Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
വിനീത് ഇന്‍റർനാഷണൽ
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം തിയറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്‍ ത്രില്ലറാണു "കരം'. "ഹൃദയം', "വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ മെറിലാന്‍ഡ് ചിത്രങ്ങള്‍ക്കുശേഷം വീനിത് ഒരുക്കിയ "കര'ത്തില്‍ നോബിള്‍ ബാബു തോമസാണു നായകന്‍.

തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങ ൾക്കുശേഷം വിനീതിനൊപ്പം ജോമോൻ ടി. ജോണും ഷാൻ റഹ്മാനും ഒരുമിക്കുന്ന ചിത്രം. വിനീത് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

തട്ടിക്കൊണ്ടുപോകൽ- രക്ഷപ്പെടുത്തൽ എന്നതിനപ്പുറം സിനിമയുടെ പുതുമ..?



ഒരു പരിചയവുമില്ലാത്ത ഒരു സാഹചര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരവസ്ഥയിൽ പെട്ടുപോകുമ്പോള്‍ തടസങ്ങൾ മറികടന്ന് അതില്‍നിന്നു പുറത്തുകടക്കാന്‍ മിലിട്ടറി പശ്ചാത്തലമുള്ള, സൈനിക പരിശീലനം നേടിയ ഒരാള്‍ തന്‍റെ പരിശീലന വൈദഗ്ധ്യവും ബുദ്ധിയുമുപയോഗിച്ച് ഒറ്റയ്ക്ക് എന്തു ചെയ്യുന്നു എന്നതാണ് പ്രേക്ഷകര്‍ക്കു രസാവഹമാവുക. സ്ക്രിപ്റ്റിൽ അതൊക്കെ പുതുമയുള്ള രീതിയില്‍ നോബിള്‍ വര്‍ക്ക് ചെയ്തിരുന്നു.

വലിയ താരങ്ങളെ പരിഗണിക്കാതെ നോബിളിനെ നായകനാക്കിയത്..?



നോബിളില്‍ നിന്ന് ഈ കഥ കേട്ടപ്പൊഴൊക്കെ ദേവ് മഹേന്ദ്രനായി ഞാന്‍ നോബിളിനെത്തന്നെയാണു കണ്ടിട്ടുള്ളത്. ഞാന്‍ ഡയറക്ടറായി വന്നശേഷം മറിച്ചൊരാലോചന ഉണ്ടായിട്ടില്ല. ആ വേഷം വളരെ അറിയപ്പെടുന്ന ഒരു നടന്‍ ചെയ്യുന്നതിനുപകരം പുതിയ ഒരാളാകുമ്പോള്‍ അവസാനം അയാള്‍ ഇതില്‍ വിജയിക്കുമോ ഇല്ലയോ എന്നൊക്കെയുള്ള ആശങ്ക ആളുകളുടെ മനസില്‍ കിടക്കും.

അത് ഇത്തരം സിനിമയ്ക്കു ഗുണകരമാകുമെന്നാണ് തോന്നിയിട്ടുള്ളത്. ഉദാഹരണത്തിനു "ട്രാഫിക്’ എന്ന സിനിമയില്‍ അച്ഛനാണു വണ്ടിയോടിച്ച് ആ ഹൃദയം കൊണ്ടുപോകുന്നത്. അയാള്‍ അവിടെ എത്തുമോ ഇല്ലയോ എന്നൊരു ടെന്‍ഷന്‍ പ്രേക്ഷകര്‍ക്കും ഉണ്ടായിട്ടുണ്ടാവും.

ഫീല്‍ഗുഡ് ഡ്രാമകളില്‍ നിന്നു തത്കാലം വഴിമാറുകയാണോ..‍?



പൊതുവെ എനിക്കു ത്രില്ലറുകള്‍ ഇഷ്ടമാണ്. "വര്‍ഷങ്ങള്‍ക്കുശേഷ’ത്തിനു മുമ്പുതന്നെ ഫീല്‍ഗുഡില്‍ നിന്നു മാറി ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. 2023ല്‍ ഈ സ്ക്രിപ്റ്റ് കേട്ടപ്പോള്‍ ഇതു ഞാന്‍ സംവിധാനം ചെയ്തോട്ടെ എന്നു നോബിളിനോടു ചോദിച്ചതും അതുകൊണ്ടുതന്നെ.

