Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പഞ്ചായത്തുകളുണര്ന്നാല് പണം വാരാം
WhatsApp
ജീവിത പ്രതിസന്ധികളില്‍ ഉള്ളുറഞ്ഞു പോയവര്‍ക്ക് ഉണര്ത്തുപാട്ടായിമാറാന് രൂപം കൊടുത്ത പദ്ധതി സര്‍ക്കാരും ജനകീയ കൂട്ടായ്മകളും ഏറ്റെടുത്തു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ടൂറിസം ആര്‍ക്കിടെക്ട് ടി.വി. മധുകുമാര്‍.
നാടിന്റെ പൈതൃകകലകളും അന്യംനിന്നുപോകുന്ന തൊഴില്‍ മേഖലകളും പരമ്പരാഗത കൃഷിയും ഇതര സംസ്ഥാന-രാജ്യാന്തര ടൂറിസ്റ്റുകള്‍ക്ക് അനുഭവഭേദ്യമാകുംവിധം ടൂറിസം വിഭവങ്ങളാക്കി മാറ്റാന്‍ വിഭാവനം ചെയ്ത മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വിനോദ സഞ്ചാരികള്‍ക്ക് സംതൃപ്തി നല്കാന് കഴിയുന്നതിലുള്ള സന്തോഷമാണ് പദ്ധതിയുടെ ചീഫ് ആര്‍ക്കിടെക്ടായ മധുകുമാറിന്.
കാവുമ്പായിയില്‍ ജനിച്ച് കണ്ണൂര്‍ എൻജിനിയറിംഗ് കോളജിലെ ആദ്യ ബാച്ചിലൂടെ സിവില്‍ എൻജിനിയറിംഗ് ബിരുദം നേടി പിന്നീട് മികച്ച ആര്‍ക്കിടെക്ടായി മാറുകയും ചെയ്തയാളാണ് മധുകുമാര്‍.
2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പുഴകളിലൂടെ തോണിയാത്രകള്‍ നടത്തി പ്രകൃതിയുമായി ഇഴുകിച്ചേരുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് ടൂറിസം മന്ത്രി എ.സി. മൊയ്തീനുമുന്നില് അവതരിപ്പിച്ചതാണ് വഴിത്തിരിവായത്.
തുടര്‍ന്നുണ്ടായ പ്രോത്സാഹനങ്ങളാണ് അന്നത്തെ എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍, സി. കൃഷ്ണന്, രാജഗോപാലന്‍ എന്നിവരും ടൂറിസം ഡയറക്ടറുമുള്‍പ്പെടെ പുഴകളിലൂടെ സഞ്ചരിച്ച് പദ്ധതിക്ക് രൂപഭാവങ്ങള്‍ നല്‍കാനിടയാക്കിയത്.
പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ 325 കോടി രൂപയുടെ അനുമതി നേടിയെടുക്കാനും നീലേശ്വരം കോട്ടപ്പുറം മുതല്‍ പത്തോളം ബോട്ട് ടെര്‍മിനലുകള്‍ സ്ഥാപിക്കാനുമായി.
ടൂറിസത്തിന് കണ്ണൂര്‍ ജില്ല അനുയോജ്യം
തൃശൂരിന് വടക്കോട്ട് ടൂറിസം പദ്ധതികളില്ലായെന്നതിന്റെ പോരായ്മ പരിഹരിക്കുകയെന്ന ലക്ഷ്യമായിരുന്നു മധുകുമാര്‍ ഉള്‍പ്പെട്ട സംഘത്തിന്. വിവിധ തെക്കന്‍ ജില്ലകളിലായുള്ള കടല്‍, കായല്‍, മലരോര മേഖലകളിലെ ടൂറിസം സാധ്യതകളെല്ലാം ഒരുമണിക്കൂറിനുള്ളില്‍ കണ്ടാസ്വദിക്കാന്‍ പറ്റുന്ന പ്രകൃതിയുടെ വരദാനങ്ങളാല്‍ സമ്പന്നമായ സ്ഥലം കണ്ണൂര്‍ പോലെ കേരളത്തില്‍ വേറെയില്ല എന്ന പ്രത്യേകതയാണ് പദ്ധതിയുടെ അടിസ്ഥാന ഘടകം.
