Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അന്വേഷണ മികവിൽ ഇരിട്ടി സ്ക്വാഡ്
WhatsApp
ബിജു പാരിക്കാപ്പള്ളി
തെളിയാത്ത കേസുകൾക്ക് പിന്നാലെ സഞ്ചരിച്ച് കുറ്റവാളികളെ കണ്ടെത്തുന്ന വെല്ലുവിളിയെന്ന ദൗത്യമാണ് ഇരിട്ടി പോലീസ് സ്ക്വാഡ് ഏറ്റെടുക്കുന്നത്. ആഴ്ചകളും മാസങ്ങളും നീളുന്ന കേസന്വേഷണത്തിനൊടുവിൽ പ്രതികളെ വലയിലാക്കും.
ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരുപാട് തെളിയാത്ത കേസുകൾ തെളിയിക്കാൻ സിഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗസംഘത്തിന് സാധിച്ചു.
അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ എസ്ഐ ഷംസുദീൻ, എസ്ഐ റെജി സ്കറിയ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. ഉമേഷ്, ആർ.വി. സുകേഷ്, കെ.ജെ. ജയദേവ്, സി. ബിജു, എ.എം. ഷിജോയ്, ശിഹാബുദീൻ, പ്രവീൺ, ഇ.വി. ബിനീഷ്, പ്രബീഷ് എന്നിവരാണുള്ളത്.
മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത പ്രതികളെ വളരെ സാഹസികമായി ദിവസങ്ങൾ നീണ്ട യാത്രയിലൂടെയാണ് പിടികൂടുന്നത്.
അന്തർ സംസ്ഥാന മോഷ്ടാക്കളെ ബംഗളൂരുവിൽ പിടികൂടുന്നു
കേരളത്തിന് വെളിയിൽ കുറ്റവാളികളെ പിടികൂടുക എന്നത് വളരെ വലിയ ശ്രമകരമായ ജോലിയാണ്. പ്രാദേശികമായ പോലീസിന്റെ സഹായം ലഭിക്കുമെങ്കിലും പലപ്പോഴും കേസ് അന്വേഷണത്തിലെ മത്സരങ്ങൾ സഹായം കുറയുന്നതിന് കാരണമാകും.
ഇരിട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ടെലിഫോൺ എക്സ്ചേഞ്ചുകളിൽ മോഷണം നടത്തിയ അന്തർസംസ്ഥന മോഷ്ടാവിനെ തേടി ബംഗളൂരുവിൽ എത്തി പ്രതിയെ പിടികൂടുന്നത് വരെ തികച്ചും നാടകീയത നിറഞ്ഞതായിരുന്നു ഓപ്പറേഷൻ.
ബംഗളൂരുവിൽ സ്ക്രാപ്പ് കച്ചവടം നടത്തുന്ന മോഷണത്തിന്റെ സൂത്രധാരൻ ചാന്ദ് ബാഷ പല കേന്ദ്രങ്ങളുമായി ബന്ധവും സ്വാധീനവുമുള്ള കുറ്റവാളി ആയിരുന്നു. ഇയാളെ തേടിയെത്തിയ പോലീസിന് തലവേദനയായത് പ്രതിയുടെ പ്രാദേശിക ബന്ധമായിരുന്നു.
ബിഎസ്എൻഎൽ നൽകിയ ലേലപ്പരസ്യം കണ്ട് ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലെയും എക്ചേഞ്ചുകളിൽ എത്തിയ പ്രതി സെക്യൂരിറ്റി ഉൾപ്പെടെയുള്ള സംവിധാനം ഇല്ലായെന്ന സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം പിന്നീടെത്തി ലക്ഷങ്ങൾ വിലവരുന്ന ചിപ്പുകൾ മോഷ്ടിക്കുകയായിരുന്നു.
തെളിവായി ഉപേക്ഷിച്ചത് ഫോൺ നമ്പർ
യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ പൂട്ടിയിട്ട എക്ചേഞ്ചുകളിൽ നടന്ന മോഷണം തെളിയാൻ കാരണം ഇരിട്ടി സ്ക്വാഡിന്റെ അവസരോചിതമായ ഇടപെടൽ ആയിരുന്നു.
ചാന്ദ് ബാഷയും സംഘവും ആദ്യമെത്തിയ സമയത്ത് ബിഎസ്എൻഎൽ ഓഫിസിൽ നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
മോഷണം നടന്നു എന്ന് സംശയിക്കുന്ന ദിവസങ്ങളിൽ പ്രതിയുടെ ഫോൺ നമ്പർ വീണ്ടും കേരളത്തിൽ മോഷണം നടന്ന സ്ഥലങ്ങളിൽ എത്തിയതായി തെളിവ് ലഭിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദീകരിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്.
