ഇ.പി. ജയരാജന്‍റെ ബിജെപി ബന്ധം സിപിഎം നേരത്തേ അറിഞ്ഞു
എം. പ്രേംകുമാർ

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജനു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള ബന്ധം സിപിഎം നേരത്തേതന്നെ അറിഞ്ഞു. എന്നാൽ ഈ രഹസ്യ ബന്ധം പുറത്തു വിടാതിരിക്കാൻ മുഖ്യമന്ത്രി പണറായി വിജയൻ കഴിവതും ശ്രമിച്ചു.

ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിക്കു ഇവർ തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം നേരത്തേ ലഭിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മാത്രം ഇക്കാര്യം സംസാരിച്ച മുഖ്യമന്ത്രി ഇപ്പോൾ ഈ അതീവരഹസ്യം പുറത്തുപോയതിൽ അതൃപ്തനാണ്. ഇപിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന നിലപാടിലാണ് എം.വി. ഗോവിന്ദൻ. പക്ഷേ ഇക്കാര്യത്തിൽ പിണറായി വിജയന്‍റെ നിലപാടായിരിക്കും സിപിഎം കേന്ദ്ര നേതൃത്വം പരിഗണിക്കുക.

കേരളത്തിൽനിന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും ഇ.പി. ജയരാജനെതിരേ നടപടി വേണമെന്ന നിലപാടിലാണ്. ജയരാജന്‍റെ വഴിവിട്ട വ്യക്തിബന്ധങ്ങളെപ്പറ്റി സിപിഎം നേരത്തേ ചർച്ച ചെയ്തിരുന്നതാണ്. അപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ സംരക്ഷകനായി നിന്നതു മുഖ്യമന്ത്രി പിണറായി വിജയനാണ്.

എന്നാൽ, ഇപ്പോൾ പിണറായിയും പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കു ബിജെപി കേന്ദ്ര നേതാക്കളുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആക്ഷേപം, ഇപിയുമായി ബന്ധപ്പെട്ടു വന്ന പുതിയ ആരോപണം ശരിവരിയ്ക്കുന്നതാണെന്ന പ്രതീതി ഇപ്പോൾ സിപിഎം നേതൃത്വത്തിലുമുണ്ട്. ഇക്കാര്യം അവർ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. സംസ്ഥാന രാഷ്‌ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്‌ട്രീയത്തിൽ പോലും വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാവുന്ന ആരോപണമാണ് ഇപി-ജാവദേകർ ബന്ധം.

ഇനി വരും ദിവസങ്ങളിൽ ബിജെപി എങ്ങനെ ഇക്കാര്യം കൈാകര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും കേരള രാഷ്‌ട്രീയത്തിന്‍റെ ഗതിവിഗതികൾ.

എന്നാൽ ഇ.പി. ജയരാജനെതിരേ തത്കാലം നടപടികളൊന്നും സിപിഎം സ്വീകരിക്കാൻ ഇടയില്ല. നിലവിലെ സാഹചര്യത്തിൽ ഇപിയുമായി ബന്ധപ്പെട്ടുള്ള പുതിയ ആരോപണം സിപിഎം അന്വേഷിക്കും. ഇതിനു ശേഷമാകും എന്തു നടപടി വേണമെന്നു പാർട്ടി നേതൃത്വം ആലോചിക്കുക. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് യോഗം തെരഞ്ഞെടുപ്പ് കാര്യങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക.

ഗൂഢാലോചന നടന്നതു തൃശൂരില്‍

തൃശൂര്‍: എൽഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നതിന്‍റെ ഗൂഢാലോചന നടന്നതു തൃശൂരിലാണെന്ന് സൂചന. തൃശൂരുമായി ഏറെ ബന്ധമുള്ള ജയരാജന് ഇവിടെയുള്ള ചില ബിസിനസുകാരുമായി വഴിവിട്ട ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഇ.പിയുമായി ഏറെ അടുത്ത ബന്ധമുള്ള ഈ ബിസിനസുകാരനെ ഇഡി വിളിച്ചു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇ.പി.ക്കു കരുവന്നൂര്‍ തട്ടിപ്പുകേസിലെ പണമിടപാടുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയരാനും ഇതാണു കാരണം. ഇ.പിയെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചേക്കുമെന്നും പ്രചാരണം നടന്നിരുന്നു.

തൃശൂരിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്കും ഇ.പി. ജയരാജന്‍ ബിജെപിയിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം അറിയാമായിരുന്നു. പാര്‍ട്ടിയെയും ലാവ്‌ലിന്‍ കേസില്‍നിന്ന് പിണറായി വിജയനെയും രക്ഷിക്കാനുള്ള രഹസ്യചര്‍ച്ചകളുടെ ഭാഗമാണ് ഇത്തരം നീക്കമെന്നാണ് ധരിപ്പിച്ചിരുന്നത്. എന്നാല്‍ ഇ.പി ബിജെപിയിലേക്കു പോകുന്നതിനുള്ള വഴിയൊരുക്കുകയായിരുന്നുവെന്നു പുറത്തുവന്നതോടെ തൃശൂരിലെ സിപിഎം നേതാക്കളും ഞെട്ടലിലാണ്.

