Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സ്വാതി ഹൃദയം പാടുന്നു
WhatsApp
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാരാജാവിന്റെ ഹൃദയ ശ്രീലകത്താണ് നൃത്തം വച്ചത്. സുഗന്ധവല്ലിക്കുവേണ്ടി സ്വാതി തിരുനാൾ അനന്തപുരിയിൽ തഞ്ചാവൂർ അമ്മവീട് പണിതു. തന്റെ പ്രിയതമയ്ക്കു നൃത്തമാടുവാൻ മഹാരാജാവ് രാഗമധുരങ്ങളായ പദവർണങ്ങൾ രചിച്ചു. തിരുവനന്തപുരത്തെ കോട്ടയ്ക്കകത്തുള്ള തഞ്ചാവൂർ അമ്മവീടിന്റെ അങ്കണത്തിലിരുന്ന് സ്വാതി തിരുനാൾ ആ പദവർണങ്ങൾ പാടി.
‘അളിവേണീ എന്തു ചെയ്വൂ
അലർശര പരിതാപം....'
തീവ്രമായ പ്രണയവും വിരഹവും തിങ്ങിനിൽക്കുന്ന പദവർണത്തിനൊപ്പം സുഗന്ധവല്ലി നൃത്തം വച്ചു. മഞ്ഞിൻകണങ്ങൾ അടർന്നുവീഴുന്ന പോലുള്ള ഈ മായിക സ്വപ്നം ഇന്നും മലയാളത്തിലുണ്ട്. ഒരു സ്വപ്നം പോലെ സുന്ദരമാണ് സ്വാതി തിരുനാൾ മഹാരാജാവും സ്വാതി സംഗീതവും. രണ്ടു നൂറ്റാണ്ടുകൾക്കിപ്പുറം സ്വാതി തിരുനാൾ മലയാളികളുടെ മനസുകളെ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എഴുത്തായി, സിനിമയായി, നാടകങ്ങളായി, ഗാനങ്ങളായി ഇന്നും സ്വാതി തിരുനാൾ ചുറ്റിവരിയുക തന്നെയാണ്.
1813 ഏപ്രിൽ 16നാണ് ചരിത്രം ഗർഭശ്രീമാൻ ആയി വാഴ്ത്തുന്ന മഹാരാജാവിന്റെ ജനനം. 1833 മുതൽ 1846വരെ തിരുവിതാംകൂർ ഭരിച്ച സ്വാതി തിരുനാൾ രാമവർമയുടെ ഭരണകാലം നാടിനു സമ്മാനിച്ച നേട്ടങ്ങളിൽ ഒബ്സർവേറ്ററിയും അച്ചുകൂട(ഗവൺമെന്റ് പ്രസ്)വും പബ്ലിക് ലൈബ്രറിയും ധർമാശുപത്രിയും എല്ലാം ഉൾപ്പെടുന്നു.
എന്നാൽ ഈ ഭരണ മുന്നേറ്റങ്ങളല്ല, പാണ്ഡിത്യമല്ല, സ്വാതി തിരുനാളിനെ പിൻതലമുറകളുടെ ഹൃദയത്തിൽ ഇത്രയ്ക്കങ്ങനെ ചേർത്തു വയ്ക്കുന്നത്. ചെങ്കോലിനും ആത്മനൊന്പരങ്ങൾക്കുമിടയിൽ പിടഞ്ഞിരുന്ന ഒരു രാജാവിന്റെ ഹൃദയത്തിൽ നിന്നുമടർന്ന സംഗീതം ഇന്നും ഇവിടെയുണ്ട്. സ്വാതിയുടെ പ്രണയം, ഉന്മാദം, വിങ്ങൽ ശ്രീപത്മനാഭനോടുള്ള മധുരഭക്തി എല്ലാം ഇന്നും അതേ ഭംഗിയോടെ തന്നെ നിലനിൽക്കുന്നുണ്ട്.
എതോ ജന്മകൽപ്പനയിലെന്നപോലെ സ്വാതി തിരുനാളുമായി ബന്ധപ്പെട്ട് ഒരുപിടി കഥകളും സങ്കൽപ്പങ്ങളും സ്വാതി തിരുനാളിനു ചുറ്റുമുണ്ട്, എന്നുമുണ്ടായിരുന്നു.
