Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
WhatsApp
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പാതാളവുമൊക്കെ ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയില്‍ പാതാളവും കോട്ടയത്ത് ദേവലോകവുമുണ്ട്. പറഞ്ഞുവരുന്നത് ഭൂനിരപ്പിൽനിന്ന് ഏകദേശം 3,000 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തെക്കുറിച്ചാണ്. ആ അപൂര്‍വ ഗ്രാമത്തിന്റെ പേര് - പാതാള്‍കോട്ട്- എന്നാണ്, സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിൽ.
ചിന്ത് വാരയില്നിന്ന് 78 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരുപാടു പ്രത്യേകതകളുള്ള താഴ് വരയാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഈ പ്രദേശത്തിനു പുറംലോകവുമായി ബന്ധവുമുണ്ടായിരുന്നില്ല. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഒറ്റപ്പെട്ടു കിടന്ന ഒരു ഭൂപ്രദേശം.
വിവിധങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം നിലനില്‍ക്കുന്ന ഗോത്രവിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം 21 ഗ്രാമങ്ങളാണ് പാതാള്‍കോട്ടിലുള്ളത്. എന്നാൽ, 12 ഗ്രാമങ്ങളില്‍ മാത്രമാണ് താമസക്കാരുള്ളത്. 79 ചതുരശ്ര കിലോമീറ്റർ വിസ്തീര്‍ണമുള്ള പാതാള്‍കോട്ട് ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ബാരിയ, ഗോണ്ട് തുടങ്ങിയ ഗോത്ര വിഭാഗക്കാരാണ് ഇവിടെയുള്ളത്.
പ്രാദേശികമായ നിരവധി വിശ്വാസങ്ങള്‍ ഇവിടെ നിലനില്ക്കുന്നു. അതിലേറെ ആരെയും അമ്പരിപ്പിക്കുന്ന നിഗൂഢതകളും. മുഴുവന്‍ സമയവും ഇരുണ്ടുമൂടിക്കിടക്കുന്ന ഒരു പ്രദേശം. വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തുനിന്ന് ആരും ഇങ്ങോട്ടേക്കു വരാറുപോലുമുണ്ടായിരുന്നില്ല. പാതാള്‍കോട്ട് സന്ദര്‍ശനം മറക്കാനാകാത്ത അനുഭവമാണെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്താറുണ്ട്.
പതാള് എന്ന സംസ്കൃതപദത്തില്‍നിന്നാണ് ഈ പ്രദേശത്തിന് പാതാള്‍കോട്ട് എന്നു പേരു ലഭിക്കുന്നത്. ആഴമേറിയത് എന്നാണ് അതിന്റെ അര്‍ഥം. മറ്റൊരു ഐതിഹ്യവും പാതാള്കോട്ടിനെക്കുറിച്ചു പറയുന്നു.
ലങ്കയുടെ രാജാവായിരുന്ന രാവണന്റെ മകന് മേഘനാദന് ഭഗവാന് ശിവനെ പ്രാര്‍ഥിച്ചശേഷം പാതാളത്തിലേക്കു പോയത് ഈ പ്രദേശത്തു കൂടിയാണെന്നാണു വിശ്വാസം. പാതാളത്തിലേക്കു പോകാനുള്ള ഏക മാര്‍ഗവും പാതാള്കോട്ടിലൂടെയാണെന്ന് ഇപ്പോഴും ആളുകള്‍ വിശ്വസിക്കുന്നു. 18-ാം നൂറ്റാണ്ടില്‍ പാതാള്‍കോട്ട് ഭോന്സലേ രാജവംശത്തിന്റെ കഴിലായിരുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ ദേശം പിടിച്ചടക്കുകയായിരുന്നു.
അടുത്തിടെ സര്‍ക്കാര്‍ പാതാള്കോട്ടിനെ ഇക്കോ-ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ ആരംഭിച്ചു. ഇന്ന് മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പാതാള്‍കോട്ട്. ജൈവവൈവിധ്യങ്ങളും ആദിവാസി സംസ്കാരവും അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാതാള്‍കോട്ട് സന്ദര്‍ശനം മികച്ച അനുഭവമായിരിക്കും.
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
കൺനിറയെ വിസ്മയമൊരുക്കി ഒരു പൂപ്പന്തൽ
കൺനിറയെ വിസ്മയമൊരുക്കി കത്തീഡ്രൽ അങ്കണത്തിലെ പൂപ്പന്തൽ. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്ര
ഭാഗ്യം കടാക്ഷിച്ചാൽ ചരിത്രം വഴിമാറും!
