Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരധ്യായം കൂടി പൂര്‍ണമാവുന്നു
WhatsApp
ജോണ്സണ് വേങ്ങത്തടം
അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാനദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവാണ് വിട പറയുന്നത്. ഉമ്മന്‍ചാണ്ടി ഒരിക്കലും തനിച്ചായിരുന്നില്ല. അദ്ദേഹം എപ്പോഴും ജനമധ്യത്തിലായിരുന്നു. ജനക്കൂട്ടത്തെ ആഘോഷമാക്കിയ ജനനായകൻ. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായം കൂടി ഇവിടെ പൂര്‍ണമാവുന്നു.
ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളില്‍ പ്രധാനപ്പെട്ടതാണ് ജനസമ്പര്‍ക്ക പരിപാടി. വലിയൊരു ജനവിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അതൊരു പുതിയ മാതൃകയായി. ഉമ്മന്‍ ചാണ്ടിക്ക് ആ പരിപാടി യുഎന്‍ അംഗീകാരം വരെ നേടിക്കൊടുത്തു.
2011, 2013, 2015 എന്നീ വര്‍ഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പര്‍ക്ക പരിപാടികളില്‍ 11,45,449 പേരെയാണ് നേരില്‍ കണ്ടത്. 242.87 കോടി രൂപ വിതരണം ചെയ്തു.
പാവപ്പെട്ടവര്‍, നിന്ദിതര്‍, പീഡിതര്‍, രോഗികള്‍, നീതിനിഷേധിക്കപ്പെട്ടവര്‍, ആര്‍ക്കും വേണ്ടാത്തവര്‍, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അങ്ങനെയുള്ളവരായിരുന്നു സഹായങ്ങൾ ലഭിച്ചവരിൽ ഏറെയും. ആരെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചാല്‍ എത്ര ബുദ്ധിമുട്ടിയാലും ചെയ്തു കൊടുക്കാന്‍ ശ്രമിക്കുന്നതാണ് ഉമ്മന്‍ ചാണ്ടി ശൈലി. മുഖ്യമന്ത്രി പദത്തിലും ആ പ്രവര്‍ത്തന പാതയിലൂടെയാണ് അദ്ദേഹം മുന്നോട്ട് പോയത്.
ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളെ അടുത്തുനിന്ന് കാണാനും അറിയാനുമുള്ള അവസരമായി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയെ കണ്ടു. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമ്പോഴാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ദൗത്യം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. യുഡിഎഫ് മുന്നോട്ട് വച്ച വികസനവും കരുതലും എന്ന മുദ്രാവാക്യത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.
ചുവപ്പുനാടകളില്‍ കുടുങ്ങിക്കിടന്നവർക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്ന ദൗത്യം ഏറെ ശ്രമകരമായിരുന്നു. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി. ആവശ്യങ്ങളും ആവലാതികളുമായെത്തിയ ആരും നിരാശരായില്ല. 19 മണിക്കൂര്‍ വരെ ഒരേ നില്‍പ്പുനിന്ന് അവസാന പരാതിക്കാരനെയും കേട്ട് പരിഹാരം നിര്‍ദേശിച്ച ശേഷമേ അദ്ദേഹം മടങ്ങിയിരുന്നുള്ളൂ.
പരാതികളില്‍ സര്‍ക്കാര്‍ അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഇരുള് വീണ ഒരുപാട് പേരുടെ ജീവിത വഴികളിലെ പ്രകാശ ഗോപുരമായി ജനസമ്പര്‍ക്ക പരിപാടി മാറി.
ജനങ്ങളുടെ പ്രശ്നങ്ങളില്‍ തീരുമാനം കൈക്കൊള്ളുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യത്വപരമായ സമീപനം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. കേരള മോഡല്‍ വികസനത്തിനുശേഷം ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഭരണ മാതൃകയായിരുന്നു ജനസമ്പര്‍ക്ക പരിപാടി.
ദേശീയ തലത്തിലേക്ക് വരെ കോണ്‍ഗ്രസിന് പ്രയോജനപ്പെടുത്താന്‍ തക്ക സംഘടനാ വൈദഗ്ധ്യവും പ്രവര്‍ത്തന മികവും ഉണ്ടായിരുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍ 1970 ല്‍ ഇരുപ്പത്തിയേഴാം വയസില്‍ ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടശേഷം അന്ന് മുതല്‍ ഇന്നുവരെ പുതുപ്പള്ളിയെയും കേരളത്തെയും വിട്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിന് ഉമ്മന്‍ചാണ്ടി തയാറായില്ല.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കില്ലെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പുറത്ത് വന്നതോടെ പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ തടിച്ച് കൂടിയ ജനക്കൂട്ടം ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി പുതുപ്പള്ളിക്ക് എന്താണെന്ന് തെളിയിക്കുന്നതായിരുന്നു.