വർഷങ്ങളായി മലയാളി വായനക്കാരുടെ നെഞ്ചിൽ പതിഞ്ഞുപോയ സുഗന്ധവല്ലി ഒരു ഉദാഹരണമാണ്. തഞ്ചാവൂരിൽ നിന്നെത്തിയ നർത്തകിയായ സുന്ദരലക്ഷ്മി പിന്നീട് സ്വാതി തിരുനാളിന്റെ ഭാര്യമാരിൽ ഒരാളായി എന്നും സുന്ദരലക്ഷ്മിയുടെ സഹോദരി സ്വാതിയുടെ ഭാര്യയായിരുന്നുവെന്നും ചില ചരിത്രക്കുറിപ്പുകൾ പറയുന്പോഴും വിശ്വസിക്കുവാൻ തയ്യാറാകാത്ത വിഭാഗമുണ്ട്. എഴുത്തുകാരും പത്രക്കാരുമാണ് സുഗന്ധവല്ലിയെന്ന പ്രണയിനിയെ സൃഷ്ടിച്ചതെന്നുമുള്ള അഭിപ്രായവും ഇവർ മുഖവിലയ്ക്കെടുക്കുന്നില്ല.
സ്വാതി ആരാധകർക്കു സുഗന്ധവല്ലി സ്വാതിയുടെ എക്കാലത്തേയും പ്രണയിനി തന്നെയാണ്. പരദേശി നർത്തകിയായ സുഗന്ധവല്ലി തിരുവിതാംകൂറിന്റെ രാജ്ഞിയാകുന്നത് സഹിക്കുവാൻ കഴിയാത്ത ബന്ധുക്കളും കൊട്ടാര പ്രമുഖരും ചേർന്ന് സുഗന്ധവല്ലിയെ തഞ്ചാവൂരിലേക്ക് മടക്കി അയച്ചുവത്രേ. പ്രാണനോട് ചേർന്നുപോയ സുഗന്ധവല്ലിയെ നഷ്ടമായ സ്വാതി ഹൃദയം നുറുങ്ങിയ വേദനയിൽ എഴുതിയ കൃതികളായി സ്വാതി തിരുനാളിന്റെ പല കീർത്തനങ്ങളും- അവർ ചൂണ്ടിക്കാട്ടുന്നു.
ശ്രീപത്മനാഭനെന്ന നായകനെ കാണാതെ ഉഴറുന്ന നായികയുടെ ഭാവത്തിലാണ് സ്വാതി തിരുനാൾ പല പദവർണങ്ങളും രചിച്ചത് എന്നത് വസ്തുതയാണ്. എന്നാൽ സ്വന്തം വിരഹവേദനയും ഇതിൽ സ്വാതി തിരുനാൾ ഇഴ ചേർത്തിരിക്കുകയാണ് എന്നും പറയാം. പ്രണയപരവശനായ സ്വാതി തിരുനാളിന്റെ തേങ്ങലുകൾ തന്നെയാണ് പല പദവർണങ്ങളിലും നിറയുന്നത്. അല്ലെങ്കിൽ"വളരുന്നു ഹൃദിമോഹം എന്നോമലേ...
തളരുന്നൂ മമദേഹം മധുമൊഴി... 'എന്നും മറ്റും എഴുതുവാൻ കഴിയില്ലല്ലോ.
സുഗന്ധവല്ലിക്കു നൃത്തം ചെയ്യുവാൻ വേണ്ടി തന്നെയാണ് പദവർണങ്ങൾ രചിച്ചത് എന്ന് കരുതപ്പെടുന്നു.
ബ്രിട്ടീഷ് ഭരണം അടിച്ചേൽപ്പിച്ച പ്രതിസന്ധികളും ജനറൽ കല്ലൻ ഉണ്ടാക്കിയ പ്രശ്നങ്ങളും സ്വാതി തിരുനാൾ മഹാരാജാവിന്റെ വലിയ വേദനയായിരുന്നു. ഈ സംഘർഷം പല കൃതികൾക്കും ആധാരമായി മാറി. "പന്നഗേന്ദ്രശയന ശ്രീപത്മനാഭ...' എന്ന രാഗമാലികയിലെ പദം സ്വാതി ഹൃദയത്തിൽ നിന്നും അറിയാതെ ഊർന്നിറങ്ങിയതാണ്.