മലബാറിന്റെ സ്വന്തമായ 36 ഇനം കണ്ടലുകള്‍, കളരി, തെയ്യങ്ങള്‍, തിടമ്പുനൃത്തം, തീര്‍ഥാടന കേന്ദ്രങ്ങള്‍, വെങ്കലപ്പെരുമ, ജലകേളികള്‍, തെങ്ങ് ചെത്ത്, നെയ്ത്, പരമ്പരാഗത കൈപ്പാട് കൃഷി, മത്സ്യക്കൃഷി, കയാക്കിംഗ്, പക്ഷി നിരീക്ഷണം, ഹൗസ് ബോട്ടുകള്‍ തുടങ്ങിയ ചേരുവകളെ ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനും ആസ്വദിക്കാനും പറ്റുന്നവിധത്തില്‍ ഒരുക്കുന്നതാണ് മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി.
പ്രദേശവാസികൾക്ക് അവസരങ്ങൾ
കള്ള് ചെത്ത്, പരമ്പരാഗത കൃഷികള്‍, കൈത്തൊഴിലുകള്‍ എന്നിവയില്നിന്നകന്ന് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും അടിമകളെപ്പോലെ ജോലി ചെയ്യുന്ന പുതുതലമുറക്കും മറ്റുള്ളവര്‍ക്കും സ്വന്തം കാലില്‍ നില്‍ക്കാനും ഇതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളെ കരകയറ്റാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
സൗകര്യപ്പെടുന്ന വീടുകളെ ഹോം സ്റ്റേകളാക്കി മാറ്റാം. കരകൗശല വസ്തുക്കളും പലഹാരങ്ങളും വിപണനം ചെയ്യാം. ഇതര ഭാഷകളറിയുന്നവര്ക്ക് ഗൈഡുകളാകാം. മത്സ്യവും മറ്റു ഭക്ഷണവും തയാറാക്കി നല്‍കുന്നതിലൂടെ വരുമാനമുള്ള ജോലിയാകുമെന്ന് മാത്രമല്ല നമ്മുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിലയും ലഭിക്കും.
മൂശയില്‍ ഉരുക്കിയൊഴിച്ചുണ്ടാക്കുന്ന വെങ്കല ഉത്പന്നങ്ങളുടെ നിര്‍മിതിയുടെ പ്രദര്‍ശനം പോലെ പരമ്പരാഗത കൈത്തൊഴിലുകളുടെ പ്രദര്‍ശനത്തിലൂടെ വരുമാനവും ഉത്പന്നങ്ങളുടെ വിപണനവും നടക്കും.
എന്നാല്‍, സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരത്തില്‍ സമഗ്ര വികസനം കൊണ്ടുവരാനാകില്ലെന്നും ജനങ്ങളും ജനകീയ സംരംഭങ്ങളും മുന്നോട്ടുവന്നാല്‍ ഇത് സാധ്യമാകുമെന്ന കാഴ്ചപ്പാട് തെറ്റല്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവങ്ങള്‍.
പഞ്ചായത്തുകളുണര്ന്നാല് ടൂറിസ വിപ്ലവം
വ്യത്യസ്ഥ ചരിത്രമുള്ള എട്ടു പുഴകളുമായി ബന്ധപ്പെടുന്ന 30 പഞ്ചായത്തുകളിലെ ജനജീവിതം കരുപ്പിടിപ്പിക്കാനുദ്ദേശിച്ചുള്ള പദ്ധതിയുടെ ഭാഗമായി നിരവധി സംരംഭങ്ങള്‍ക്കാണ് ജനകീയ കൂട്ടായ്മകള്‍ തുടക്കം കുറിച്ചത്.