കൊച്ചുകുട്ടികള്‍ക്കുപോലും അദ്ദേഹം ഉമ്മന്‍ചാണ്ടിയായിരുന്നു. കീറിയ ഷര്‍ട്ട് പോലെ എളിയ ജീവിതം നയിച്ച ഒരു അപൂർവ വ്യക്തിത്വത്തിന്റെ ഉടമ. ഒരു അഴിമതി ആരോപണത്തിനുപോലും അദ്ദേഹത്തിന്റെ വെളുത്ത ഷര്‍ട്ടിലും മനസിലും കറപ്പിടിക്കാന്‍ സാധിച്ചില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആരോപണങ്ങളെ ചിരിച്ചു തള്ളാന്‍ അദ്ദേഹത്തിനു ശക്തിനല്‍കിയതും അദ്ദേഹം ജനക്കൂട്ടത്തില്‍ തനിച്ചായിരുന്നില്ല എന്നതായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉമ്മന്‍ ചാണ്ടി ജനമനസുകളിൽ നിത്യസ്മരണ
കബറിടംവരെ വിടാതെ പിന്തുടർന്ന ജനക്കൂട്ടത്തെ വിട്ടുപിരിഞ്ഞ് ഉ
പൂക്കളാല്‍ അലങ്കരിച്ച കബറിടത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അന്ത്യനിദ്ര
കേരളത്തെ പുതുപ്പള്ളിയാക്കി പുതുപ്പള്ളിയുടെ മഹാജനസമ്പര്ക്കവ
ചരിത്രമായി മഹാവിലാപയാത്ര
""ആരുപറഞ്ഞു മരിച്ചെന്ന്, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു
ജന നായകന് പ്രണാമം
രണ്ടു പകലിലെയും ഒരു രാത്രിയിലെയും ജനസമ്പര്‍ക്കത്തിനുശേഷം ഒരിക്കല്‍കൂടി പുതുപ
സ്നേഹമതില് തീര്‍ത്ത് കേരളം
തിരുവനന്തപുരം മുതല്‍ കോട്ടയം വരെ മനുഷ്യമതില്‍ സൃഷ്ടിച്ച് പ്രിയനേതാവ് ഉമ്മന്‍
ഉമ്മൻ ചാണ്ടി പഠിപ്പിക്കുന്നത്...
തിരുവനന്തപുരത്തു ജഗതിയിൽനിന്നു കോട്ടയം തി
തിരുനക്കര ഏറ്റുവിളിച്ചു, ഉമ്മൻ ചാണ്ടി അമർ രഹേ...
സ്നേഹവലയത്തിന്റെ മനുഷ്യമതിലുകള്‍ തീര്‍ത്ത് ഒഴുകിയെത്തിയ ഉമ്മന്‍ ചാണ്ടിയുട
അന്ത്യോപചാരമർപ്പിച്ച് പ്രമുഖർ
ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത് രാഷ്ട്രീയ സാമൂഹ്യ സാം
കൂടുതൽ കാമറകൾ മിഴിചിമ്മിയ വിലാപയാത്ര
ഒരു പക്ഷേ, കേരളത്തിൽ എന്നല്ല ഇന്ത്യയിൽത്തന്നെ ഏറ്റവു
ഭിന്നശേഷിമക്കളുടെ പൊന്നുതമ്പുരാൻ...