കൂട്ടുപുഴയിലെ കാമറയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം എത്തുന്നതും തിരിച്ചുപോകുന്നതും കണ്ടെത്തിയതോടെ, പ്രതി ഉള്ള സ്ഥലം തിരിച്ചറിഞ്ഞ് ബംഗളൂരുവിൽ എത്തി.
മൂന്നുദിവസം നീണ്ട ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടി ഇരിട്ടിയിൽ എത്തുന്നത്. തുടർന്നുള്ള ചോദ്യംചെയ്യലിൽ കൂട്ടുപ്രതി സെബിയുള്ളയെയും മൈസുരുവിൽ വച്ച് ഇരിട്ടി സ്ക്വാഡ് അറസ്റ്റ് ചെയ്തു.
യാതൊരു തെളിവുകളും ഇല്ലാത്ത കേസുകളിൽ ലഭിക്കുന്ന ചെറിയ തെളിവുകൾ പോലും കണ്ടെത്തി അതിലൂടെ അന്വേഷണ മികവ് തെളിയിക്കുന്ന ഇരിട്ടി സ്ക്വാഡിലെ ഉദ്യോഗസ്ഥർ കേരളാ പോലീസിനും ഇരട്ടിക്കും അഭിമാനം ആകുകയാണ്.
ഏറ്റവും അവസാനമായി ഇരിട്ടി ടൗണിൽ നടന്ന മൂന്ന് മോഷണങ്ങളിലെയും പ്രതികളെ കണ്ടെത്തി പിടികൂടിയതും ഇരിട്ടി സ്ക്വാഡിന്റെ അന്വേഷണ മികവിലെ പൊൻതൂവലുകളാണ്.
പട്ടാപ്പകൽ ജ്വല്ലറിയിൽനിന്ന് മാല മോഷ്ടിച്ച പ്രതിയെ പിടികൂടുന്നു
ഇരിട്ടിയിലെ ജ്വല്ലറിയിൽനിന്നു പട്ടാപ്പകൽ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽനിന്നു പിടികൂടിയത് അതിസാഹസികമായായിരുന്നു.
വേഷം മാറിയെത്തിയ ഇരിട്ടി സ്ക്വാഡിലെ ഉദ്യോഗസ്ഥന്മാർ രണ്ടു പ്രതികളിൽ ഒരാളെ പിടികൂടിയെങ്കിലും മുഖ്യപ്രതി രക്ഷപ്പെട്ടിരുന്നു. ഫോൺ പോലും ഉപയോഗിക്കാത്ത പ്രതിയെ കണ്ടെത്തുന്നത് പ്രതിയുടെ ഭാര്യയുടെ നമ്പറിലേക്ക് സ്ഥിരമായി വരുന്ന ഫോൺ കോൾ കേന്ദ്രീകരിച്ച അന്വേഷണത്തിലായിരുന്നു.
ബോംബെ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ വഴിയോര കച്ചവടങ്ങൾ ചെയ്തുവന്ന പ്രതി നാട്ടിൽനിന്നു പൂർണമായും മാറി നിൽക്കുകയായിരുന്നു.
പോലീസ് അന്വേഷണം അവസാനിപ്പിച്ചു എന്നുകരുതി ഭാര്യയെ കാണാനെത്തിയ പ്രതിയുടെ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തി രണ്ടുദിവസം നീണ്ട ഓപറേഷനിലൂടെയാണ് രണ്ടുമാസം മുന്‍പ് പ്രധാന പ്രതി ഇരിട്ടി സ്ക്വാഡിന്റെ പിടിയിലാകുന്നത് .
ഓപ്പറേഷൻ ഓൺ റോഡ് സ്ക്വാഡ്
കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധന സമയത്ത് എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ പിടികൂടിയത് നാടകീയമായായിരുന്നു.
വാഹന പരിശോധനയ്ക്കിടയിൽ പ്രതി നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ കർണാടകയിലെ ഒരു സ്ത്രീയുടെ പേരിലെടുത്ത വ്യാജ നമ്പർ ആണെന്ന് പോലീസിന് കണ്ടെത്തി.
വാഹന നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും മറ്റൊരാളുടെ വാഹനം ആണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായി. ആരും അന്വേഷണത്തോട് വേണ്ടത്ര സഹകരിക്കാതെ വന്നതോടെ വീണ്ടും പ്രതിസന്ധി.
ഒടുവിൽ ഫോൺ നമ്പറിലേക്ക് വന്നതും പോയതുമായ ഫോൺ നമ്പറുകൾ പരിശോധിച്ചപ്പോൾ കണ്ണൂർ ജില്ലക്കാരനായ മയക്കുമരുന്ന് ഏജന്റുമായുള്ള കോൾ വിവരങ്ങൾ ലഭിച്ചു. ഇതിനിടയിൽ പ്രതി യാസർ അറഫാത്തിന്റെ ഫോൺ കോഴിക്കോട്ടും പിന്നെ മഞ്ചേരിയിലും രണ്ടുതവണ ഓണായി.