ഇഡിയുടെ ഭീഷണിയും ഭാര്യയുടെ റിസോര്‍ട്ടുമായുള്ള പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് നല്ല സ്ഥാനം കിട്ടിയാല്‍ ബിജെപിയിലേക്കു പോകാന്‍ തീരുമാനിച്ചതെന്നു പറയുന്നു. ഇതിനെല്ലാം പുറമേ ഏറ്റവും അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയാക്കാതെ തഴഞ്ഞതും ഇ.പിയെ ഏറെ വേദനിപ്പിച്ചിരുന്നു.

അതിന്‍റെ പ്രതിഷേധം പ്രവര്‍ത്തകരെയും അറിയിക്കാനാണ് സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍നിന്ന് തുടക്കത്തില്‍ വിട്ടുനിന്നത്. പിന്നീട് ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് ജാഥ തൃശൂരിലെത്തിയപ്പോള്‍ ഇവിടെയുണ്ടായിരുന്ന ഇ.പി. പങ്കെടുത്തത്.

തൃശൂര്‍ രാമനിലയത്തില്‍ താനുമായും ഇ.പി. ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി അഖിലേന്ത്യാ നേതാവ് പ്രകാശ് ജാവദേക്കറുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നു വെളിവായത്.

എന്തായാലും പോളിംഗ് ദിനത്തിൽ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ഇ.പി. ജയരാജനെതിരേ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും ഇ.പിയുടെ നീക്കത്തില്‍ പ്രതിഷേധമുണ്ട്. ഇ.പിയെ ഒതുക്കാന്‍ ഇതുതന്നെ അവസരമെന്നു മനസിലാക്കി തക്ക നടപടിയെടുക്കണമെന്നാണ് എം.വി. ഗോവിന്ദന്‍പക്ഷം ആവശ്യപ്പെടുന്നത്.
പോളിംഗ് 72%, കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ചര ശതമാനത്തിലേറെ കുറവ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് 72 ശതമാനത്തിലേക്ക്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചര ശതമാനത്തിലേറെ കുറവാണ് ഇത്തവണയുണ്ടായത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും കുറവു പോളിംഗ് രേഖപ്പെടുത്തിയത്- 63.35 ശതമാനം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ 74.24 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഏതാണ്ട് 11 ശതമാനം വോട്ടിന്‍റെ കുറവാണ് പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച അർധരാത്രി വരെ വോട്ടെടുപ്പു നടപടികൾ നീണ്ടുനിന്ന വടകര മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് ശതമാനം. 78.08 ശതമാനമാണ് ഇവിടത്തെ പോളിംഗ്. വെള്ളിയാഴ്ച രാത്രി 8.15ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഒൗദ്യോഗികമായി പുറത്തുവിട്ട കണക്കിനെ അപേക്ഷിച്ച് ഇവിടെ അർധരാത്രി വരെ വോട്ടെടുപ്പു നീണ്ടപ്പോൾ നാലര ശതമാനത്തിന്‍റെ വർധനയുണ്ടായി.

പോളിംഗ് ശതമാനം മണ്ഡലം തിരിച്ച്,ബ്രാക്കറ്റിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ശതമാനം

തിരുവനന്തപുരം -66.46, (73.66)
ആറ്റിങ്ങൽ -69.41, (74.4)
കൊല്ലം -68.09, (74.66)
പത്തനംതിട്ട -63.35 (74.24)
മാവേലിക്കര -65.91, (74.23)
ആലപ്പുഴ -74.90, (80.25)
കോട്ടയം -65.60, (75.44)
ഇടുക്കി -66.53 (76.34)
എറണാകുളം -68.27 (77.63)
ചാലക്കുടി -71.84, (80.25)
തൃശൂർ -72.79, (77.92)
പാലക്കാട് -73.37 (77.72)
ആലത്തൂർ -73.20 (80.42
പൊന്നാനി -69.21, (74.98)
മലപ്പുറം -72.90, (75.49)
കോഴിക്കോട് -75.42, (81.65)
വയനാട് -73.48, (80.33)
വടകര -78.08, (82.57)
കണ്ണൂർ -76.92, (83.21)
കാസർഗോഡ് -75.94, (80.65)
വിവാദപ്പെട്ടിയിൽ തെരഞ്ഞെടുപ്പു കമ്മീഷനും
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: കൊടുംചൂടുകാലത്ത് വോട്ടർമാരെ ബുദ്ധിമുട്ടിച്ച് വോട്ടിംഗ് ശതമാനം കുറയാൻ ഇടയാക്കിയതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടികളും വിവാദത്തിൽ.

അടിസ്ഥാനസൗകര്യമൊരുക്കാതെ മണിക്കൂറുകൾ ക്യൂ നിർത്തി വോട്ടർമാരെ ബുദ്ധിമുട്ടിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. പോളിംഗ് ശതമാനത്തിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചര ശതമാനത്തോളം വോട്ടിംഗ് കുറഞ്ഞതിൽ തെരഞ്ഞെടുപ്പു കമ്മീഷനും പ്രതിസ്ഥാനത്തുണ്ട്.

എന്നാൽ, വടകര അടക്കമുള്ള ചില ബൂത്തുകളിൽ വോട്ടെടുപ്പു വൈകിയത് കൃത്യത ഉറപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമാണെന്ന വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ രംഗത്തെത്തി. വോട്ടിംഗിലെ വീഴ്ച ഉദ്യോഗസ്ഥതല അനാസ്ഥയും പോളിംഗ് മെഷീനിലെ കാലതാമസവും മൂലമാണെന്നാണ് പ്രധാന ആരോപണം.

