ഗൂഢാ­ലോ­ച­ന പ­രാതി; അ­ന്വേ­ഷ­ണ­സം­ഘം ഇ.പി.ജ­യ­രാജന്‍റെ മൊ­ഴി­യെ­ടു­ത്തു
Tuesday, May 7, 2024 12:49 PM IST
തി­രു­വ­ന­ന്ത­പുരം: കെ.സു­ധാ­ക­രനും ശോ­ഭാ സു­രേ­ന്ദ്രനും ദല്ലാള്‍ ന­ന്ദ­കു­മാ­റി­നു­മെ­തിരാ­യ ഗൂഢാ­ലോച­നാ പ­രാ­തി­യില്‍ അന്വേഷണസംഘം ഇട­ത് മുന്ന­ണി കണ്‍­വീ­നര്‍ ഇ.പി.ജ­യ­രാജ­ന്‍റെ മൊ­ഴി­യെ­ടു­ത്തു. ഇ.പി ഡി­ജി­പി­ക്ക് നല്‍കി­യ പ­രാ­തി­യാണ് ക­ഴ­ക്കൂ­ട്ടം അ­സി. ക­മ്മീഷണ­റു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള സം­ഘം അ­ന്വേ­ഷി­ക്കു­ന്നത്.

പ്രാ­ഥമി­ക അ­ന്വേ­ഷ­ണ­ത്തി­ന്‍റെ ഭാ­ഗ­മാ­യാ­ണ് പ­രാ­തി­ക്കാ­ര­നാ­യ ഇ.പി­യു­ടെ മൊ­ഴി രേ­ഖ­പ്പെ­ടു­ത്തി­യ­ത്. പ്രാ­ഥമി­ക അ­ന്വേ­ഷ­ണ­ത്തി­ന് ശേ­ഷം ഗൂഢാ­ലോ­ച­ന ന­ട­ന്നി­ട്ടു­ണ്ടെ­ന്ന് ബോ­ധ്യ­പ്പെ­ട്ടാല്‍ പ­രാ­തി­യില്‍ കേ­സെ­ടു­ത്ത് അ­ന്വേഷ­ണം വേ­ണ­മെ­ന്ന ശി­പാര്‍­ശ ക­ഴ­ക്കൂ­ട്ടം അ­സി. ക­മ്മീ­ഷ­ണ­ര്‍ ഡി­ജി­പി­ക്ക് നല്‍­കും. ഇ­തി­ന്‍റെ അ­ടി­സ്ഥാ­ന­ത്തി­ലാകും തു­ട­ര്‍­ന­ട­പടി.

ഇ.പി. ജയ­രാജന്‍- പ്ര­കാശ്­ ജാവേദക്കര്‍ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാ­ദ­ത്തി­ലാ­ണ് ഡി­ജി­പി­ക്ക് ഇ.പി പ­രാ­തി നല്‍­കി­യ­ത്. ആരോപണങ്ങള്‍ക്ക് പി­ന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നു­മാ­യി­രുന്നു പരാതി. ആക്കുളത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള വിവാദമായതിനാലാണ് അന്വേഷണത്തിന് കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷ­ണ­റെ ഡി­ജിപി ചുമതലപ്പെടുത്തി­യത്.