ഭാഗ്യം ഒത്തുവന്നാൽ ഒരു ചരിത്രം ഉടൻ പിറക്കും. അതിനായി പത്തംഗസംഘം അശ്രാന്ത പരിശ
സഞ്ചാരികളെ മാടിവിളിച്ച് ഇരവികുളം ദേശീയോദ്യാനം
വരയാടുകളുടെ പ്രജനനകാലത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാ
വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചൊരു പൊത്ത്
വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചൊരു പൊത്ത് സഞ്ചാരികളെ മാടിവിളിക്കുന്നു. കൂവപ്പള്ളിക്കു സമീപ
കാറ്റൂതിമേട്ടിലെ വറ്റാത്ത ആന്പൽക്കുളം
പ്രകൃതിയുടെ വരദാനമായി കാറ്റൂതിമേട്ടിലെ വറ്റാത്ത ആന്പൽക്കുളം. സേനാപതി പഞ്ചായ
ഓർമകളുടെ പാളങ്ങളിൽ റോഡ് ട്രെയിൻ ഇനിയും ഓടും..!
ഒരുകാലത്ത് വിനോദ സഞ്ചാരികളുടെ ഹരമായിരുന്ന മലന്പുഴ ഡാമിലെ റോഡ് ട്രെയിൻ ഇന്നിപ്പ
ഓര്മ പ്ലാവിൽ നാല്പതാം നാൾ കന്നിചക്ക
കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഓര്‍മ്മയ്ക്കായി നെയ്
ഈ വിശ്വരൂപം ആരുടേതാണെന്നറിയാമോ! നോക്കാം
കാനഡയിലെ ഒന്റാറിയോയിലെ ഡാൺവില്ലെ പട്ടണത്തിലെ ഒരു തടാകത്തിനു സമീപമാണ് അറു
ഒരു ലിറ്റർ വെള്ളം ഒരു രൂപയ്ക്ക് !!, വാട്ടർ എടിഎം ശ്രദ്ധേയമാകുന്നു
ഒരു രൂപയുടെ കോയിൻ ഇട്ടാൽ ശുദ്ധമായ ഒരു ലിറ്റർ കുടിവെള്ളം ലഭിക്കുന്ന വാട്ടർ എടി
മുന്തിരിവള്ളിത്തണലിലൊരു "യക്ഷി' ഷെയ്ക്ക്
നിങ്ങൾ യക്ഷി ഷെയ്ക്ക് കുടിച്ചിട്ടുണ്ടോ... ഇല്ലെങ്കിൽ തൃശൂർ എംജി റോഡ് വഴി കോട്ട
വെറ്റിലക്കടയിൽനിന്നും വിരിയുന്ന കവിതകൾ!!
കവിതയെഴുതാനുള്ള "മൂഡ്’ വരാൻ മിക്ക എഴുത്തുകാർക്കും പല സംഗതികളും ഒത്തുവരണം. എ
"വരക്കല്ല് ' അട്ടപ്പാടിയുടെ സുന്ദര മുഖം
സൈലന്റ് വാലി വനമേഖലയിലാണ് പ്രകൃതിയുടെ വരദാനമായ ഈ വരക്കല്ലുള്ളത്. മണ്ണാർ
കളിമണ്ണുകൊണ്ട് ഗുഹയൊരുക്കി വിസ്മയമൊരുക്കുന്ന "കേവ്സ് സ്വാലോ'
ചുമരിൽ മണ്ണുകൊണ്ട് വിസ്മയ കൂടൊരുക്കി ദേശാടനപക്ഷികൾ. വടക്കഞ്ചേരി ലൂർദ് മാത
ടൂറിസം കേന്ദ്രങ്ങളുണർന്നു, ശിവദാസൻ തിരക്കിലായി
കോവിഡ് വ്യാപനം കുറഞ്ഞ് വിനോദസഞ്ചാര മേഖല ഉണർന്നതോടെ കൊടകരയിലെ ആളൂരുത്ത
പ്ലീസ്... ഇവിടെ ഹോണടിക്കരുത് !
തൃശൂർ സ്വരാജ് റൗണ്ടിനെ നിശബ്ദ മേഖലയായി പ്രഖ്യാപിച്ചു. റൗണ്ടിലെത്തുന്ന വാഹനങ്ങൾ ഇനി
ഒരു കാൻഡിൽ ട്രീ വസന്തം
മഞ്ഞുകാലത്തിന്റെ വരവറിയിച്ച് മലയോരത്തു പൊൻതകരകൾ എന്നറിയപ്പെടുന്ന കാൻഡിൽ ട്രീ
നിറംകെട്ട്...കാവടിയാട്ടക്കാരുടെ ജീവിതം
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നുവെങ്കിലും ഷഷ്ഠി ആഘോഷങ്ങൾ സജീവമാകാത്തതു കാ
അത്യപൂർവ കാഴ്ചയൊരുക്കി പട്ടാളപ്പച്ചശലഭം
അത്യപൂർവ കാഴ്ചയൊരുക്കി പട്ടാളപ്പച്ചശലഭം മുരിങ്ങൂരിലെത്തി. ഡിവൈൻനഗർ കെ.കെ.