ഇലക്‌ട്രോണിക്സ് വോട്ടിംഗ് മെഷീനിൽ സ്ഥാനാർഥിക്കു നേർക്കുള്ള ബട്ടണ്‍ അമർത്തിയ ശേഷം ബീപ് ശബ്ദം കേൾക്കാൻ ഏറെ വൈകിയത് ഇവിഎമ്മുകൾ നേരത്തേ പ്രോഗ്രാം ചെയ്തതു മൂലമാണെന്നാണു വിലയിരുത്തൽ.

സാധാരണ ഒരു മിനിറ്റിനുള്ളിൽ ഒരു വോട്ടറുടെ വോട്ടിംഗ് നടപടി പൂർത്തിയാകേണ്ടിടത്ത് മൂന്നു മിനിറ്റിലേറെ എടുത്തുവെന്നാണ് വിലയിരുത്തൽ. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു മെഷീനിൽനിന്നു ബീപ് ശബ്ദം കേൾക്കാനുണ്ടായ കാലതാമസം.

എന്നാൽ, ബീപ് ശബ്ദം വരാനുള്ള കാലതാമസവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷനു പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് സിഇഒ. ഉദ്യോഗസ്ഥർ ആസൂത്രിതമായി വോട്ടിംഗ് സമയം വൈകിച്ചുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം ആരോപിച്ചിരുന്നു.

സംസ്ഥാന സർക്കാർ സർവീസ് ഉദ്യോഗസ്ഥരിൽ ഏറെയും സിപിഎം അനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയൻ നേതാക്കളാണ്. ഇവരുടെ ആസൂത്രിത ഇടപെടലാണ് തെരഞ്ഞെടുപ്പു നടപടി വൈകാൻ ഇടയാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

എന്നാൽ, ആസൂത്രിത ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നത്.
ഭൂപതിവു നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നത്തിനു പരിഹാരം കാണാൻ കഴിയുന്ന ഭൂപതിവു നിയമ ഭേദഗതി ബിൽ അടക്കം നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകൾക്കുകൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ഇതോടെ നിയമസഭ പാസാക്കിയ മുഴുവൻ ബില്ലുകളിലും ഗവർണർ ഒപ്പിട്ടു. ഭൂപതിവു നിയമ ഭേദഗതി, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ബിൽ എന്നിവ കഴിഞ്ഞ സെപ്റ്റംബറിലാണ് നിയമസഭ പാസാക്കിയത്.

ഭൂപതിവു നിയമ ഭേദഗതി

പതിച്ചുകൊടുത്ത ഭൂമി ആവശ്യത്തിനല്ലാതെ വിനിയോഗിക്കാൻ പട്ടയം ലഭിച്ചയാളിന് അനുവാദം നൽകുന്ന വ്യവസ്ഥയാണ് ഭൂപതിവു നിയമ ഭേദഗതിയിലുള്ളത്. ഇടുക്കിയിലെ കർഷകർക്ക് അടക്കം ഇത് ഏറെ പ്രയോജനം ചെയ്യും. 1960ലെ ഭൂപതിവു ചട്ടം അനുസരിച്ച് കൃഷിക്കും താമസത്തിനുമായാണ് ഭൂമി പതിച്ചു നൽകിയത്. എന്നാൽ, ഇത് മറ്റു ജീവിതാവശ്യത്തിനുകൂടി വിനിയോഗിച്ചവർക്ക് ഭൂമി ക്രമപ്പെടുത്താൻ അനുമതി നൽകിയിരുന്നില്ല. പുതിയ നിയമം നിലവിൽ വരുന്നതോടെ മറ്റാവശ്യങ്ങൾക്കു വിനിയോഗിച്ച ഭൂമിയും ക്രമപ്പെടുത്താനാകും.

കൈയേറ്റങ്ങൾക്ക് കുട പിടിക്കാനാണ് ബിൽ പാസാക്കിയത് എന്ന പരാതിയെത്തുടർന്നായിരുന്നു ഗവർണർ വിശദീകരണം തേടിയത്. പൊതുതാൽപര്യം മുൻ നിർത്തിയാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്ന് ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു. തുടർന്നാണ് ഗവർണർ അനുമതി നൽകിയത്.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി

ഭൂമി തരംമാറ്റത്തിനുള്ള അധികാരം 27 ആർഡിഒമാർക്കു പുറമേ 78 താലൂക്കുകളിലെയും ഓരോ ഡെപ്യൂട്ടി കളക്ടർക്കുകൂടി നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുന്നതാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി. ഇതു സംബന്ധിച്ച ചില സംശയങ്ങൾ കാരണമാണ് അംഗീകാരം വൈകിയത്.

അബ്കാരി ചട്ട നിയമ ഭേദഗതി

സിനിമകളിലും പരസ്യങ്ങളിലും മദ്യപാനരംഗങ്ങൾ കാണിക്കുന്പോൾ മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്കിയില്ലെങ്കിൽ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസ് എടുക്കാമെന്നാണ് നിലവിലുള്ള വ്യവസ്ഥ. തടവ് ശിക്ഷ ഒഴിവാക്കി 50,000 രൂപവരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുന്നതാണ് അബ്കാരി ചട്ട നിയമ ഭേദഗതി ബിൽ. അനധികൃതമായി കള്ളു ചെത്തിയാൽ 10,000 രൂപയാണ് പിഴ.