101 കളരികളുള്ള കണ്ണൂര്‍ ജില്ലയില്‍ കളരി പ്രദര്‍ശനത്തിനുള്ള സൗകര്യമൊരുക്കാനാരംഭിച്ചതോടെ കളരിച്ചുവടുകള്‍ കാണാന്‍ ആളുകളെത്തി. പുഴയുടെ പശ്ചാത്തലത്തില്‍ കഥകള്‍ കേട്ട് പുഴമീനും ഏഴോം കൈപ്പാട് കൃഷിയുടെ കുത്തരിച്ചോറും ലഭിക്കുന്ന ഫ്ലോട്ടിംഗ് റസ്റ്ററന്റുകളിലും ആളുകളെത്തി.
ഗ്രാമീണ ടൂറിസം സൊസൈറ്റികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ആരംഭിച്ച ഏഴിലം ടൂറിസം വില്ലേജും ഏഴിലം ബാങ്കും മാതൃകയായി മുമ്പില്‍ നില്ക്കുന്നു. ബര്‍ത്ത്ഡേ പാര്‍ട്ടികള്‍, യാത്രയയപ്പുകള്‍, മറ്റുയോഗങ്ങള് എന്നിവ ഹൗസ് ബോട്ടുകളിലേക്ക് മാറി.
അഞ്ച് ലക്ഷത്തോളം പേര് പറശിനിക്കടവിലെ ഹൗസ് ബോട്ടുകള്‍ ഉപയോഗപ്പെടുത്തിയതിലൂടെ 50 കോടി രൂപയുടെ വരവാണുണ്ടായത്. കോവിഡും പ്രളയവും പദ്ധതിയെ തളര്‍ത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു കുതിക്കുമ്പോള്‍ മധുകുമാറിന്റെ സ്വപ്നമാണ് സഫലമാകുന്നത്.
സാക്ഷരതായജ്ഞം പോലെ മെഗാ ടൂറിസം യജ്ഞത്തിന് കളമൊരുക്കാന്‍ പദ്ധതിയുമായി ബന്ധപ്പെടുന്ന 30 പഞ്ചായത്തുകളും മുന്നോട്ടുവന്നാല്‍ ഇവിടെ സൃഷ്ടിക്കപ്പെടുന്ന ടൂറിസം വിപ്ലവത്തിലൂടെ നാടിന്റെ മുഖഛായ മാറ്റാന്‍ കഴിയുമെന്നും മധുകുമാര്‍ ഉറപ്പിച്ച് പറയുന്നു.
സുഹൃത്തുക്കള്‍ ചവിട്ടിതാഴ്ത്തിയ യുവാവിന്റെ മൃതദേഹത്തിനായുള്ള തെരച്ചില്‍; തുടരും...
മിസിംഗ് കേസുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല
കേരളത്തെ മയക്കുന്ന രാസലഹരികേന്ദ്രങ്ങള്
കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്കെത്തുന്ന രാസലഹരിയുടെ ഉറവിട
‘പയ്യാവൂർ മാംഗല്യം’: വരന്മാർ റെഡി, ഇനി വേണ്ടത് വധുക്കളെ
ഗ്രാമ പഞ്ചായത്തിന്റെ കർമപദ്ധതിയായ പയ്യാവൂർ മാംഗല്യത്തിന് സ്ത്രീകളുടെ അപേക്ഷ
മരണം പതിയിരുന്ന 90 മിനിറ്റുകൾ
രാജസ്ഥാനിലെ രന്തംബോർ നാഷണൽ പാർക്കിൽ വന്യമൃഗങ്ങളുടെ കാഴ്ചകൾ ആസ്വദിച്ചുള്ള
ചിനാർ: കാഷ്മീരിന്റെ ആത്മാവായ തീവൃക്ഷം!