മേക്കിംഗില്‍ നേരിട്ട പ്രധാന വെല്ലുവിളി..‍?

നോബിള്‍ എന്‍റെ അടുത്ത സുഹൃത്തായതിനാലും ഞങ്ങള്‍ തമ്മിള്‍ അത്രമേല്‍ ധാരണയുള്ളതുകൊണ്ടും സ്ക്രിപ്റ്റിംഗ് സമയത്തു ചര്‍ച്ചകള്‍ ധാരാളമുണ്ടായി. ആവശ്യമായ തിരുത്തലുകള്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. പക്ഷേ, ഇതിന്‍റെ പ്രീ-പ്രൊഡക്‌ഷന്‍ തൊട്ട് ജോര്‍ജിയയിലെ ഷൂട്ട് ആസൂത്രണവും അതു നടത്തിയെടുക്കലും വമ്പന്‍ പണിയായിരുന്നു.



ഞാനോ വിശാഖോ മുമ്പ് ഒരു യൂറോപ്യന്‍ രാജ്യത്തും ഷൂട്ട് ചെയ്തിട്ടില്ല. അവിടെ വരാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു പരിധിയിലധികം അറിയുകയുമില്ല. കാലാവസ്ഥയുമായി ബന്ധപ്പെട്ടും പ്രയാസങ്ങളുണ്ടായി. അതുകൊണ്ടുതന്നെ ഞങ്ങള്‍ പ്ലാന്‍ ചെയ്തതിന്‍റെ ഇരട്ടിയോളം ബജറ്റിലാണ് ഷൂട്ട് തീര്‍ത്തത്.

കേരള ബ്ലാസ്റ്റേഴ്സ് മുന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് എത്തിയത്..?



ഞങ്ങളുടെ ആലോചനയില്‍ ആ കഥാപാത്രത്തിനു മലയാളികള്‍ക്കു പരിചിതനായ മറ്റൊരു യൂറോപ്യനില്ല. മാനേജര്‍ വഴി സമീപിച്ചപ്പോള്‍ മറുപടി പോസിറ്റീവ്. കോച്ച് എന്ന നിലയില്‍ കാമറ അഭിമുഖീകരിച്ചു ശീലമുള്ളതുകൊണ്ടും വളരെ രസമുള്ള ശരീരഭാഷയും ഡയലോഗ് ഡെലിവറിയും ഉള്ളതിനാലും ഒരു നടനായി കാമറയ്ക്കു മുന്നിലുള്ള പെരുമാറ്റരീതി രസകരമായി. ഞങ്ങളുടെ സിനിമയിലൂടെ ആശാന്‍ കേരളത്തിലേക്കു തിരിച്ചുവന്നു എന്നത് സന്തോഷകരമാണ്.

ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റ്യന്‍..എത്രത്തോളമാണു നായികാപ്രാധാന്യം..?

ഒരു മനുഷ്യന്‍റെ അതിജീവനത്തിനുവേണ്ടിയുള്ള ശ്രമമാണു കഥയെങ്കിലും അതില്‍ വളരെ വലിയ പങ്കാളിത്തം ഓഡ്രി, രേഷ്മ എന്നീ നായികമാർക്കുണ്ട്. കഥയില്‍ അവരുടേതായ സംഭാവന പകരുന്ന രീതിയില്‍ തന്നെയാണ് ഇവരുടെ കഥാപാത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളതും അവരതു പെര്‍ഫോം ചെയ്തതും. ശ്വേതാമേനോൻ ഉൾപ്പടെ എല്ലാവര്‍ക്കും ഈ കഥയില്‍ കൃത്യമായ ഇടമുണ്ട്.