തുടർന്ന് മഞ്ചേരിയിലെ ലോഡ്ജിൽ വച്ച് അറാഫത്തിനെയും കോഴിക്കോട് ഭാഗത്ത് ഒളിപ്പിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. പിന്നീടുള്ള അന്വേഷണമായിരുന്നു ദുഷ്കരം. പ്രതി വില്പന നടത്തിയ എംഡിഎംഎ കണ്ടെത്താനുള്ള ശ്രമം.
പ്രതിയിൽനിന്നു ലഭിച്ച വിവരത്തിൽ ഏജന്റുമാരായ ഷെരീഫ്, ഭാര്യ സൗദ എന്നിവരെ അതിസാഹസിഹമായാണ് ലോഡ്ജിന്റെ വാതിൽ ചവിട്ടിത്തുറന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുന്നത്. പോലീസ് ഉള്ളിൽ പ്രവേശിക്കുമ്പോൾ പ്രതി മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.
ഇവരെ കൂടാതെ രണ്ട് സഹായികളെ കൂടി ഇരിട്ടി സ്ക്വാഡിന്റെ അവസരോചിതവും ധീരവുമായ ഇടപെടലിലൂടെ ഓപ്പറേഷൻ ഓൺ റോഡ് സ്ക്വാഡ് എന്ന് പേരിട്ട ഓപറേഷനിലൂടെ പിടികൂടി നിയമത്തിന്റെ മുന്നിൽ എത്തിച്ചു.
ഇരിട്ടി സ്ക്വാഡിലെ അംഗങ്ങളിൽ പലരും ഇരിട്ടി ഡിവൈഎസ്പി ധനജയ ബാബുവിന്റെ സ്റ്റേഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിലും ഡിവൈഎസ്പിയുടെ സ്പിക്കൽ സ്ക്വാഡിലുമാണ് ജോലി ചെയ്യുന്നത്.
കരിങ്കോളി പാമ്പ്; സത്യമോ മിഥ്യയോ
അധികമൊന്നും മനുഷ്യസ്പർശമേൽക്കാത്ത കാടുകളുടെ ഉള്ളറകളിൽനിന്ന് നമ്മുടെ പഴയ
ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്; ഇന്ത്യക്ക് അഭിമാനനിമിഷം
41 വർഷത്തിനുശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക്. സ്പെയ്സ് എക്സിന്റെ ഡ്രാ
ആറളം ചിത്രശലഭക്കൂടാരം
കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ച
ദേശീയപാതയിലൂടെ പറന്നാല്‍ കീശ കീറുമോ?; അറിയാം വാര്‍ഷിക ഫാസ്ടാഗിനെക്കുറിച്ച്
ടോള്‍ പ്ലാസകളില്‍ സ്വകാര്യ- വാണിജ്യേതര വാഹന ഉടമകള്‍ക്കുള്ള ടോള്‍ പിരിവ് ലഘൂക
പഞ്ചായത്തുകളുണര്ന്നാല് പണം വാരാം
ജീവിത പ്രതിസന്ധികളില്‍ ഉള്ളുറഞ്ഞു പോയവര്‍ക്ക് ഉണര്ത്തുപാട്ടായിമാറാന് രൂപ
പാസ്പോര്‍ട്ട്... നടപടിക്രമങ്ങള്‍ വിരല്‍ തുമ്പില്‍
പാസ്പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള
മഴക്കാലമല്ലേ... സൂപ്പ് സൂപ്പറാട്ടോ
മഴക്കാലത്ത് കട്ടൻചായയും ജോണ്സണ് മാഷ് ടെ പാട്ടും നമ്മുടെ ശീലങ്ങളിൽ ചേർന്നല
നിലമ്പൂരാട്ടം....
സ്വന്തം ലേഖകന്‍
ദേശീയപാത തകര്‍ച്ച മുതല്‍ ഇന്നത്തെ പെരുന്നാള്‍ അവധ
ഉസ്കൂൾ തൊറക്കായീ...
മാർച്ചിൽ അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ പുസ്തകസഞ്ചി ഒറ്റയേറാണ്. ഒരു വർഷം തോളിൽ
വെടിയൊച്ചകൾ... ഡ്രോണുകൾ...; അനുഭവങ്ങള്‍ പങ്കുവച്ചു അഫ്സാന
ജമ്മു - കാഷ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിജയ്പുര
നാൽക്കാലിമൃഗമല്ലല്ലോ മനുഷ്യൻ!