ഒരില കൊഴിയുന്ന ശബ്ദത്തിനു പോലും ചരിത്രത്തിന്റെ ഭാരമുള്ള ഒരിടം. മഞ്ഞിന്റെ വെളു
ചേര്‍ത്തല പള്ളിപ്പുറത്തെ ധര്‍മസ്ഥല
കുറ്റാന്വേഷണത്തില്‍ അതിവിദഗ്ധരെന്നു പേരെടുത്ത കേരള പോലീസിനെ വട്ടംചുറ്റിക്കു
വിസ്മൃതമാകുന്ന ആല
ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്. തീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാ
അയ്യമ്പിള്ളി പെരുമയില്‍ ആമ വൈബുമായി പ്രവീണ്‍ അയ്യമ്പിള്ളി
കലാ-സാംസ്കാരിക രംഗത്ത് അയ്യമ്പിള്ളിക്കൊരു പെരുമയുണ്ട്. അതായത്, എഴുത്തുകാരന
ദുരൂഹതകളുടെ വാതിൽ തുറന്ന് അസ്ഥികൾ
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ കർണ
വറുതിക്കാലം കഴിഞ്ഞു.. ഇനി കടലമ്മ കനിയണം
ഇന്നലെ അര്‍ധരാത്രിമുതല്‍ മല്‍സ്യതൊഴിലാളികള്‍ പ്രതീക്ഷയുടെ ആഴക്കടലിലേക്ക്
പാട്ടുവഴിയിലെ യാത്രകൾ തീരുമ്പോൾ !
ഫേഷൻ ഫാബ്രിക്സിന്റെ മുന്നിൽ തൃശൂർക്കുള്ള ബസ് കാത്ത് അയാൾ നിൽക്കുമ്പോൾ തിരുവാത
അന്വേഷണ മികവിൽ ഇരിട്ടി സ്ക്വാഡ്
തെളിയാത്ത കേസുകൾക്ക് പിന്നാലെ സഞ്ചരിച്ച് കുറ്റവാളികളെ കണ്ടെത്തുന്ന വെല്ലുവിളി
കരിങ്കോളി പാമ്പ്; സത്യമോ മിഥ്യയോ
അധികമൊന്നും മനുഷ്യസ്പർശമേൽക്കാത്ത കാടുകളുടെ ഉള്ളറകളിൽനിന്ന് നമ്മുടെ പഴയ
ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്; ഇന്ത്യക്ക് അഭിമാനനിമിഷം
41 വർഷത്തിനുശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക്. സ്പെയ്സ് എക്സിന്റെ ഡ്രാ
ആറളം ചിത്രശലഭക്കൂടാരം
കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ച
ദേശീയപാതയിലൂടെ പറന്നാല്‍ കീശ കീറുമോ?; അറിയാം വാര്‍ഷിക ഫാസ്ടാഗിനെക്കുറിച്ച്
ടോള്‍ പ്ലാസകളില്‍ സ്വകാര്യ- വാണിജ്യേതര വാഹന ഉടമകള്‍ക്കുള്ള ടോള്‍ പിരിവ് ലഘൂക
പാസ്പോര്‍ട്ട്... നടപടിക്രമങ്ങള്‍ വിരല്‍ തുമ്പില്‍
പാസ്പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള
മഴക്കാലമല്ലേ... സൂപ്പ് സൂപ്പറാട്ടോ
മഴക്കാലത്ത് കട്ടൻചായയും ജോണ്സണ് മാഷ് ടെ പാട്ടും നമ്മുടെ ശീലങ്ങളിൽ ചേർന്നല
നിലമ്പൂരാട്ടം....
സ്വന്തം ലേഖകന്‍
ദേശീയപാത തകര്‍ച്ച മുതല്‍ ഇന്നത്തെ പെരുന്നാള്‍ അവധ
ഉസ്കൂൾ തൊറക്കായീ...
മാർച്ചിൽ അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ പുസ്തകസഞ്ചി ഒറ്റയേറാണ്. ഒരു വർഷം തോളിൽ
വെടിയൊച്ചകൾ... ഡ്രോണുകൾ...; അനുഭവങ്ങള്‍ പങ്കുവച്ചു അഫ്സാന
ജമ്മു - കാഷ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിജയ്പുര
നാൽക്കാലിമൃഗമല്ലല്ലോ മനുഷ്യൻ!