ക്ഷീരകർഷക ക്ഷേമനിധി ഭേദഗതി

ക്ഷീരകർഷകർ നൽകുന്ന പ്രതിമാസ അംശാദായം ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ അടയ്ക്കാത്ത സംഘം സെക്രട്ടറിമാർക്കു പിഴപ്പലിശ ചുമത്തുന്ന വ്യവസ്ഥയാണ് ക്ഷീരകർഷക ക്ഷേമനിധി ഭേദഗതി ബില്ലിലുള്ളത്. വർഷം 500 ലിറ്റർ പാൽ കൊടുക്കുന്ന കർഷകർക്കു മാത്രം ക്ഷേമനിധി അംഗത്വമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒരിക്കലെങ്കിലും പാൽ നൽകുന്നവർക്ക് അംഗത്വത്തിന് അപേക്ഷിക്കാം. ഭരണസമിതിയിൽ 12 അംഗങ്ങൾ എന്നത് 16 ആക്കി. കാലിത്തീറ്റ ഉത്പാദന സ്ഥാപനങ്ങളും സ്വകാര്യ ഡെയറികളും ഉൾപ്പെടെ സർക്കാർ നിശ്ചയിക്കുന്ന തുക ക്ഷേമനിധി വിഹിതമായി നൽകണം.

സഹകരണ നിയമ ഭേദഗതി

വായ്പാ സഹകരണ സംഘങ്ങളുടെ ഭാരവാഹികൾ തുടർച്ചയായി മൂന്നു തവണയിൽ അധികം ഭരണസമിതി അംഗങ്ങളായി തുടരാൻ പാടില്ല എന്ന വ്യവസ്ഥ അടങ്ങുന്നതാണ് സഹകരണ നിയമ ഭേദഗതി ബിൽ. വായ്പാ സംഘങ്ങളിൽ ഭരണസമിതി അംഗങ്ങൾക്ക് മൂന്ന് ടേം, പ്രാഥമിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ, പ്രാഥമിക സംഘങ്ങൾ എന്നിവയുടെ നിർവചനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ, യുവസംഘങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങിയവർക്കായി സോഷ്യൽ സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ്, സംഘങ്ങൾക്ക് പൊതുസോഫ്റ്റ് വെയർ, സംഘങ്ങളിൽ കന്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗും ഓഡിറ്റും, ടീം ഓഡിറ്റ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ ഫെഡ്, ലേബർഫെഡ്, ടൂർഫെഡ്, ഹോസ്പിറ്റൽ ഫെഡ് തുടങ്ങിയവയിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടും.

പാസാക്കിയ ബില്ലുകൾ

ഭൂപതിവ് നിയമ ഭേദഗതി നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ക്ഷീരകർഷക ക്ഷേമനിധി ഭേദഗതി സഹകരണ സംഘം നിയമ ഭേദഗതി അബ്കാരി നിയമ ഭേദഗതി
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റിക്കാർഡിൽ. പീക്ക് സമയത്തെ വൈദ്യുതി ഉപയോ ഗത്തിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് വൻ വർധനയാണ്. വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം 5,608 മെഗാവാട്ടായാണ് ഉയർന്നത്.

വ്യാഴാഴ്ച വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം 5,559 മെഗാവാട്ടായി ഉയർന്നിരുന്നു. ഈ മാസം ഒൻപതാം തീയതി രേഖപ്പെടുത്തിയ 5,493 മെഗാവാട്ട് എന്നതായിരുന്നു ഇതിനു മുൻപുള്ള റിക്കാർഡ്.
പോളിംഗിലെ കുറവ്;ആശങ്കയുമായി മുന്നണികൾ
സാബു ജോണ്‍

തിരുവനന്തപുരം: രാവിലെതന്നെ വോട്ടർമാർ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയപ്പോൾ റിക്കാർഡ് വോട്ടിംഗ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയാണ് വോട്ടെടുപ്പു പൂർത്തിയായത്.

കഴിഞ്ഞ തവണ 77.68 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ പരമാവധി വന്നാൽ 72 ശതമാനത്തിലെത്തും. വോട്ടിംഗിൽ കഴിഞ്ഞ തവണത്തേക്കാൾ അഞ്ചര ശതമാനത്തിന്‍റെയെങ്കിലും കുറവുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇത് തെരഞ്ഞെടുപ്പുഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് മുന്നണികൾ കണക്കുകൂട്ടിത്തുടങ്ങി.

ഉയർന്ന വോട്ടിംഗ് യുഡിഎഫിനെ തുണയ്ക്കുമെന്നാണു പൊതുവേ കേരളത്തിൽ കരുതുന്നത്. കുറവുണ്ടായാൽ അതു യുഡിഎഫിനു ക്ഷീണമാകുമെന്നും പറയാറുണ്ട്. എൽഡിഎഫിന്‍റെ വോട്ടർമാരെ അവർ കൃത്യമായി പോളിംഗ് ബൂത്തിലെത്തിക്കുമെന്നതാണ് ഇതിനു കാരണമായി പറയുന്നത്.

