ടി. അദ്ദേഹം എന്നെ വീണ്ടും വിളിച്ചു എന്നതും തൊട്ടപ്പനിലെ സാറയുമായി യാതൊരു ബന്ധവുമില്ലാത്ത മധുമിയ എന്ന കഥാപാത്രം വിശ്വസിച്ച് ഏല്‍പ്പിച്ചു എന്നതും ആ ഫിലിംമേക്കറില്‍നിന്നുള്ള അംഗീകാരമാണ്.

ഒന്നുമുതല്‍ പൂജ്യം വരെ, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, വാനപ്രസ്ഥം, പൊന്മുട്ടയിടുന്ന താറാവ്, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ സിനിമകളുടെ എഴുത്തുകാരന്‍ രഘുനാഥ് പലേരി സാറാണ് ഈ പടം എഴുതിയത്. അദ്ദേഹം സൃഷ്ടിച്ചെടുത്ത ഒരു കഥാപാത്രമാകാൻ‍ പറ്റുക എന്നത് ഏതൊരാക്ടറിന്‍റെയും സ്വപ്‌നമാണ്. ഒരിക്കലും ഞാന്‍ വിചാരിക്കാത്ത ഒരു കാര്യമാണ് ഒരു കട്ടില്‍ ഒരു മുറിയിലൂടെ സംഭവിച്ചത്.

പൂര്‍ണിമ ചേച്ചി, ഹക്കീം, ഷമ്മി തിലകന്‍ എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുമായി. ഏറെ രസകരമായ അച്ഛന്‍ വേഷമാണ് ഷമ്മി തിലകന്. വിലായത്ത് ബുദ്ധയിലും ഷമ്മിച്ചേട്ടനുണ്ട്. വിലായത്ത് ബുദ്ധയുടെ ഷെഡ്യൂള്‍ ബ്രേക്ക് സമയത്താണ് ഒരു കട്ടില്‍ ഒരു മുറി ഷൂട്ട് ചെയ്തത്. ഒരേ ആളുകള്‍തന്നെ രണ്ടു സിനിമകളില്‍ വെവ്വേറെ മീറ്ററുകളിലും ഡൈനാമിക്‌സിലുമുള്ള രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതു രസകരമായ അനുഭവമാണ്.

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്താണു മാനദണ്ഡം..?

ഒരവസരവും നിസാരമായിക്കണ്ട് കളയരുത്. എത്ര ചെറിയ കഥാപാത്രമായാലും നമ്മളെ വിശ്വസിച്ച് ഒരു ഡയറക്ടര്‍ കാസ്റ്റ് ചെയ്താല്‍ നമ്മള്‍ പരമാവധി ആത്മാര്‍ഥത കാണിക്കണം. അതിനു മാനദണ്ഡം വയ്ക്കണമെന്നുപോലും എനിക്കു തോന്നുന്നില്ല. മുന്‍വിധികളില്ലാതെ കഥ കേള്‍ക്കുന്നു. ആ കഥാപാത്രത്തിനു ഞാനാണ് റൈറ്റ് ചോയ്‌സ് എന്ന് എനിക്കും തോന്നിയാല്‍ ഞാനതു ചെയ്യുന്നു.

അല്ലെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ കാസ്റ്റ് ചെയ്തതെന്നു ചോദിക്കുന്നു. എന്നിലേക്കു വരുന്നതു വളരെ കുറച്ചു സിനിമകളും കഥാപാത്രങ്ങളുമാണെങ്കിലും എല്ലാം നല്ല രസമുള്ളവയാണ്. നല്ല സംവിധായകര്‍ക്കും ആക്ടേഴ്‌സിനുമൊപ്പം വര്‍ക്ക് ചെയ്യാനുമാകുന്നു. അതെന്‍റെ ഭാഗ്യമാണ്.

വിലായത്ത് ബുദ്ധ റിലീസ് വൈകുന്നുണ്ടോ..?

ജി.ആര്‍. ഇന്ദുഗോപന്‍റെ വിലായത്ത് ബുദ്ധ എന്ന നോവല്‍ സിനിമയാവുകയാണ്. അതു സമയമെടുത്തു ചെയ്യേണ്ട ഒരു സിനിമയാണ്. മാത്രമല്ല ഷൂട്ടിംഗിനിടെ രാജുവേട്ടനു ചെറിയ പരിക്കേറ്റിരുന്നു. ആ സിനിമയുടെ ഡബ്ബിംഗ് തുടങ്ങി. ഈ വര്‍ഷം റിലീസുണ്ടാകുമെന്നാണു പ്രതീക്ഷ. വലിയൊരു സ്വപ്‌നമാണ് എനിക്ക് ആ സിനിമ. സംവിധായകന്‍ ജയന്‍ നമ്പ്യാരാണ് അതിലേക്കു വിളിച്ചത്. അത്രയും ഗംഭീരമായ, മനോഹരമായ, അപാരമായി നില്‍ക്കുന്ന ഒരു കഥാപാത്രം എന്നിലേക്കു വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്‍റെ‌യും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്‍
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്‍റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന്‍ കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന്‍ വി.
പിക്‌നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്‍ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ സിനിമയിലെത്തിയത്. ‘നൃത്തം...അതെന്‍റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്‍, വാഴയിലെ ആനന്ദ്, കിഷ്‌കിന്ധാകാണ്ഡത്തിലെ എസ്‌ഐ അഫ്‌നാസ്, ഐഡന
സിനിമ സംവിധായകന്‍റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്‍റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന് ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്‍റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്‍റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ
അല്ലുവിന്‍റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്‍റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്‍റെ ശ്രീക്കുട്ടൻ വിജ‌യിക്കട്ടെ
ഒരു സ്‌കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്‍, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്‌കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്‍റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്‍റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്‍റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്‌നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന്‍ ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.