“മൃഗങ്ങൾ പരസഹായമില്ലാതെയല്ലേ പ്രസവിക്കുന്നത്? എന്തുകൊണ്ട് മനുഷ്യർക്കും ആയ
ഇരുട്ടുമുറികളിൽ പ്രസവം
വടക്കൻ ജില്ലകളിൽ പ്രസവം എടുക്കൽ കുലത്തൊഴിലാക്കിയ വിഭാഗങ്ങളുണ്ട്. യാതൊരു ശ
ജീവനെടുക്കും വീട്ടുപ്രസവം
വീട്ടിൽ പ്രസവിച്ചവർക്ക് ഉപഹാരം!!!
അക്യുപങ്ചറിന്റെ മറവിൽ അശാസ്ത്
ഹരിതാഭം സംഗീതം
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോ
തുരങ്കപാത വരുമോ. ഇല്ലയോ? ചോദ്യമുനമ്പില്‍ മലയോര ജനത
കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊ
അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കു
മനോഹരം, ദേവമനോഹറിന്റെ രചനകള്‍
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യര
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയി
പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്‍
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന
കുടകിലെ തെയ്യാട്ടം; തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട
അവരെത്തി, നാലു പേരും സുരക്ഷിതർ
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവ
നോമ്പുകാലം... ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപ
ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാ
റിക്കാർഡ് നീന്തൽ
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക
കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മ
നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയു
പെയ്തിറങ്ങുന്ന പ്രണയം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം
സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്
പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴ
കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത്
കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ
സിന്ധു കാണാമറയത്ത്; ഇരുട്ടിൽ തപ്പി പോലീസ്
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷ
ഇതൊക്കെ തന്നെയല്ലേ പ്രണയം...
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി
ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രി
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാ
നവീൻ ബാബു v/s സിപിഎം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കി
അന്നപൂർണയുടെ നെറുകയിൽ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ
ചാണകം അത്ര മോശം സാധനമൊന്നുമല്ല
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനേ
രാമന്തളി കീഴടക്കി കുരങ്ങുകൾ
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്‍പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിന
പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർ
മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കര
“റിക്കാർഡ് മോട്ടിവേഷൻ”
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റി
കൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടി
ആഘോഷത്തിന്റെ ദസറക്കാലം
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയ
ഒറ്റയ്ക്ക് ഒരു വനം
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ... ബ്രസീലി
Latest News
ഘോഷയാത്രക്കിടെയിലേക്ക് കാർ ഇടിച്ചുകയറി: മൂന്നുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്
എഐജിയുടെ സ്വകാര്യവാഹനം അപകടത്തിൽപ്പെട്ട കേസിൽ എഫ്ഐആറില്‍ മാറ്റം വരുത്തും
ബിആർഎസ് വിട്ട് കെ. കവിത
റബര്‍ തോട്ടത്തില്‍ പാതി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം; പുലി പിടിച്ചതെന്ന് സ്ഥിരീകരണം
വേങ്ങരയിൽ ഒരുകോടി രൂപയുടെ കുഴൽപ്പണം പിടികൂടി
Latest News
ഘോഷയാത്രക്കിടെയിലേക്ക് കാർ ഇടിച്ചുകയറി: മൂന്നുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്
എഐജിയുടെ സ്വകാര്യവാഹനം അപകടത്തിൽപ്പെട്ട കേസിൽ എഫ്ഐആറില്‍ മാറ്റം വരുത്തും
ബിആർഎസ് വിട്ട് കെ. കവിത
റബര്‍ തോട്ടത്തില്‍ പാതി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം; പുലി പിടിച്ചതെന്ന് സ്ഥിരീകരണം
വേങ്ങരയിൽ ഒരുകോടി രൂപയുടെ കുഴൽപ്പണം പിടികൂടി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top