Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"സു ഫ്രം സോ'യിലെ രവിയണ്ണനെ മലയാളം പറയിപ്പിച്ച മൊതല് ദേ ഇവിടുണ്ട്...
ഒരു ഹൊറർ സിനിമ കണ്ട് ചിരിച്ചുമറിഞ്ഞെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.. ജെ.പി. തുമിനാദ് സംവിധാനം ചെയ്ത "സു ഫ്രം സോ’ എന്ന കന്നഡ ചിത്രം കണ്ടവരൊക്കെ പറഞ്ഞത് ചിരിച്ചു വയറുളുക്കി എന്നാണ്. ഹൊറർ കണ്ട് പേടിക്കാൻ പോയവർ ചിരിച്ച് മനസുനിറഞ്ഞാണ് തിയറ്ററിൽനിന്ന് ഇറങ്ങിയത്. ഒരു ഗ്രാമത്തിലെ എന്തു പരിപാടിക്കും കൊച്ചു പിച്ചമുതൽ കൊച്ചാട്ടൻമാർവരെ അഭിപ്രായം ചോദിച്ചുന്ന ആളാണ് "സു ഫ്രം സോ’യിലെ രവിയണ്ണൻ.

അണ്ണൻ പൊളിയാണ്, വേറേ ലെവലാണ്. മലയാളി പ്രേക്ഷകരും രവിയണ്ണനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കാരണം മറ്റൊന്നുമല്ല, അത് രവിയണ്ണന്‍റെ ശബ്ദംതന്നെ. മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോൾ രവിയണ്ണന് ശബ്ദംനൽകിയിരിക്കുന്നത് നുമ്മ കൊച്ചിക്കാരൻ ചങ്ങായി ആണ്- ഡബ്ബിംഗ് ആർട്ടിസ്റ്റ് വിനോദ് കുമാർ.

സീരിയലുകൾ, സിനിമ, പരസ്യം ഇവയിലൂടെയെല്ലാം വിനോദിന്‍റെ ശബ്ദം സുപരിചിതമാണ്. മഹാഭാരതം സീരിയലിന്‍റെ മലയാളം പതിപ്പിൽ ശകുനിക്ക് ഡബ്ബ് ചെയ്തതും ഇദ്ദേഹമാണ്. അല്ലയോ നമ്മുടെ പുത്രാ... എന്ന ശകുനിയുടെ ആ ഒരൊറ്റ വിളി മതി വിനോദ് എന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിന്‍റെ റേഞ്ച് മനസിലാക്കാൻ.വിനോദ് സണ്‍ഡേ ദീപികയോട് സംസാരിക്കുന്നു.

"സു ഫ്രം സോ’ യുടെ വിശേഷങ്ങൾ?

ഒരു മൊഴിമാറ്റചിത്രം ഇത്രയും ആളുകൾ ആസ്വദിച്ചുകണ്ട് കണ്ണും മനസും നിറഞ്ഞ് തിയറ്ററുകളിൽനിന്ന് ഇറങ്ങുന്നതുതന്നെ "സു ഫ്രം സോ’ യുടെ വിജയമാണ്. ചിത്രം മലയാളത്തിലേക്ക് ഡബ് ചെയ്ത് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ ഓരോ ഡബ്ബിംഗ് ആർട്ടിസ്റ്റുകളും എടുത്ത പ്രയത്നം വാക്കുകൾക്ക് അതീതം.

അതിന്‍റെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. "സു ഫ്രം സോ’ യിലൂടെ ആളുകൾ ഇപ്പോൾ കൂടുതലായി തിരിച്ചറിയുന്നുണ്ട്. ചിത്രം മലയാളത്തിലേക്ക് ഒരുക്കിയത് സതീഷ് മുതുകുളം ആണ്. അദ്ദേഹം വലിയ പിന്തുണതന്നു.

ഈ മേഖലയിലേക്കു വരാൻ കാരണം?

നാടകമാണ് പഠിച്ചത്. ആകാശവാണിയിൽ അനൗണ്‍സറായിരുന്നു ജോലി ചെയ്തു. കൊച്ചി ആകാശവാണിയിലാണ് തുടക്കം. സിനിമാലോകം കൊച്ചിയിലേക്കും വളർന്ന് പന്തലിക്കാൻ തുടങ്ങിയകാലത്താണ് ഡബ്ബിംഗിലേക്ക് കടന്നത്. ഒപ്പം നാടകങ്ങളും ചെയ്തു. ഡബ്ബിംഗിൽ പ്രവേശിച്ചിട്ട് ഇപ്പോൾ 20 വർഷമായി. അഭിനയം കൈവശം ഉള്ളതും ഗുണമായി.

ശബ്ദം നന്നാക്കാൻ ചെയ്യുന്നത്?

പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. പൊതുവേ ഗായകരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. എങ്കിലും തണുപ്പ് കഴിക്കുന്നത് ഒഴിവാക്കാറുണ്ട്.

ഡബ്ബിംഗിനുള്ള തയാറെടുപ്പുകൾ‍?