ഇപ്പോൾ ബിജെപി കൂടി കേരളത്തിന്‍റെ രാഷ്‌ട്രീയ ചിത്രത്തിൽ സ്ഥാനം പിടിക്കുന്പോൾ വോട്ടിംഗിലും വോട്ട് വിഹിതത്തിലും ഒരു ശതമാനം മാറ്റം പോലും ഫലത്തിൽ വലിയ മാറ്റം വരുത്തിയേക്കാം.

വോട്ട് ശതമാനത്തിൽ കുറവുണ്ടായെങ്കിലും അതു തങ്ങളെ ബാധിക്കില്ലെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ ഉറപ്പിച്ചുപറയുന്നത്. യുഡിഎഫിന് അനുകൂലമായ തരംഗം ദൃശ്യമായിരുന്നു എന്നും പരമാവധി വന്നാൽ ഭൂരിപക്ഷത്തിൽ കുറവുണ്ടാകാനേ സാധ്യതയുള്ളു എന്നും അവർ പറയുന്നു. തങ്ങളുടെ വോട്ടർമാരെ കൃത്യമായി വോട്ട് ചെയ്യിച്ചു എന്നു പറയുന്പോഴും ഇടതുകേന്ദ്രങ്ങൾ പ്രതികരണത്തിൽ വലിയ ആവേശം കാട്ടുന്നില്ല.

ബിജെപി ഇപ്പോഴും ഒന്നിലേറെ സീറ്റുകളിൽ അട്ടിമറിക്കുള്ള സാധ്യത കാണുന്നു. അവർ പ്രതീക്ഷയർപ്പിക്കുന്ന തിരുവനന്തപുരത്തും തൃശൂരിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ വോട്ടിംഗ് ശതമാനത്തിൽ കാര്യമായ കുറവുണ്ടായി. അതു നേട്ടമാകുമെന്ന് അവരും കരുതുന്നു.

എന്നാൽ, പോളിംഗ് ശതമാനം കൂടുന്നതും കുറയുന്നതും ഏതെങ്കിലും മുന്നണിക്കു ഗുണമോ ദോഷമോ ആകുന്നില്ലെന്നാണ് മുൻകാല കണക്കുകൾ പരിശോധിച്ചാൽ കാണാൻ കഴിയുക.

2004ൽ 71.23 ശതമാനമായിരുന്നു വോട്ടിംഗ്. അന്ന് ഇടതുമുന്നണി 18 സീറ്റുകൾ തൂത്തു വാരി. യുഡിഎഫിന് ലഭിച്ചത് ഒരു സീറ്റ് മാത്രം. എൻഡിഎ സ്ഥാനാർഥിയായിരുന്ന പി.സി. തോമസ് മൂവാറ്റുപുഴയിൽനിന്നു ജയിച്ചു. 2009ൽ പോളിംഗ് ശതമാനം 73.17 ശതമാനമായി ഉയർന്നു.

അന്ന് യുഡിഎഫിന് 16 സീറ്റുകളും എൽഡിഎഫിന് നാലു സീറ്റുകളും ലഭിച്ചു. 2014 ൽ പോളിംഗ് ശതമാനം വീണ്ടും വർധിച്ച് 74.02 ആയി ഉയർന്നു. അപ്പോൾ യുഡിഎഫ് സീറ്റുകൾ 12 ആയി കുറഞ്ഞു, എൽഡിഎഫ് എട്ടു സീറ്റുകളിലേക്കു കയറി. കഴിഞ്ഞ തവണ പോളിംഗ് 77.68 ശതമാനത്തിലേക്കു കുതിച്ചു കയറി. യുഡിഎഫ് 19 സീറ്റുകൾ തൂത്തുവാരി.

പോളിംഗ് ശതമാനത്തേക്കാൾ മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസമാണ് സീറ്റുകളുടെ കാര്യത്തിൽ നിർണായകം. 2004 ൽ എൽഡിഎഫിന് യുഡിഎഫിനേക്കാൾ 7.7 ശതമാനം വോട്ട് കൂടുതലായി ലഭിച്ചു. എൽഡിഎഫ് 18 സീറ്റിൽ ജയിച്ചു.

2009 ൽ നേരെ തിരിച്ച് യുഡിഎഫിന് എൽഡിഎഫിനേക്കാൾ 7.7 ശതമാനം വോട്ട് കൂടുതലായി ലഭിച്ചു. യുഡിഎഫ് 16 സീറ്റിൽ ജയിച്ചു. 2014 ൽ ഇരുമുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം 1.87 ശതമാനം മാത്രമായിരുന്നു. അന്ന് യുഡിഎഫ് 12, എൽഡിഎഫ് എട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 12.16 ശതമാനം വോട്ടിന്‍റെ മേൽക്കൈ ഉണ്ടായിരുന്നു.

ബിജെപിയുടെ വോട്ട് വിഹിതം 15.60 ശതമാനമായി ഉയർന്നിട്ടുപോലും മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ വലുതായപ്പോഴാണ് യുഡിഎഫ് കേരളം തൂത്തുവാരിയത്. ഇത്തവണ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ വർധനവുണ്ട്. എന്നാൽ വോട്ട് ചെയ്തവരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാൾ അല്പം കുറവാണ്.