തിര 2 സംവിധാനം ആലോചനയിലുണ്ടോ? അടുത്ത സിനിമകള്‍...

തിരയുടെ രണ്ടാം ഭാഗത്തെപ്പറ്റി ധ്യാന്‍ ആലോചിക്കുന്നുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിട്ടില്ല. സംവിധാനത്തില്‍ നിന്ന് ഞാന്‍ ഒന്നൊന്നര വര്‍ഷത്തെ ഇടവേള എടുക്കുകയാണ്. രണ്ടു മൂന്നു സിനിമകള്‍ അഭിനയിക്കാന്‍ കരാറായി. അഭിനയിച്ച സിനിമകളില്‍ "ഭഭബ’യാണ് അടുത്ത റിലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിസ്മയകാന്താര
പാരമ്പര്യവും ഭക്തിയും അധികാരവും വിശ്വാസവുമെല്ലാം ഇഴചേരുന്ന വിസ്മയക്കാഴ്ചകളു
കഥ പോലും കേൾക്കാതെ കൈ കൊടുത്തു
1955ല്‍, മെറിലാന്‍ഡ് പി. സുബ്രഹ്മണ്യമാണു മലയാളത്തിലെ ആദ്യ ത്രില്ലര്‍ സിനിമ സിഐ
ദുര്‍ഗ ആക്ഷൻ കിഡ്
ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര സിനിമയില്‍ സുപ്രധാനഭാഗത്ത് കല്യാണി പ്രിയദര്‍ശന്‍
ജീത്തൂസ് ഇവന്‍റ്ഫുൾ ത്രില്ലര്‍
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ത്രില്
അന്ന് വെഡിംഗ് സ്റ്റാർ, ഇന്ന് ത്രില്ലിംഗ് സ്റ്റാർ
നടന്‍, കാസ്റ്റിംഗ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍, കോ-പ്രൊഡ്യൂസര്‍, പ്രൊഡക
സത്യമായും, സോനുവിന്‍റെ ഹൃദയകഥ!
തിരക്കഥയെഴുതി സംവിധാനംചെയ്ത ആദ്യ ഷോര്‍ട്ട്ഫിലിം "നൈറ്റ് കോളി’ലെ സംഭാഷണങ്ങളില
ഓ! ശാന്തി
അത്രമേല്‍ മധുരിതമാണ്, നടിയും സ്ക്രീന്‍പ്ലേ റൈറ്ററുമായ ശാന്തി ബാലചന്ദ്രന് ഈ ഓണ
"സു ഫ്രം സോ'യിലെ രവിയണ്ണനെ മലയാളം പറയിപ്പിച്ച മൊതല് ദേ ഇവിടുണ്ട്...
ഒരു ഹൊറർ സിനിമ കണ്ട് ചിരിച്ചുമറിഞ്ഞെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ
ഹൃദയപൂർവം സത്യൻ അന്തിക്കാട്
ഒരു പതിറ്റാണ്ടിനുശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്ര
എഡിറ്റിംഗ് ലൈഫ്
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിത
കാരക്ടർ വേഷങ്ങളിൽ റംസാൻ തിളക്കം
ഭീക്ഷ്മപര്‍വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍
മീനാക്ഷി ഇൻ പ്രൈവറ്റ് ആൻഡ് പേഴ്സണൽ
അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എ
സുമതി വളവിലെ രഹസ്യങ്ങൾ
മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക
ഉജ്വല വില്ലൻ
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്‍റെ പ
കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിചന്തം
സംസ്ഥാന പുരസ്‌കാരം നേടിയ "കാടകല'ത്തിന്‍റെ തിരക്കഥാകൃത്ത് ജിന്‍റോ തോമസ് സംവിധാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്‍റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്‌ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ‍ ജാക്‌സണ്‍ തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്‍റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്‍റെ തിരക്കഥയില്‍ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്‍റെയും എഴുത്തുകാരന്‍ കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്‍റെ‌യും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്‍
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്‍റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന്‍ കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന്‍ വി.
പിക്‌നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്‍ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.