University News
ഒന്നാം വർഷ ബിരുദ പ്രവേശനം
സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് വേണ്ടി പുതിയ ഓപ്ഷനുകൾ നൽകുന്നതിനും, ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിനും, സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാർLfകൾക്ക് പുതിയ രജിസ്ട്രേഷനും അവസരം

2021 ൽ പ്ലസ്ടു സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാർLfകൾക്ക് ഒന്നാം വർഷ യുജി പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 25 മുതൽ 29 വരെ പുതിയ രജിസ്ട്രേഷൻ നടത്താം.

നിലവിൽ രജിസ്ട്രേഷനുള്ള, എല്ലാവർക്കും ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുന്നതിന് അവസരം ഉണ്ട്. പുതിയ ഓപ്ഷനുകൾ ചേർക്കാനും, റീവാല്യൂവേഷൻ, ഗ്രേസ് മാർക്ക് തുടങ്ങി മാർക്കുകളിലെ തിരുത്തലുകൾ, കാറ്റഗറി മാറ്റം തുടങ്ങി ഏതെങ്കിലും തിരുത്തലുകൾ വരുത്തുവാൻ ഉണ്ടെ ങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തണം.

നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അക്കാഡമിക് വിവരങ്ങളിൽ മാത്രം (മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ) മാറ്റങ്ങൾ വരുത്താം. മറ്റ് തിരുത്തലുകൾക്ക് പ്രൊഫൈലിലെ ഫോറം ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാം. തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.

മുൻ അലോട്ട്മെന്‍റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്‍റ് റദ്ദായ അപേക്ഷകർക്ക് 29 വരെ ആപ്ലിക്കേഷൻ നന്പർ, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ആവശ്യമെങ്കിൽ ഓപ്ഷനുകളിൽ മാറ്റം വരുത്താം.

പുതിയ ഓപ്ഷനുകൾ നൽകുകയാണെങ്കിൽ, പുതുക്കിയ ഓപ്ഷനുകൾ മാത്രമേ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിൽ പരിഗണിക്കുകയുളളൂ.

സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള കൗണ്‍സിലിംഗ് സെപ്റ്റംബർ 28 ന് നടത്തുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന, സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 28 ന് രാവിലെ 10.30ന് അതാത് കോളജുകളിൽ ഹാജരാകണം.

എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് 29നകം അപേക്ഷിക്കണം

എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 29 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്‍റിനായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചിട്ടുളളവർക്ക് മാത്രമേ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുകയുളളു. വിദ്യാർഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താൽപര്യമുളള വിഷയങ്ങൾ/കോളജുകൾ പ്രത്യേക ഓപ്ഷനായി നൽകണം. കമ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളജുകൾ മാത്രമേ കമ്യൂണിറ്റി ക്വാട്ട ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകൾ നൽകിയതിന് ശേഷം സേവ് ചെയ്ത് അതിന്‍റെ പ്രിന്‍റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. പ്രിന്‍റൗട്ടിന്‍റെ പകർപ്പ് കോളജിലേക്കോ സർവ്വകലാശാലയിലേക്കോ അയയ്ക്കേണ്ട. ആയത് അഡ്മിഷൻ സമയത്ത് കോളജിൽ ഹാജരാക്കണം.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎ ഹിസ്റ്ററി 2017 അഡ്മിഷൻ സപ്ലിമെന്‍ററി പരീക്ഷയുടേയും, 2018 അഡ്മിഷൻ റെഗുലർ പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്‌സി. ബോട്ടണി ആന്‍ഡ് ബയോടെക്നോളജി, ബിഎസ്‌സി ബയോടെക്നോളജി (മൾട്ടിമേജർ) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ അതാത് കേന്ദ്രങ്ങളിൽ നടത്തും.

സൂക്ഷ്മപരിശോധന

കേരളസർവകലാശാലയുടെ മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ (സിബിസിഎസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 24 മുതൽ 30 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബിഎ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകേണ്ട താണ്.

പരീക്ഷാഫീസ്

ഒക്ടോബറിൽ നടത്തുന്ന രണ്ട ാം സെമസ്റ്റർ എംഎഡ്. (2018 സ്കീം റെഗുലർ, സപ്ലിമെന്‍ററി), (2015 സ്കീം സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾക്ക് 29 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ നാലുവരെയും 400 രൂപ പിഴയോടെ ഒക്ടോബർ ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.