ശാരീരിക വിഷമതകളും നെഞ്ചിലെ സംഘർഷങ്ങളും ഉറക്കം കെടുത്തിയ ഒരു രാത്രി തന്റെ പ്രാണനായകനായ ശ്രീപത്മനാഭന്റെ പാദങ്ങളിൽ വീണ് സ്വാതി പാടിക്കൊണ്ടിരുന്നു..
പന്നഗേന്ദ്രശയന ശ്രീപത്മനാഭ...
വിരഹാഗ്നിയിൽ വെന്തുനീറി കുയിലിന്റെയും പഞ്ചവർണ തത്തയുടേയും ഗാനം പോലും കഠിനമായി അനുഭവപ്പെട്ട സ്വാതിയുടെ മനസ് "പന്നഗേന്ദ്ര ശയനയി'ൽ നിറഞ്ഞു തുളുന്പി. രാത്രിയുടെ ഓരോ യാമങ്ങൾക്കനുസരിച്ച് രാഗങ്ങൾ മാറിമാറിവന്നു.
കാംബോജിയിൽ, ഭൈരവിയിൽ, തോടിയിൽ അങ്ങനെ കീർത്തനം ഒഴുകി. ഒടുവിൽ നേരം പുലർന്നപ്പോൾ മോദയാമീ ജഗദീശ എന്ന് ഭൂപാളരാഗത്തിലായി പദചരണം. പുലർകാല രാഗമാണ് ഭൂപാളം. കണ്ണിമ ഒന്നു ചിമ്മാതെ സ്വാതി തിരുനാൾ പാടിയ പന്നഗേന്ദ്ര ശയന ഇന്നും സംഗീത അരങ്ങുകളിൽ പ്രശസ്ത സംഗീതജ്ഞന്മാർ ആലപിക്കുന്നു.
കാലത്തിന്റെയും ഭാവിയുടേയും അതിരുകൾക്കപ്പുറമായിരുന്നു സ്വാതിയുടെ മനസ്. മേരുസ്വാമി, സുലൈമാൻ ഖാദർ സാഹിബ്, അലാവുദീൻ എന്നീ ഉത്തരേന്ത്യൻ പണ്ഡിതൻമാരുമായുള്ള സൗഹാർദം ഹിന്ദുസ്ഥാനി രാഗങ്ങളുമായി സ്വാതിയെ അടുപ്പിച്ചു. സംസ്കൃതം, മലയാളം, തെലുങ്ക്, ഹിന്ദി അങ്ങനെ നിരവധി ഭാഷകളിൽ നാന്നൂറോളം കൃതികൾ സ്വാതി തിരുനാളിന്റേതായുണ്ട്.
ആറുകാലങ്ങളിൽ പല്ലവി പാടിയിരുന്ന ഷഡ്കാല ഗോവിന്ദമാരാരും വടിവേലുവും ഇരയിമ്മൻ തന്പിയും ധന്യമാക്കിയിരുന്നു സ്വാതി തിരുനാളിന്റെ കൊട്ടാരം. മഹാപ്രതിഭകളെ സ്വീകരിച്ച് ആദരിച്ച സ്വാതി തിരുനാളിന് അറിയാമായിരുന്നു നാടിന്റെ യശസും സാംസ്കാരിക പെരുമയും അവരുടെ കണ്ഠങ്ങളിലായിരുന്നുവെന്ന്.
എസ്.മഞ്ജുളാദേവി
പുഴയെ സാക്ഷിയാക്കി ഒരു ഉത്സവം
വനത്തിനുള്ളിൽ, കുതിച്ചാർത്തു പായുന്ന പുഴയെ സാക്ഷിയാക്കി നടക്കുന്ന കേരളത്തിലെ
വെല്ലുവിളികള്‍ക്കു ബ്രേക്ക്, വരുന്നതു രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത
വയനാട്ടിലേക്കുള്ള നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമത
വർത്തമാനകാലം ചർച്ച ചെയ്യുന്ന ചേറ്റൂർ ശങ്കരൻനായർ
ചേറ്റൂർ ശങ്കരൻനായർ എന്ന പേര് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്രമാധ്യമങ്ങളിൽ സ
ചുരമിറങ്ങുന്ന ലഹരി
സംസ്ഥാനത്ത് രാസ ലഹരിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ അരങ്ങേറു
സുനിത വില്യംസിന്റെ സ്വന്തം ജുലാസൻ...