ഇത്തവണ വോട്ടിംഗിൽ അഞ്ചര ശതമാനത്തിന്‍റെ കുറവുണ്ടെങ്കിലും മുന്നണികളുടെ വോട്ട് വിഹിതത്തിലെ വ്യത്യാസമായിരിക്കും വിധി നിശ്ചയിക്കുക. ഭരണവിരുദ്ധ വികാരമോ ന്യൂനപക്ഷ വോട്ട് ഏകീകരണമോ ഉണ്ടായിട്ടുണ്ടെങ്കിൽ വോട്ട് വിഹിതത്തിൽ കാര്യമായ വ്യത്യാസമുണ്ടാകാം എന്നു കരുതാം.
“കൊണ്ടുനടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ”; പിണറായിയെ പരിഹസിച്ച് സതീശൻ
കൊച്ചി: “കൊണ്ടുനടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ” എന്ന ഈരടിയാണ് ഇ.പി. ജയരാജനോടു പിണറായി ചെയ്തതിന് ഏറ്റവും ചേരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നന്ദകുമാറുമായി ജയരാജനു ബന്ധമുണ്ടെന്ന് പിണറായിക്ക് അറിയാം. എന്നിട്ടാണ് മുഖ്യമന്ത്രി നന്ദകുമാറുമായുള്ള ബന്ധം തള്ളിപ്പറഞ്ഞത്. ഇതു നാടകമാണ്.

ഇ.പി. ജയരാജനും നന്ദകുമാറും തമ്മിലുള്ള ബന്ധം മാത്രമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ ജയരാജന്‍ കണ്ടതിനെയല്ല മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ കണ്ടാല്‍ എന്താ കുഴപ്പമെന്നാണു മുഖ്യമന്ത്രി ന്യായീകരിച്ചത്.

ഞാനും എത്രയോ വട്ടം അദ്ദേഹത്തെ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി പ്രഭാരിയെ കാണേണ്ട ആവശ്യം എന്തായിരുന്നു? ബിസിനസ് ഡീലാണോ പൊളിറ്റിക്കല്‍ ഡീല്‍ ആണോയെന്നു വ്യക്തമാക്കണം.

ലാവ്ലിന്‍, മാസപ്പടി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ മെസഞ്ചറായാണോ ഇ.പി. ജയരാജന്‍ ജാവദേക്കറുമായി സംസാരിച്ചത്? അതുകൊണ്ടാണ് ജയരാജന്‍- ജാവദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന്‍ തള്ളിപ്പറയാത്തത്.

സിപിഎം ജീര്‍ണതയിലേക്കാണു പോകുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ച നടത്തി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു. ‌ കൂട്ടുപ്രതിയെ ഒറ്റുകൊടുത്ത് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.

എന്തിനാണ് പ്രകാശ് ജാവദേക്കറുമായി മുഖ്യമന്ത്രിയും നേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്നു സിപിഎം വ്യക്തമാക്കണം. ഡീല്‍ എന്തായിരുന്നെന്ന് ജനങ്ങള്‍ അറിയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടത്തിപ്പിലെ വീഴ്ചയിൽ അന്വേഷണം വേണം: പ്രതിപക്ഷനേതാവ്
കൊച്ചി: സംസ്ഥാനത്ത് ഇത്രയും മോശമായ തെരഞ്ഞെടുപ്പ് മുന്പു നടന്നിട്ടില്ലെന്നും ഇക്കാര്യത്തിൽ കമ്മീഷന്‍ പൂര്‍ണ പരാജയമായെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മനഃപൂര്‍വമായി വോട്ടിംഗ് വൈകിച്ചതാണോയെന്ന് അന്വേഷിക്കണം.

രണ്ടു വോട്ടുകള്‍ക്കിടയിലുണ്ടായ കാലതാമസം ചില ബൂത്തുകളില്‍ മാത്രമുണ്ടായത് എന്തുകൊണ്ടാണ്? പോളിംഗ് രാത്രി പത്തുവരെ നീളാനുള്ള കാരണമെന്താണ്?

സംസ്ഥാനത്ത് വ്യാപകമായി വോട്ടിംഗ് മെഷീനുകള്‍ കേടാകുന്ന സാഹചര്യവുമുണ്ടായി. അതു നന്നാക്കാനെടുത്ത സമയമെങ്കിലും പോളിംഗില്‍ നീട്ടിക്കൊടുക്കണമായിരുന്നു. ചില സ്ഥലങ്ങളില്‍ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല.

ഇക്കാര്യങ്ങളെല്ലാം അതത് സമയത്ത് അറിയിച്ചിട്ടും തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായില്ല. ഡബിള്‍ വോട്ടിംഗിന്‍റെയും മരിച്ചവരുടെ പേര് ഒഴിവാക്കാത്തതിന്‍റെയും ഉത്തരവാദിത്തം തെരഞ്ഞെടുപ്പു കമ്മീഷനാണെ ന്നും സതീശൻ പറഞ്ഞു.