“ഫാദർ, ഉദ്ഘാടനത്തിന് മിനിസ്റ്റർ ഉറപ്പല്ലേ...? അപ്പ രണ്ടുതവണ വിളിച്ചുചോദിച്ചു
ശശികുമാറിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു, കരുതലിന്റെ ആ വാക്കുകള്‍
"ഭയപ്പെടേണ്ട മകള്‍ക്ക് ആപത്തൊന്നും കൂടാതെ സുരക്ഷിതമായി നാട്ടിലെ
“അച്ചോ, എന്റെ മറിയാമ്മയോട് ഒന്നു പറയണം’’
ഞാൻ ഒരു ദിവസം സംഗീത സാധനയിൽ മുഴുകിയിരിക്
ജനനായകന്റെ സാരഥിയായി ശ്യാമും ബാബുവും
ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര
ആറു മണിക്കൂര്‍ കാത്തുനിന്ന് രഘു കണ്ടു, പ്രിയനേതാവിനെ അവസാനമായി
കഴിഞ്ഞ 19 വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുടെ അപരനായി മിമിക്രിവേദിക
പുതുപ്പള്ളിയുടെ മണ്ണില്‍ ഉമ്മന്‍ ചാണ്ടി ലയിച്ചു
ജീവനു തുല്യം തന്നെ സ്നേഹിച്ച നാടിന്റെയും നാട്ടുകാരുടെ
രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി, അന്ത്യോപചാരം അര്‍പ്പിച്ചു
ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും രാഹുല്‍ ഗാന്
കോട്ടയം ഇന്നലെ ഉറങ്ങിയില്ല
തിരുവനന്തപുരത്തുനിന്നു ഹൃദയമുരുകി നീങ്ങിയ വിലാപയാത്രയ്ക്ക് വേഗം ഒട്ടുമില്ലാ
ജനസമ്പര്‍ക്കത്തിനു ശേഷം 43 ജനപക്ഷ ഉത്തരവുകള്‍
2011ൽ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം കേരളത്തിലെ
ഉമ്മൻ ചാണ്ടിയുടെ കരുതലിന്റെ ഓർമകളിൽ അസ്ന
അക്രമരാഷ്ട്രീയം ഒരു കാൽ തകർത്തപ്പോൾ ജീവിതത്തിലേ
ഒറ്റ പോയിന്റിൽ രാഷ്ട്രീയ എതിരാളികളെ നിലംപരിശാക്കിയ അതികായൻ
തിരുവനന്തപുരം: ഒറ്റ പോയിന്റ് കിട്ടിയാൽ മതി ഉമ്മൻ ചാ
പ്രിയപ്പെട്ട ഇടം അന്ത്യവിശ്രമത്തിനും
സുഖത്തിലും ദുഃഖത്തിലും ആദ്യം അഭയം തേടിയെത്തുന്ന പ്രിയപ്പെട്ട ഇടത്താണ് ഉമ്മന്‍ ച
കല്ലേറും ദൃക്സാക്ഷിയും
വർഷം 2015. കണ്ണൂരിലെ പോലീസ് മൈതാനിയിൽ ഒരുക്കിയ വിശാ
കരുതലിന്റെ തൂവൽസ്പർശം, രാഷ്ട്രീയ തന്ത്രങ്ങളിലെ ചാണക്യൻ
രാഷ്ട്രീയ, ഭരണ നേതൃത്വത്തിലെ കരുതലിന്റെ തൂ
ഉമ്മൻ ചാണ്ടി, ഒരു അദ്ഭുത പ്രതിഭാസം
കേരളചരിത്രത്തിലെ ഏറ്റവും മികച്ച പൊതുജനസേവകരിൽ
കേരളം പുതുപ്പള്ളിയിലേക്ക്
ഉമ്മന്‍ ചാണ്ടി ചേര്‍ത്തുപിടിച്ചവരും ആ വലിയ നേതാ
സ്നേഹസാഗരത്തിരയിൽ
ആൾക്കൂട്ടത്തിന്റെ ആത്മാവിലലിഞ്ഞു ചേർന്ന് മെല്ലെ മെല്ലെ, അ
വികാരം അണപൊട്ടി; കൂപ്പുകൈകളുമായി നേതാക്കൾ
ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ക
റോബർട്ട് ചാരിതാർഥ്യത്തിലാണ്...
ഉമ്മന്‍ ചാണ്ടിയുടെ അവസാനനാളുകളില്‍ ആവശ്യമായ മര
വേട്ടയാടലുകൾക്കൊടുവിൽ സത്യം തെളിഞ്ഞു മടക്കം
രണ്ടാം തവണ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ ആരോപണങ്ങ
പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് 53 വർഷം; 19,077 ദിവസം എംഎൽഎയായുള്ള റിക്കാർഡ്
പുതുപ്പള്ളി മണ്ഡലത്തെ ഉമ്മൻ ചാണ്ടി നിയമസഭയിൽ പ്രതിനി
ആൾക്കൂട്ടത്തെ തനിച്ചാക്കി...