ശലഭ രാജാവ് "ഒറ്റവാലൻ ശലഭം' കൗതുകമാകുന്നു
ഒറ്റവാലൻ ശലഭം കൗതുകമാകുന്നു. മലന്പ്രദേശമായ കടപ്പാറ തളികകല്ലിൽ കാണപ്പെട
പടം വരയ്ക്കൽ ആനന്ദമാക്കി ചാത്തമറ്റത്തിന്റെ ചിത്രകാരൻ
പെയിന്റിംഗുകൾ ഇഷ്ടപ്പെടത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല. അതും മനോഹരമായ ഓയിൽ പെയിന്റിംഗ്. ഈ രം
വരിക്ക ചക്കയ്ക്ക് കടപ്ലാവിൽ എന്താണ് കാര്യം?
കടപ്ലാവിൽ വരിക്ക ചക്കയ്ക്ക് എന്താണ് കാര്യം എന്നല്ലേ! കാണാം. മൂന്നു വർഷം മുന്‍പ് നട്ട കടപ്ലാ
അവരുടെ ഗാക് ഫ്രൂട്ട് തുന്പൂരിൽ മധുരപ്പാവൽ
തായ്ലൻഡുകാർ "ഹെവൻലി ഫ്രൂട്ട്' എന്നു വിളിക്കുന്ന ഗാക് ഫ്രൂട്ട് വേളൂക്കര പഞ്ചായ
കൗതുക മുണർത്തി ഒരു നേന്ത്ര വാഴക്കുല
വാഴയുടെ കുറ്റിയിൽ നിന്നും മുളച്ച വാഴത്തെെക്കുല ഏറെ കൗതുക മുണർത്തുന്ന ഒരു കാഴ്ചയാണ്. പ്ര
നാട്ടിലെ താരങ്ങളാണ് ഈ അമ്മയും കുഞ്ഞും
അടുത്തിടെയാണ് കാജൽ ഒരു കുഞ്ഞിനു ജന്മം നൽകിയത്. ഫ്ളെയ്മി എന്നാണ് കുഞ്ഞിനു പേരു നൽകിയിരിക്കുന്നത്.
മധുരത്തെരുവിൽ ദീപാവലിയുടെ അതിമധുരം
ദീപങ്ങളുടെ ഉത്സവത്തെ വരവേറ്റ് നാടും നഗരവും. മധുരത്തിന്റെ സ്വന്തം തെരുവായ കോഴി
കൗതുകമുണർത്തി വീടിനുമുന്നിൽ ഒരു സ്മൃതികുടീരം
കാഴ്ചക്കാരിൽ കൗതുകമുണർത്തി ഒരു സ്മൃതികുടീരം. അതും വീടിനു മുന്നിൽ. ആരുടേതാണന്നല്ലേ? സ്വന്തം വളർ
നെറ്റിപ്പട്ടങ്ങളുടെ സുവർണ ശോഭയിൽ "ഹരിമുരളീയം'
അവണൂരിലെ "ഹരിമുരളീയം' വീട് നിറയെ നെറ്റിപ്പട്ടങ്ങളാണ്. സ്വർണ വർണമാർന്ന നെറ്റി
ചരിത്ര മ്യൂസിയത്തിലെ അനശ്വരപ്രണയത്തിന്റെ ഒരു ചിത്രാവിഷ്കാരം
കൊണ്ടോട്ടി: പൂമകളാണേ..ഹുസ്നുൽ ജമാൽ...പുന്നാര താളമികന്താ ബീവി....കാതുകളിൽ ഇ
ചോറ് യജമാനന്റേതും കൂറ് കുരങ്ങനോടും
പേരാമ്പ്ര: പെരുവണ്ണാമൂഴി വട്ടക്കയത്തെ കർഷകൻ മഠത്തിനകത്ത് ജോൺസന്റെ പുരയിട
Latest News
വില കത്തിക്കയറും! നികുതി നിര്‍ദേശങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍
ജീവനക്കാരുടെ എതിര്‍പ്പ്: സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
കോഴിക്കോട്ട് തുണിക്കടയില്‍ വന്‍ തീപിടിത്തം
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
കാമുകിയെ കൊന്ന കേസ്: ഓസ്കാർ പിസ്റ്റോറിയസിന് പരോളില്ല
Latest News
വില കത്തിക്കയറും! നികുതി നിര്‍ദേശങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍
ജീവനക്കാരുടെ എതിര്‍പ്പ്: സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
കോഴിക്കോട്ട് തുണിക്കടയില്‍ വന്‍ തീപിടിത്തം
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
കാമുകിയെ കൊന്ന കേസ്: ഓസ്കാർ പിസ്റ്റോറിയസിന് പരോളില്ല
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top