സംവിധായകനും തിരക്കഥാകൃത്തും എന്താണോ ആവശ്യപ്പെടുന്നത് അത് കൊടുക്കുക എന്നതാണ് പ്രാഥമികമായ കാര്യം. ആർട്ടിസ്റ്റുകൾ ഭംഗിയായി ചെയ്തുവച്ചിട്ടുണ്ടെങ്കിൽ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് പകുതി ജോലികുറഞ്ഞു. മികച്ച ടൈമിംഗ് ഉള്ള ആർട്ടിസ്റ്റുകൾക്ക് ശബ്ദംനൽകുന്നത് നല്ല എളുപ്പമാണ്. അഭിനേതാക്കളും ഡബ്ബിംഗ് ആർട്ടിസ്റ്റും തമ്മിൽ ഒരു കെമിസ്ട്രി എപ്പോഴുമുണ്ടാകും. ശബ്ദം കൊടുക്കുന്ന സമയത്ത് നമ്മളും അഭിനയിക്കുന്നു.

തുടക്കം മുതൽ ഇതുവരെയുള്ള ദൂരം?

അനുഭവങ്ങളാണ് ഓരോ മനുഷ്യന്‍റെയും വലിയ ഗുരുനാഥൻ. ചെയ്താണ് കാര്യങ്ങൾ പഠിക്കുന്നത്. തുടക്കത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.

മാജിക് സംഭവിക്കുന്നതുപോലെ പിന്നെയെല്ലാം പെട്ടെന്നാണ്. കഥാപാത്രങ്ങളെ എങ്ങനെയാണ് ഭംഗിയാക്കുക എന്നചിന്തയിലേക്ക് പിന്നീട് നമ്മൾ വരും. മുന്പും ഇന്നും ഒരേ ആത്മാർഥതയോടെയാണ് ജോലിചെയ്യുന്നത്. കാര്യങ്ങൾ ഇപ്പോൾ കുറേക്കൂടി എളുപ്പമാണ് എന്നൊരു വ്യത്യാസംമാത്രം.

ഇഷ്ടകഥാപാത്രങ്ങൾ?

ഡ്രമാറ്റിക് ആയിട്ടുള്ള കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം. മഹാഭാരതം സീരിയൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ അതിലെ ശകുനി എന്ന കഥാപാത്രത്തിനും യുധിഷ്ഠിരനും ഞാനാണ് ഡബ്ബ് ചെയ്തത്. ഇവ രണ്ടും രണ്ട് തലങ്ങളിലുള്ള കഥാപാത്രമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ പേങ്ങൻ എന്ന കഥാപാത്രത്തിനും ഡബ്ബ് ചെയ്തതും ഞാനാണ്. റൊമാന്‍റിക് ചെയ്യാനും ഇഷ്ടമാണ്.

കുഴപ്പിച്ച ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ?

മഹാഭാരതം പോലെയുള്ളവ ചെയ്യുന്ന സമയത്ത് ചില വാക്കുകൾ ഉച്ചരിക്കുന്പോൾ ചില സമയങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന് പേരുകളൊക്കെ കൃത്യമായി പറയണം. അക്ഷരസ്ഫുടത നന്നായി വേണം. അതുപോലെ വൈകാരിക സന്ദർഭങ്ങളൊക്കെ ഉണ്ടാകുന്ന സമയത്ത് നമ്മളും കഥാപാത്രമായിത്തന്നെ ഉൾക്കൊണ്ടാണ് ചെയ്യുന്നത്. ആ സമയംചിലപ്പോൾ ഇടയ്ക്കുവച്ച് നിർത്തിപ്പോകാറുണ്ട്.

‌അടുത്തകാലത്ത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ കിംഗ്ഡം എന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട, വിടുതലൈ എന്ന ചിത്രത്തിൽ വിജയ് സേതുപതി, സർസമീൻ സിനിമയിൽ സേഫ് അലിഖാന്‍റെ മകൻ ഇബ്രാഹിം ഖാൻ എന്നിവർക്കെല്ലാം ശബ്ദം കൊടുത്തതും വിനോദ് കുമാർ ആണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹൃദയപൂർവം സത്യൻ അന്തിക്കാട്
ഒരു പതിറ്റാണ്ടിനുശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്ര
എഡിറ്റിംഗ് ലൈഫ്
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിത
കാരക്ടർ വേഷങ്ങളിൽ റംസാൻ തിളക്കം
ഭീക്ഷ്മപര്‍വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍
മീനാക്ഷി ഇൻ പ്രൈവറ്റ് ആൻഡ് പേഴ്സണൽ
അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എ
സുമതി വളവിലെ രഹസ്യങ്ങൾ
മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക
ഉജ്വല വില്ലൻ
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്‍റെ പ
കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിചന്തം
സംസ്ഥാന പുരസ്‌കാരം നേടിയ "കാടകല'ത്തിന്‍റെ തിരക്കഥാകൃത്ത് ജിന്‍റോ തോമസ് സംവിധാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്‍റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്‌ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ‍ ജാക്‌സണ്‍ തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്‍റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്‍റെ തിരക്കഥയില്‍ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്‍റെയും എഴുത്തുകാരന്‍ കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്‍റെ‌യും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്‍
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്‍റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന്‍ കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന്‍ വി.
പിക്‌നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്‍ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.