ജനകീയൻ എന്ന വാക്കിനു പകരം വയ്ക്കാവുന്ന മറ്റൊരു വാക്കാണ് ഉമ്മൻ ചാണ്ടി. എന്നും ജനങ്ങൾക്കിടയിൽ കഴിയുകയ
ഉമ്മൻ ചാണ്ടിക്ക് തലസ്ഥാനം വിട നൽകി
അനുനിമിഷം വളർന്നുകൊണ്ടിരുന്ന ആൾക്കൂട്ടം അന്ത്യയാത്രയിലും പ്രിയപ്പെട്ട ജനനേതാവിനെ അനുഗമിച്ചു. വിമാനത
ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ച സവിശേഷതകൾ കാലത്തെ അതിജീവിച്ചു നിലനിൽക്കും: പിണറായി വിജയൻ
കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാ
ഒരു കുഞ്ഞുവിളിയില് അതിഥിയായി കുഞ്ഞൂഞ്ഞെത്തിയ അദ്ഭുത കഥ
കേരളത്തിന് ഏറെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടി വിട പറഞ്ഞിരിക്കുകയ
"ഉമ്മന്‍ ചാണ്ടി കോളനി': ഇടുക്കിയിലെ ഈ കൗതുക ഗ്രാമത്തിനും പറയാനുണ്ടൊരു കുഞ്ഞൂഞ്ഞ് കഥ
ഒരായുസിനിടയില് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ ഇടംനേടുക എന്നത് അപൂര
മുസ്ലിം ലീഗിനെ ചേർത്തു പിടിച്ച നേതാവ്
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ ചേർത്തുപിടിച്ച നേതാവായിരുന്നു കോൺഗ്രസിന്റെ സമുന്നതനായ നേതാവും മുൻ മു
കോട്ടയംപോലെ ഉമ്മന്‍ചാണ്ടിക്ക് പത്തനംതിട്ടയും
സ്വന്തം ജില്ലയായ കോട്ടയത്തിനു നല്കിയ അതേ പ്രാധാന്യം ഉമ്മന്‍ ചാണ്ടി അയല്‍ ജില്ലയായ പത്തനംതിട്ടയ്ക്കു
അര നൂറ്റാണ്ടിലേറെക്കാലം നിയമസഭാംഗം
സ്കൂളില്‍ പഠിക്കുമ്പോൾ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ്യുവിലൂടെയാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീ
പൊതുസദസിനെ ഞെട്ടിച്ച് ബാലികയുടെ "ഉമ്മൻചാണ്ടീ...’വിളി; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ജനകീയനായ മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിവേഷത്തോടെ, പോലീസ് അകന്പടിയിൽ സ്കൂളിലേക്ക് വരുന്പോഴാണ് സദസിൽനിന്ന്
ഉത്തരമലബാറിനും ജനപ്രിയൻ; വികസനത്തിന്റെ വേഗതാരം
കണ്ണൂരിലും മലയോര പ്രദേശങ്ങളിലും വികസനം വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലാണെന്നു തെളിയിച്ച മുൻ മുഖ്യമന്
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനിയില്ല എന്ന ആ വാര്‍ത്ത ഞെട്ടലോടെയും വലിയ ദുഃഖത്തോടെയുമാണ് പ
ആൾക്കൂട്ടത്തിലലിഞ്ഞ നേതാവ്
പുരുഷാരം തിങ്ങിയ പൂരമ്പറമ്പിനു നടുവിലെ ഇലഞ്ഞി മരംപോലെയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനാവലിക്കു തണലും താങ
അവസാന പിറന്നാൾ ആഘോഷം ആലുവ പാലസിൽ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അവസാന പിറന്നാൾ ആഘോഷിച്ച സ്മരണയിൽ ആലുവ. രാജഗിരി ആശുപത്രിയിലെ ചികിത്
‘തെരുവുവെളിച്ച’ത്തിന് വെളിച്ചം പകര്‍ന്ന ഉമ്മന്‍ ചാണ്ടി
ആരോരുമില്ലാത്തവര്‍ക്ക് എന്നും അഭയമായിരുന്നു ഉമ്മന്‍ചാണ്ടി എന്ന നേതാവ്. ആ സ്നേഹത്തണല്‍ ആവോളം അനുഭവിച്
കേരളത്തിനു മെട്രോ സമ്മാനിച്ച മുഖ്യമന്ത്രി
രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായി കൊച്ചി തിളങ്ങി നില്ക്കുമ്പോള് സംസ്ഥാനത്തെ പൊതുഗതാഗതരംഗത്ത് മികച
ഭരണരംഗത്തെ വേറിട്ട ചുവടുകൾ... പോലീസ് യൂണിഫോം മാറ്റിയതു മുതൽ ജനസന്പർക്കംവരെ
കേരളത്തിൽ ഉമ്മൻ ചാണ്ടി എന്ന പേര് ഒരേ ഒരാൾക്കു മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട
ജനങ്ങൾക്കായി എന്നും തുറന്നുകിടന്ന പുതുപ്പള്ളി ഹൗസ്