മാർച്ച് 18ന് അർധരാത്രിയായിട്ടും ഗുജറാത്തിലെ ജുലാസൻ എന്ന ഗ്രാമത്തിലുള്ളവരാരു
കേരളത്തിന്റെ സ്വന്തം കാണി മരഞണ്ട്
കേരളത്തിന്റെ സ്വന്തം കാണി മരഞണ്ടിനെ ഗവേഷകർക്ക് കാട്ടികൊടുത്ത് മല്ലനും രാജനും
എനിക്ക് ചിലയ്ക്കാതിരിക്കാൻ ആവില്ലല്ലോ ..!
ഒന്നു വർത്തമാനം പറയാൻ ആ വീട്ടിൽ അമ്മയ്ക്ക് ആരും ഉണ്ടായിരുന്നില്ല.. എന്നാൽ അമ്മ
വായനാ വസന്തം
2018ലെ പ്രളയകാലം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാ
കൊച്ചിക്കാരുടെ ഓര്‍മകളില്‍ നിറയുന്ന പട്ടേല്‍ തിയറ്റര്‍
"മേരാ ജൂത്ത ഹേ ജപ്പാനി, യെ പതലോണ് ഇംഗ്ലീസ്ഥാനി
സര് പേ ലാല്‍ ടോപ്പി റൂസ
ചരിത്രവും ദേശസ്നേഹവും സാഹസികതയും നിറയുന്ന നാഡാബെത്ത്
ഇന്ത്യന്‍ മണ്ണില്‍നിന്നു കൊണ്ട് ഒരു കമ്പിവേലിക്കപ്പുറമുള്ള അയല്‍ രാജ്യമായ പാക്
സൈബര്‍ കുരുക്കില്‍ നിന്ന് എന്നു രക്ഷ ?
സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചു, വ്യക്തി ഹത്യ നടത്തി, ഫോട്ടോ പ്രചരിപ്പിച്ചു... പ
സഞ്ചാരികളുടെ മനം കവർന്ന് ഐക്യത്തിന്റെ പ്രതിമ
ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡ
കഥകൾ മെനയുന്പോൾ....
കർക്കടകത്തിലാണ് വാസുവിന്റെ ജനനം. നെല്ലും കൃഷിയും ഉപജീവനമായി കണ്ടിരുന്ന പഴ
‘ജുങ്കോ ഫുറുത കേസ്' ലോകം കണ്ട ഏറ്റവും പൈശാചിക കൊലപാതകം
ആരാണ് ജുങ്കോ ഫുറുത... ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂരതയും യാതനയും അനുഭവിച്ചു മ
ആൾമരം പാടുമ്പോൾ...
ചില കാഴ്ചകൾ അങ്ങനെയാണ്.. നമുക്കൊരിക്കലും അത് മറക്കാൻ കഴിയില്ല. "മനുഷ്യർ നട്ട
സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രത്തിളക്കം
സുല്‍ത്താന്‍ ബത്തേരി.. പേരില്‍ തന്നെയുണ്ട് ഒരു തലയെടുപ്പ്. അതുമാത്രമല്ല ഒരുപാ
കൊമ്പുകുലുക്കി...
കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം
ഒരേയൊരു ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കോൾ വന്നു. ഫോണെടു
ഉത്തരമലബാറിൽ തെയ്യങ്ങൾ കാൽച്ചിലമ്പണിയുന്നു
തെയ്യക്കാലത്തിന്റെ വരവറിയിച്ച് ദേവസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പത്താമുദയം. ഇ
അന്ന് എസ്ഐ, ഇന്ന് എഡിഎം; കാസർഗോഡ് രാഷ്ട്രീയസമ്മർദത്തിന് ബലിയാടായത് എസ്ഐ
ഡെപ്യൂട്ടി കളക്ടറായും എഡിഎം ആയും ഏറെക്കാലം കാസർഗോഡ് ജോലി ചെയ്തിട്ടുള്ള നവീൻ ബാ
സതീഷ് കൃഷ്ണ സെയിൽ; കേരളത്തിന്റെ 141-ാമത്തെ എംഎൽഎ
കൊങ്കൺ മേഖലയിലെ രാഷ്ട്രീയ നേതാക്കൾക്ക് പൊതുവേ കേരളവുമായി നല്ല അടുപ്പമാണ്.
