University News
മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കലിന് അപേക്ഷിക്കാം
തിരുവനന്തപുരം: 202324 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്‌സ് & സയൻസ്, മ്യൂസിക്, സംസ്‌കൃത കോളജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്മെന്‍റുകളിലും ബിരുദ കോഴ്‌സുകളിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ നിന്നും 202425 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കലിന് അപേക്ഷ ക്ഷണിച്ചു.

202324 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് (Fresh) അർഹത നേടിയവരായിരിക്കണം. ഒന്നാംവർഷ ബിരുദ പരീക്ഷ ആദ്യ ചാൻസിൽ തന്നെ പാസായിരിക്കണം. 50 ശതമാനവും അതിന് മുകളിലും മാർക്ക് നേടിയിരിക്കണം.

അപേക്ഷാഫോം പൂരിപ്പിച്ച്, ഒന്നാം വർഷ ബിരുദ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്‍റെ ആദ്യ പേജിന്‍റെ പകർപ്പ് എന്നിവ സഹിതം സ്‌പെഷൽ ഓഫീസർ ഫോർ സ്‌കോളർഷിപ്‌സ്, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന മേൽ വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കണം.

‘ലിറ്റിൽ കൈറ്റ്സ് ’ അഭിരുചി പരീക്ഷ ഇന്ന്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽനിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ഇന്ന് യൂണിറ്റ് രജിസ്ട്രേഷനുള്ള എല്ലാ വിദ്യാലയങ്ങളിലും നടക്കും.

സംസ്ഥാനത്ത് 2,092 യൂണിറ്റുകളിൽനിന്നായി 1,72,211 വിദ്യാർഥികൾ അഭിരുചി പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സോഫ്റ്റ്‌വേർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ ഗണിതം, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽനിന്ന് ചോദ്യങ്ങൾ ഉണ്ടാകും.

ഓരോ യൂണിറ്റിലും അഭിരുചി പരിക്ഷയിൽ മികച്ച നിലവാരം പുലർത്തുന്ന 20 മുതൽ 40 വരെ കുട്ടികൾക്കാണ് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്‍റും ലഭിക്കും.
More News