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആളും ആരവവുമായി നിറഞ്ഞ് നിന്നിരുന്ന ജഗതിയിലെ പുതുപ്പള്ളി ഹൗസ
ഉമ്മൻ ചാണ്ടിയുടെ ജീവിതരേഖ
1943 ഒക്ടോബർ 31: പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടി- ബേബി ദന്പതികളുടെ രണ്ടാമത്തെ മകനായി
ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച; തിരുവനന്തപുരത്തും കോട്ടയത്തും പൊതുദർശനം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്റ് ജോര്
ബംഗളൂരുവിലും പൊതുദർശനം: രാഹുലും സോണിയയും ആദരമർപ്പിക്കും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ പൊതുദര്‍ശനത്തിന് വച്ചു. കര്‍ണാടക മുന്‍ മന്ത
ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം മുൻ മന്ത്രി ടി.ജോണിന്റെ വസതിയിൽ; ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കര്‍ണാടക മുന്‍ മന്ത്രി ടി. ജോണിന്
ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍; ബംഗളൂരുവിലും പൊതുദര്‍ശനം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുത
"ഒരേ കാലഘട്ടത്തിൽ പൊതുരംഗത്ത് എത്തിയവർ'; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഒരേ കാലഘട്ടത്തിൽ പൊതുരംഗത്ത് എത്തിയവരാണ് താനും ഉ
ഉമ്മൻ ചാണ്ടി സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവ്: കെ. സുധാകരൻ
സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവിന്റെ കഥയാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് കെപിസി
ഉമ്മൻ ചാണ്ടിയുടെ വിയോഗം: സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പ
ആൾക്കൂട്ടത്തിന്റെ നായകൻ! ജനമനസിലെ താരകം
ജനകീയൻ - കേരള രാഷ്ട്രീയത്തിൽ ഈ വിശേഷണത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു അവ
യാത്രയായത് കേരളത്തിന്റെ ജനനായകന്: വി.ഡി. സതീശൻ
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന പേ
ഉമ്മൻ ചാണ്ടി അന്തരിച്ചു
തിരുവനന്തപുരം: ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തെ ചലിപ്പിക്കുന്നതിൽ മുന്നിൽനിന്ന മുൻ മുഖ്യമന്ത്ര
Latest News
പ്രഭാതസവാരി കഴിഞ്ഞെത്തിയ ഗൃഹനാഥന് വീട്ടുമുറ്റത്ത് മരിച്ചനിലയില്‍
ഇറ്റാലിയന്‍ തീരത്ത് രണ്ട് ബോട്ടുകള്‍ മുങ്ങി; 11 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി
കൊച്ചിയിലെ ഫ്ലാറ്റില്‍ 350 പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ മാലിന്യമെന്ന് സംശയം
അമേരിക്കയിൽ വെടിവയ്പ്പ്: ഇന്ത്യക്കാരി കൊല്ലപ്പെട്ടു; അക്രമി ഇന്ത്യൻ വംശജൻ
കൊല്ലത്ത് കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി
Latest News
പ്രഭാതസവാരി കഴിഞ്ഞെത്തിയ ഗൃഹനാഥന് വീട്ടുമുറ്റത്ത് മരിച്ചനിലയില്‍
ഇറ്റാലിയന്‍ തീരത്ത് രണ്ട് ബോട്ടുകള്‍ മുങ്ങി; 11 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി
കൊച്ചിയിലെ ഫ്ലാറ്റില്‍ 350 പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ മാലിന്യമെന്ന് സംശയം
അമേരിക്കയിൽ വെടിവയ്പ്പ്: ഇന്ത്യക്കാരി കൊല്ലപ്പെട്ടു; അക്രമി ഇന്ത്യൻ വംശജൻ
കൊല്ലത്ത് കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top