ഇന്ത്യയുമായി കൈകോർത്ത് ബ്രൂണെ
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വർണത്തിൽ തീർത്ത പാത്രങ്ങളിൽ ഭക്ഷ
സിനിമയിലെ ആരും കാണാത്ത ചരിത്രങ്ങൾ...
ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസും എസ്. ജാനകിയും ജയചന്ദ്രനും കെ.എസ്. ചിത്രയും
കാവ്യതാരകങ്ങൾക്ക് അരികെ....
കവി പ്രതിഭകളായ വയലാർ രാമവർമയേയും പി. കുഞ്ഞിരാമൻ നായരേയും പ്രശസ്തകവി ഏ
വിടപറഞ്ഞിട്ടും വിസ്മൃതിയിലാകാതെ...
തമസ്കരിക്കുന്പോഴൊക്കെ പൂർവാധികം ശക്തിപ്രാപിച്ച് തിരിച്ചുവരുന്ന അദ്ഭുതപ്രതി
എൻഡിഎ മുന്നണിയിൽ ഭാഗ്യവാൻ ചിരാഗ് പസ്വാൻതന്നെ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ മത്സരിച്ചതിൽ ഏറ്റവും ഭാഗ്യവാൻ ലോക്ജ
കര്‍ക്കടകം എത്തുമ്പോള്‍...
വരാന്‍ പോകുന്നത് പഞ്ഞമാസമെന്ന ദുഷ്പേരു ചാര്‍ത്തിക്കിട്ടിയ പാവം കര്‍ക്കടക മാ
മാംസക്കൊതിയന്മാർ വയനാടൻ കാടുകൾ താവളമാക്കുന്നു
വയനാടൻ കാടുകൾ മാംസക്കൊതിയന്മാരായ കാട്ടുനായ്ക്കളുടെ താവളമാകുകയാണ്. ഇന്ത്യ
സീനത്തിന്റെ സ്വപ്ന സാഫല്യം
"ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. കാരണം ആത്മഹത്യ എളുപ്പം ചെയ്യാന്‍ കഴി
ബാർബർ രമേഷ്, കാറുകൾ 400
ബോളിവുഡ് താരങ്ങൾ വരെ രമേഷ് ബാബു എന്ന ബാർബറുടെ കസ്റ്റമറാണ്. എന്നാൽ മുടി വെട്ടാ
ഒഡീഷയിലെ രാഷ്ട്രീയക്കാറ്റിൽ തറപറ്റിയ അതികായൻ
പിതാവ് അതീവ പ്രതാപശാലിയും ഭരണതന്ത്രജ്ഞനും. മകനാകട്ടെ അതിലും മിടുക്കനായ ഭര
മലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതി
ഉയിർത്തെഴുന്നേറ്റ് ചന്ദ്രബാബു നായിഡു; ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്മേക്കർ
നാരാ ചന്ദ്രബാബു നായിഡു എന്നാണ് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബ
തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക്
ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
Latest News
വഴിക്കടവ് അപകടം: വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ
അനന്തുവിന് വിട നല്കാന് നാട്; മൃതദേഹം വീട്ടിലെത്തിച്ചു
നായയ്ക്കൊപ്പം കടുവയും കുഴിയിൽവീണു; മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ്
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കേസില്‍ ഒരു പ്രതി മാത്രമെന്ന് ഡിവൈഎസ്പി
മന്ത്രിയുടേത് വിവരക്കേട്, പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം: സണ്ണി ജോസഫ്
Latest News
വഴിക്കടവ് അപകടം: വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ
അനന്തുവിന് വിട നല്കാന് നാട്; മൃതദേഹം വീട്ടിലെത്തിച്ചു
നായയ്ക്കൊപ്പം കടുവയും കുഴിയിൽവീണു; മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ്
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കേസില്‍ ഒരു പ്രതി മാത്രമെന്ന് ഡിവൈഎസ്പി
മന്ത്രിയുടേത് വിവരക്കേട്, പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം: സണ്ണി ജോസഫ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top