Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കഥ പോലും കേൾക്കാതെ കൈ കൊടുത്തു
1955ല്‍, മെറിലാന്‍ഡ് പി. സുബ്രഹ്മണ്യമാണു മലയാളത്തിലെ ആദ്യ ത്രില്ലര്‍ സിനിമ സിഐഡി നിര്‍മിച്ചത്. "സിഐഡി’ക്ക് 70 തികയുമ്പോള്‍ സുബ്രഹ്മണ്യത്തിന്‍റെ ചെറുമകന്‍ വിശാഖും വിനീത് ശ്രീനിവാസനും ചേര്‍ന്നു നിര്‍മിച്ച "കരം' തിയറ്ററുകളില്‍. "തിര'യ്ക്കുശേഷം വിനീത് സംവിധാനംചെയ്ത ത്രില്ലര്‍. തട്ടിക്കൊണ്ടുപോകലും രക്ഷപ്പെടുത്തലുമാണു പ്രമേയം. വിശാഖ് സുബ്രഹ്മണ്യം സണ്‍ഡേദീപികയോടു സംസാരിക്കുന്നു.

കരത്തിന്‍റെ നിർമാതാവായത്...?



വാസ്തവത്തില്‍ കരം, നോബിള്‍ അഭിനയിച്ച്, സംവിധാനം ചെയ്യാനിരുന്നതാണ്. 2021ല്‍ നോബിള്‍ കരം എഴുതിത്തുടങ്ങി. 2023 ഏപ്രിലില്‍ ഫുള്‍ സ്ക്രിപ്റ്റുമായി സുഹൃത്തായ വിനീതിന്‍റെ അഭിപ്രായം തേടി. കഥയില്‍ ആവേശഭരിതനായ വിനീത്, ഒരു വര്‍ഷം കാത്തുനിന്നാല്‍ "വര്‍ഷങ്ങള്‍ക്കുശേഷം’ തിയറ്ററിലെത്തിക്കഴിഞ്ഞ് താന്‍ ഈ പടം സംവിധാനം ചെയ്യാമെന്നു നോബിളിനോടു പറഞ്ഞു.

അന്നുതന്നെ വിനീത് എന്നെ വിളിച്ച് ആ സ്ക്രിപ്റ്റിനെക്കുറിച്ചും അടുത്ത പ്രോജക്ടായി ഒരു ത്രില്ലര്‍ ചെയ്യാനുള്ള ആഗ്രഹവും പറഞ്ഞു. വിദേശരാജ്യങ്ങളിലാണ് ഷൂട്ടിംഗ്. ബജറ്റ് മുന്‍കൂട്ടി പറയാനാവില്ല. ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യില്ല. അതിനൊത്ത ടെക്നീഷന്‍സ് വേണം. ഒപ്പം കാണുമല്ലോ എന്നു ചോദിച്ചപ്പോള്‍ കഥപോലും കേള്‍ക്കാതെ ഞാന്‍ ഓകെ പറഞ്ഞു.

മേക്കിംഗിലെ വെല്ലുവിളി..‍?

ആദ്യാവസാനം വെല്ലുവിളികൾ തന്നെയായിരുന്നു. ലൊക്കേഷന്‍ ഹണ്ടും യാത്രകളുമായി പ്രീ-പ്രൊഡക്‌ഷന് ഒരു വര്‍ഷം. 2024 മാര്‍ച്ച് അവസാന ആഴ്ച മുതല്‍ ജൂണ്‍ ആദ്യ ആഴ്ച വരെ ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ്. പടത്തിന്‍റെ 95 ശതമാനവും ചിത്രീകരിച്ചത് ജോര്‍ജിയ, അസര്‍ബൈജാന്‍, റഷ്യന്‍ അതിര്‍ത്തി എന്നിവിടങ്ങളിൽ. മാക് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്ന വിദേശ പ്രൊഡക്‌ഷന്‍ കമ്പനിയുമായി ചേര്‍ന്നായിരുന്നു നിര്‍മാണം.



വിദേശത്ത് ഷൂട്ടിംഗിന് ഇന്ത്യയിലേതിനേക്കാള്‍ അഞ്ചാറിരട്ടി ചെലവുണ്ട്. നാട്ടിൽനിന്ന് കൊണ്ടുപോയ ടെക്നീഷന്‍സിനൊപ്പം 50 ശതമാനം പേരെ അവിടെനിന്ന് ക്രൂവില്‍ ഉള്‍പ്പെടുത്തണം. ഇവിടെ ഒരാൾക്കു 10 ദിവസം നല്കുന്ന ബാറ്റയാണ് അവിടെ ഒരുദിവസം കൊടുക്കേണ്ടിവരിക. ഉപകരണങ്ങളുടെ വാടക, ടെക്നീഷന്‍സിന്‍റെ പ്രതിഫലം എന്നിവയിലൊക്കെ വലിയ വ്യത്യാസമുണ്ട്. ചെലവേറിയപ്പോള്‍ നിര്‍മാണപങ്കാളിയായി വിനീതും ചേര്‍ന്നു.

നോബിളിനെ നായകനാക്കാനുള്ള ആത്മവിശ്വാസം..‍?