“മൃഗങ്ങൾ പരസഹായമില്ലാതെയല്ലേ പ്രസവിക്കുന്നത്? എന്തുകൊണ്ട് മനുഷ്യർക്കും ആയ
ഇരുട്ടുമുറികളിൽ പ്രസവം
വടക്കൻ ജില്ലകളിൽ പ്രസവം എടുക്കൽ കുലത്തൊഴിലാക്കിയ വിഭാഗങ്ങളുണ്ട്. യാതൊരു ശ
ജീവനെടുക്കും വീട്ടുപ്രസവം
വീട്ടിൽ പ്രസവിച്ചവർക്ക് ഉപഹാരം!!!
അക്യുപങ്ചറിന്റെ മറവിൽ അശാസ്ത്
ഹരിതാഭം സംഗീതം
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോ
തുരങ്കപാത വരുമോ. ഇല്ലയോ? ചോദ്യമുനമ്പില്‍ മലയോര ജനത
കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊ
അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കു
മനോഹരം, ദേവമനോഹറിന്റെ രചനകള്‍
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യര
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയി
പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്‍
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന
കുടകിലെ തെയ്യാട്ടം; തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട
അവരെത്തി, നാലു പേരും സുരക്ഷിതർ
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവ
നോമ്പുകാലം... ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപ
ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാ
റിക്കാർഡ് നീന്തൽ
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക
കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മ
നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയു
പെയ്തിറങ്ങുന്ന പ്രണയം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം
സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്
പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴ
കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത്
കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ
സിന്ധു കാണാമറയത്ത്; ഇരുട്ടിൽ തപ്പി പോലീസ്
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷ
ഇതൊക്കെ തന്നെയല്ലേ പ്രണയം...
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി
ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രി
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാ
നവീൻ ബാബു v/s സിപിഎം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കി
അന്നപൂർണയുടെ നെറുകയിൽ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ
ചാണകം അത്ര മോശം സാധനമൊന്നുമല്ല
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനേ
രാമന്തളി കീഴടക്കി കുരങ്ങുകൾ
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്‍പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിന
പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർ
മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കര
“റിക്കാർഡ് മോട്ടിവേഷൻ”
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റി
കൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടി
ആഘോഷത്തിന്റെ ദസറക്കാലം
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയ
ഒറ്റയ്ക്ക് ഒരു വനം
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ... ബ്രസീലി
ഭീതിയുടെ രാവുകളിലേക്ക് അവളെത്തുന്നു...
50 വർഷങ്ങൾക്കു മുന്‍പുള്ള ഒരു നാടകക്കാലം.. കലാനിലയത്തിന്റെ രക്തരക്ഷസ് നാടക
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്വാ
ഒരുവര്‍ഷം കഴിഞ്ഞു... മാമി എവിടെ...
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ന
‘ഓണം ഉണ്ടറിയാം’
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. "ഓണം ഉണ്ടറിയണം' എന്നാണ് പഴമൊഴ
കംബോഡിയയിൽ സൈബർ തട്ടിപ്പ് ജോലി! കൊയ്യുന്നത് കോടികൾ
പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേ
അടച്ചുപൂട്ടലുകളുടെ കാലത്ത്, ഒരു പോസ്റ്റോഫീസ് തുറന്ന കഥ
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പേ
കൈക്കരുത്തില്‍ വൈശാഖ്
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്
അപ്പു പ്രകാശ്, കേരള ക്രിക്കറ്റിലെ പുത്തൻ താരോദയം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക
ഓ.....പാരീസ്; ഉദ്ഘാടനച്ചടങ്ങിൽ ചരിത്രം വഴിമാറും
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രേ
വീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജ
ഒരു "AI' കുറ്റകൃത്യം
സങ്കേതികവിദ്യ അനുദിനം വളരുകയും ജനകീയമാവുകയും അതിന്റെ പ്രയോജനം നിത്യജീവി
Latest News
സംസ്ഥാനത്ത് വ്യാഴാഴ്ച പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എത്തിയവർക്ക് 10 വർഷമായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചെന്നിത്തല
മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻതന്നെ; എക്സിൽ സർവേ ഫലം പങ്കുവച്ച് തരൂർ
നിപ്പ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു
"ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കി മാറ്റാമെന്ന് നിർമാതക്കൾ കോടതിയിൽ
Latest News
സംസ്ഥാനത്ത് വ്യാഴാഴ്ച പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എത്തിയവർക്ക് 10 വർഷമായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചെന്നിത്തല
മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻതന്നെ; എക്സിൽ സർവേ ഫലം പങ്കുവച്ച് തരൂർ
നിപ്പ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു
"ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കി മാറ്റാമെന്ന് നിർമാതക്കൾ കോടതിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top