University News
എംകോം റൂറൽ മാനേജ്മെന്‍റ് കോഴ്സ് - അപേക്ഷാതീയതി നീട്ടി
സെന്‍റർ ഫോർ റൂറൽ സ്റ്റഡീസ് ആലപ്പുഴയുടെ കീഴിൽ പുതിയതായി തുടങ്ങുന്ന എംകോം റൂറൽ മാനേജ്മെന്‍റ് കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി 10 വരെ നീട്ടി. വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in സന്ദർശിക്കുക.

ഒന്നാംവർഷ ബിരുദപ്രവേശനം 2020എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട
സീറ്റുകളിലേക്കുള്ള പ്രവേശനം


എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാം. 12 മുതൽ 16 വരെയാണ് കോളജ് പ്രവേശനം. റാങ്ക് ലിസ്റ്റിൽ ഓരോ വിദ്യാർഥിയുടേയും പേരിനു നേർക്ക് കോളജിൽ കൗണ്‍സിലിംഗിനായി ഹാജരാകേണ്ട തീയതിയും സമയവും നൽകിയിട്ടുണ്ട്.

റാങ്ക് ലിസ്റ്റിൽ ഹാജരാകാൻ സമയം തന്നിട്ടുള്ളവർ മാത്രമേ കോളജിൽ ഹാജരാകാവൂ. ആദ്യ 30 റാങ്ക് വരെയുള്ളവർക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ കൗണ്‍സിലിംഗ് നടത്തുന്നത്. സീറ്റുകൾ ബാക്കിയാവുന്ന പക്ഷം മാത്രം രണ്ടാംഘട്ട കൗണ്‍സിലിംഗ് നടത്തും. അതിനുളള തീയതിയും സമയവും പിന്നീട് അറിയിക്കും.

എല്ലാ കോളജുകളിലും ഒരു കോഴ്സിന് ഒരേ ഷെഡ്യൂളിൽ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗണ്‍സിലിംഗിൽ പങ്കെടുക്കാൻ രക്ഷാകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കിൽ അപേക്ഷയുടെ പ്രിന്‍റൗട്ട്, വിദ്യാർഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റിൽ പറഞ്ഞിട്ടുള്ള കൃത്യസമയത്തു തന്നെ വിദ്യാർഥിയോ പ്രതിനിധിയോ കോളജിൽ ഹാജരായിരിക്കണം. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിംഗ്, റാങ്ക് വിളിക്കുന്ന സമയം വിദ്യാർഥിയോ പ്രതിനിധിയോ ഹാജരില്ല എങ്കിൽ റാങ്ക് ലിസ്റ്റിലെ അടുത്തയാളെ വിളിക്കും. പിന്നീട് ആ വിദ്യാർഥിക്ക് ആ സീറ്റ് അവകാശപ്പെടാൻ സാധിക്കില്ല.

ഓരോ കോഴ്സിനും നിശ്ചിത എണ്ണം സീറ്റുകൾ മാത്രമാണ് കമ്മ്യൂണിറ്റി ക്വാട്ടയിൽ ഉള്ളത്. സീറ്റുകളുടെ എണ്ണം കോളജിൽ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു എന്നതും കൗണ്‍സിലിംഗിന് സമയം അനുവദിച്ചു എന്നതും കൊണ്ട് സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

അഡ്മിഷന് ഹാജരാകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്‌സൽ ഹാജരാക്കണം. പ്രതിനിധി ഹാജരാകുന്ന കോളജിൽ ആണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ പ്രിൻസിപ്പൽ അനുവദിക്കുന്ന സമയത്തിനുള്ളിൽ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. നിലവിൽ അലോട്ട്മെന്‍റ് മുഖേന മറ്റേതെങ്കിലും കോളജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ളവർ അഡ്മിറ്റ് മെമോ ഹാജരാക്കണം. അങ്ങനെയുള്ളവർ കമ്മ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്ന പക്ഷം പ്രിൻസിപ്പൽ അനുവദിക്കുന്ന സമയത്തിനുള്ളിൽ അഡ്മിഷൻ ലഭിച്ച കോളജിൽ നിന്നും ടിസിയും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. പ്രിൻസിപ്പൽ അനുവദിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ അഡ്മിഷൻ നടപടി പൂർത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുള്ളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിംഗിൽ നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല.

അഡ്മിഷൻ ലഭിക്കുന്നവർ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അവരുടെ പ്രൊഫൈലിൽ നിന്നും ഓണ്‍ലൈനായി അടയ്ക്കണം. ഇതിനുള്ള ലിങ്ക് കോളജിൽ നിന്നും ആക്ടീവ് ആക്കി നൽകും. യൂണിവേഴ്സിറ്റി ഫീസിന്‍റെ വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. അതോടൊപ്പം കോളജിൽ അടക്കേണ്ട നിശ്ചിത ഫീസും ഒടുക്കണെ. Temporary/താത്കാലിക അഡ്മിഷൻ കമ്മ്യൂണിറ്റി ക്വാട്ടയിൽ ബാധകമല്ല എന്ന കാര്യം ശ്രദ്ധിക്കുക.

പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരളസർക്കാരിന്‍റെ അസാധാരണ ഗസറ്റ് പ്രകാരം 202021 വർഷത്തിൽ ആരംഭിക്കുന്നതിനായി ഇന്നവേറ്റീവ് പ്രോഗ്രാമ്സ് ഉൾപ്പെടെയുളള പുതിയ കോഴ്സുകൾക്കായുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ format, notification, Gazette ന്‍റെ പകർപ്പ് എന്നിവ കേരളസർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ നിശ്ചിത ഫീസടച്ച ചെലാൻ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ സോഫ്റ്റ്കോപ്പിയായി ഒന്പതിന് ഉച്ചകഴിഞ്ഞ് 3.30 നകം ലഭ്യമാകുന്ന രീതിയിൽ അയയ്ക്കണം. അപേക്ഷയുടെ ഹാർഡ്കോപ്പി സർവകലാശാല രജിസ്ട്രാറുടെ പേരിൽ ഉടൻ തന്നെ അയയ്ക്കണം.

ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

14ന് ആരംഭിക്കുന്ന മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബിബിഎ. സപ്ലിമെന്‍ററി (2013 & 2014 അഡ്മിഷൻ) പരീക്ഷകൾക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഹാൾടിക്കറ്റും തിരിച്ചറിയൽ കാർഡുമായി കാര്യവട്ടത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ (എസ്ഡിഇ) പരീക്ഷ എഴുതണം.

ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ) സീറ്റൊഴിവ്

അറബിക് വിഭാഗം നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിപ്ലോമ കോഴ്സിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ 10 നകം അപേക്ഷിക്കണം. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേഴ്സ് എക്സാമിനേഷൻ, ഡിഗ്രി (അറബിക് രണ്ടാം ഭാഷയായി പഠിച്ചിരിക്കണം), ഓറിയന്‍റൽ ടൈറ്റിൽ (ആലിം/ഫാളിൽ), ഫീസ്: 6000/, അപേക്ഷ ഫോമുകളും വിശദവിവരങ്ങളും കാര്യവട്ടത്തുളള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്‍റെ വെബ്സൈറ്റിലും () ലഭിക്കും. ഫോണ്‍: 0471 2308846, 9446827141

പരീക്ഷാഫീസ്

നവംബർ 18ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് (പഞ്ചവത്സരം)
ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകൾക്ക് പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

2019 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റീസ്ട്രക്ച്ചേർഡ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓഫ് ലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.