മലര്‍വാടിയിലൂടെ നിവിനെ സിനിമയില്‍ കൊണ്ടുവന്നത് വിനീതാണ്. തട്ടത്തിന്‍ മറയത്ത് സമയത്തും നിവിന്‍ സ്റ്റാര്‍ ആയിട്ടില്ല. അതിനുശേഷമാണ് നിവിനു ഫാന്‍ ഫോളോയിംഗ് വന്നത്. ഹൃദയം കഴിഞ്ഞാണു പ്രണവിനു ഫാന്‍ ഫോളോയിംഗ് വന്നത്. തിരയിലൂടെയാണു ധ്യാനിനെ കൊണ്ടുവന്നത്. ഈ നാലു ചിത്രങ്ങളിലും കാന്‍വാസ് സ്റ്റാറുകളോ അന്നത്തെ ശ്രദ്ധേയ നടന്മാരോ ഇല്ല. അതേപോലെ വീണ്ടും ഒരു പരീക്ഷണം.

ഏതുതരം പ്രേക്ഷകര്‍ക്കുവേണ്ടിയാണ് ഈ സിനിമ..‍?

തിര 2 ചോദിക്കുന്നവര്‍ക്കു വേണ്ടിയാണ് വാസ്തവത്തില്‍ വിനീത് ഈ പടം ചെയ്തത്. നിര്‍മാതാവിനു ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയാണു തിര നല്കിയത്. അന്നത്തെ പ്രേക്ഷകര്‍ അത്തരം സിനിമാ അനുഭവങ്ങള്‍ക്കു തയാറെടുത്തിരുന്നില്ല. പക്ഷേ, പിന്നീട് ഏറ്റവുമധികം അഭിപ്രായം കിട്ടിയ പടം തിരയാണ്. ഓടിടി വന്നതോടെ ആളുകൾ വേറിട്ട ത്രില്ലറുകള്‍ ആസ്വദിക്കുന്ന ഇക്കാലത്ത് വിനീതിന്‍റെ പ്രേക്ഷകര്‍ക്കായി കൊണ്ടുവന്ന പടമാണു കരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിസ്മയകാന്താര
പാരമ്പര്യവും ഭക്തിയും അധികാരവും വിശ്വാസവുമെല്ലാം ഇഴചേരുന്ന വിസ്മയക്കാഴ്ചകളു
വിനീത് ഇന്‍റർനാഷണൽ
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം തിയറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്‍ ത്രില്
ദുര്‍ഗ ആക്ഷൻ കിഡ്
ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര സിനിമയില്‍ സുപ്രധാനഭാഗത്ത് കല്യാണി പ്രിയദര്‍ശന്‍
ജീത്തൂസ് ഇവന്‍റ്ഫുൾ ത്രില്ലര്‍
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ത്രില്
അന്ന് വെഡിംഗ് സ്റ്റാർ, ഇന്ന് ത്രില്ലിംഗ് സ്റ്റാർ
നടന്‍, കാസ്റ്റിംഗ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍, കോ-പ്രൊഡ്യൂസര്‍, പ്രൊഡക
സത്യമായും, സോനുവിന്‍റെ ഹൃദയകഥ!
തിരക്കഥയെഴുതി സംവിധാനംചെയ്ത ആദ്യ ഷോര്‍ട്ട്ഫിലിം "നൈറ്റ് കോളി’ലെ സംഭാഷണങ്ങളില
ഓ! ശാന്തി
അത്രമേല്‍ മധുരിതമാണ്, നടിയും സ്ക്രീന്‍പ്ലേ റൈറ്ററുമായ ശാന്തി ബാലചന്ദ്രന് ഈ ഓണ
"സു ഫ്രം സോ'യിലെ രവിയണ്ണനെ മലയാളം പറയിപ്പിച്ച മൊതല് ദേ ഇവിടുണ്ട്...
ഒരു ഹൊറർ സിനിമ കണ്ട് ചിരിച്ചുമറിഞ്ഞെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ
ഹൃദയപൂർവം സത്യൻ അന്തിക്കാട്
ഒരു പതിറ്റാണ്ടിനുശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്ര
എഡിറ്റിംഗ് ലൈഫ്
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിത
കാരക്ടർ വേഷങ്ങളിൽ റംസാൻ തിളക്കം
ഭീക്ഷ്മപര്‍വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍
മീനാക്ഷി ഇൻ പ്രൈവറ്റ് ആൻഡ് പേഴ്സണൽ
അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എ
സുമതി വളവിലെ രഹസ്യങ്ങൾ
മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക
ഉജ്വല വില്ലൻ
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്‍റെ പ
കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിചന്തം
സംസ്ഥാന പുരസ്‌കാരം നേടിയ "കാടകല'ത്തിന്‍റെ തിരക്കഥാകൃത്ത് ജിന്‍റോ തോമസ് സംവിധാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്‍റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്‌ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ‍ ജാക്‌സണ്‍ തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്‍റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്‍റെ തിരക്കഥയില്‍ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്‍റെയും എഴുത്തുകാരന്‍ കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്‍റെ‌യും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്‍
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്‍റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന്‍ കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന്‍ വി.
പിക്‌നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്‍ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.