യുഡിഎഫ് 20 ലും ജയിക്കും

കേരളത്തിൽ ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു സീറ്റിലെങ്കിലും ജയിക്കുമെന്ന് പറയാന്‍ സിപിഎമ്മിനോ ബിജെപിക്കോ സാധിക്കുമോ? യുഡിഎഫ് ജയിക്കുന്നത് അതിന്‍റെ ടീം വര്‍ക്കിലായിരിക്കും.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുമുതല്‍ യുഡിഎഫില്‍ ഒരു അപസ്വരവും ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
യുഎസില്‍ കാറപകടം; നാലംഗ കുടുംബം മരിച്ചു
പത്തനംതിട്ട: യുഎസിലെ കലിഫോര്‍ണിയയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു.

സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥരായ പത്തനംതിട്ട കൊടുമണ്‍ ചെറുകര തരുണ്‍ ജോര്‍ജ്, ഭാര്യ റിന്‍സി, സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കള്‍ എന്നിവരാണു ബുധനാഴ്ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്‍റണ്‍ നഗരത്തിലുണ്ടായ അപകടത്തില്‍ മരിച്ചത്.

ചെന്നൈ അണ്ണാനഗര്‍ ഈസ്റ്റില്‍ താമസിക്കുന്ന കൊടുമണ്‍ സ്വദേശികളായ ജോര്‍ജ് സി. ജോര്‍ജ് (ജോര്‍ജി)-അനിത ദമ്പതികളുടെ മകനാണു തരുണ്‍. ഇവര്‍ സഞ്ചരിച്ച ഇലക്‌ട്രിക് കാര്‍ പോസ്റ്റില്‍ ഉരസിയ ശേഷം മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കാര്‍ കത്തി നശിച്ചു.
രാഹുലിനെതിരേ വിവാദ പരാമർശം: അൻവറിനെതിരേ ജാമ്യമില്ലാ വകുപ്പും
മണ്ണാർക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം എംഎൽഎ പി.വി. അൻവറിനെതിരേ നാട്ടുകൽ പോലീസ് കേസെടുത്തു.

എറണാകുളം സ്വദേശിയായ അഡ്വ. എം. ബൈജു നോയൽ നല്കിയ പരാതിയിൽ മണ്ണാർക്കാട് കോടതിയുടെ നിർദേശമനുസരിച്ചാണ് പോലീസ് നടപടി സ്വീകരിച്ചത്.

ഐപിസി 153 (എ-1), ജനപ്രാതിനിധ്യനിയമം 125 വകുപ്പുകൾപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 153 എ-1 ജാമ്യമില്ലാ വകുപ്പാണ്. എടത്തനാട്ടുകരിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നതുൾപ്പെടെയുള്ള വിവാദ പരാമർശം അൻവർ നടത്തിയത്.
ജാവദേക്കറുമായി മുഖ്യമന്ത്രിക്ക് നേരത്തേ ബന്ധമുണ്ട്: സുധാകരന്‍
കണ്ണൂര്‍: ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ട വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയും ആരോപണവുമായി കെ. സുധാകരന്‍. പ്രകാശ് ജാവദേക്കർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് തനിക്കറിയില്ല.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ ബന്ധമുണ്ട്. ഒരു പൊതുപരിപാടിയില്‍ വച്ചാണ് പ്രകാശ് ജാവദേക്കറെ കണ്ടുമുട്ടിയതെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. അത് ഏതു പരിപാടി ആണെന്ന് ആര്‍ക്കെങ്കിലും അറിയാമോ.

പ്രകാശ് ജാവദേക്കറും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന ഒരു പൊതുപരിപാടി ജനങ്ങളും മാധ്യമങ്ങളുമെല്ലാം അറിയില്ലേ. അത്രയും രഹസ്യമായാണ് കൂടിക്കാഴ്ച നടത്തിയത്.

ഇതിനെല്ലാം പിന്നില്‍ ഒരു രാഷ്‌‌ട്രീയ അന്തര്‍ധാരയുണ്ട്. സ്വന്തം കുടുംബത്തെയും താത്പര്യത്തെയും സംരക്ഷിക്കാന്‍ ബിജെപിയുടെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം
ഡി. ദിലീപ്

തിരുവനന്തപുരം: പിടിവിട്ടു കുതിക്കുന്ന കൊടുംചൂടിൽ കേരളം വെന്തുരുകുന്പോൾ തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഉഷ്ണതരംഗം സ്ഥിരീകരിച്ചു. വോട്ടെടുപ്പു ദിനമായ വെള്ളിയാഴ്ചയാണ് കേരളത്തിലാദ്യമായി പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

ജില്ലയിൽ ഇന്നലെയും ചൂടിന്‍റെ കാഠിന്യമേറ്റുന്ന ഇതേ കാലാവസ്ഥാ പ്രതിഭാസം സ്ഥിരീകരിച്ചു. ബുധനാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം തുടരാനും കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗം അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രതിദിനം രേഖപ്പെടുത്തുന്ന കൂടിയ താപനിലയുടെ ദീർഘകാല ശരാശരിക്കും മുകളിൽ, 4.5 ഡിഗ്രി സെൽഷസ് വരെ താപനിലയിൽ വർധനയുണ്ടാകുന്പോഴാണ് കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. പാലക്കാട് ജില്ലയിലെ കൂടിയ പകൽ താപനില വേനൽക്കാലത്ത് ശരാശരി 36-37 ഡിഗ്രിയാണ്. ഇതിൽനിന്നും വലിയ വർധനയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായിരിക്കുന്നത്.

ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയ കൂടിയ താപനില 41.4 ഡിഗ്രി സെൽഷസാണ്. വേനൽ കടുത്തതോടെ ഈ മാസം ആദ്യം മുതൽ തന്നെ പാലക്കാട്ട് കൂടിയ താപനില പല ദിവസങ്ങളിലും 40 ഡിഗ്രിക്ക് അടുത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി താപനില 41 ഡിഗ്രിക്കും മുകളിലേക്കുയർന്നത്. അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ജില്ലയിൽ നിലവിലുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒന്നിലേറെ ജില്ലകളിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചാൽ അതിന്‍റെ ആഘാതം കേരളത്തിലെ മുഴുവൻ ജില്ലകളിലും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളം മുഴുവൻ ഉഷ്ണതരംഗം നിലനിൽക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിക്കും.

പാലക്കാടിനൊപ്പം ചൂട് പിടിക്കുന്ന തൃശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത പ്രവചിക്കപ്പെട്ടതോടെ ഈ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്നാണ് സൂചന. 2016 ൽ ഒറ്റപ്പെട്ട ദിവസങ്ങളിൽ സമാനമായ സാഹചര്യം ഉണ്ടായെങ്കിലും നീണ്ടു നിൽക്കാത്തതു കാരണം ഉഷ്ണതരംഗം പ്രഖ്യാപിച്ചിരുന്നില്ല.

ഇക്കുറി പാലക്കാട് പക്ഷേ ചൂട് കുത്തനെ ഉയരുന്നത് തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള കണക്കുകളും നിഗമനത്തിന് പിൻബലമേകുന്നുണ്ട്.

ഈ കണക്കുകൾ പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിലെ ഏഴിടങ്ങളിൽ പകൽതാപനില 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. അടയ്ക്കപുതൂരിൽ 40.1 ഡിഗ്രിയും കൊല്ലങ്കോട് 42.7 ഡിഗ്രിയും മലന്പുഴയിൽ 42.9 ഡിഗ്രിയും മംഗളം ഡാം പരിസരത്ത് 40.5 ഡിഗ്രിയും മങ്കരയിൽ 43.4 ഡിഗ്രിയും മണ്ണാർക്കാട് 41.9 ഡിഗ്രിയും ഒറ്റപ്പാലത്ത് 42.3 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.
സ്ലീപ്പര്‍ ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു; യുവാവ് മരിച്ചു
കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കു പോയ കര്‍ണാടക സ്ലീപ്പര്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കൊട്ടുക്കല്‍ ആലംകോട് മനു ഭവനില്‍ മോഹന്‍ദാസിന്‍റെ മകന്‍ അമല്‍ (28) ആണ് മരിച്ചത്.

കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപം ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് കെഎ 51 എഎച്ച് 4819 എസി സ്ലീപ്പര്‍ കോഹിനൂര്‍ ബസ് അപകടത്തില്‍പ്പെട്ടത്.

ബസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് അറിയുന്നത്. അമല്‍ ബസിനടിയില്‍പ്പെട്ടു പോകുകയായിരുന്നു. കൈ മുഴുവനും ബസിന് പുറത്തും ശരീരം ബസിനടിയിലുമായിരുന്നു.

ബസിന്‍റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് അമലിനെ പുറത്തെടുത്തത്. മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴിമധ്യേമരിച്ചു. പരിക്കേറ്റ രണ്ട് കര്‍ണാടക സ്വദേശികളുള്‍പ്പെടെയുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ബസില്‍ 27 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പോലീസും മീഞ്ചന്ത അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പുൽപ്പള്ളിയിൽ കടുവ ആക്രമണം: രണ്ട് പശുക്കിടാങ്ങൾ ചത്തു
വയനാട്: പുൽപ്പള്ളിയിലെ മുള്ളൻകൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിനു സമീപം കൊളവള്ളിയിൽ കടുവ ആക്രമണത്തിൽ രണ്ടു പശുക്കിടാങ്ങൾ കളപ്പുരയ്ക്കൽ ജോസഫിന്‍റെ ഒന്നര വയസുള്ള പശുക്കുട്ടികളെയാണ് കടുവ പിടിച്ചത്.

കൃഷിയിടത്തിൽ മേയാൻ വിട്ട പശുക്കിടാങ്ങൾ ഇന്നലെ ഉച്ചയോടെ കന്നാരംപുഴയിൽ വെള്ളം കുടിക്കാനെത്തിയപ്പോഴായിരുന്നു കടുവ ആക്രമിച്ചത്. ആദ്യം പിടിച്ച പശുക്കിടാവിനെ കടുവ വലിച്ചിഴച്ച് പുഴയ്ക്ക് അക്കരെ എത്തിച്ചെങ്കിലും ജോസഫ് ഒച്ചയിട്ടപ്പോൾ വിട്ടു.

പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റൊരു കിടാവിനെ പിടിച്ചു. ജോസഫ് വീണ്ടും ഒച്ചവച്ചപ്പോൾ കിടാവിനെ ഉപേക്ഷിച്ച് കടുവ പുഴയ്ക്ക് അക്കരെ കർണാടക വനത്തിൽ മറഞ്ഞു.
ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയുമായി ചർച്ച നടത്തിയതിന്‍റെ പേരിൽ ഇ.പി. ജയരാജനെതിരേ നടപടി ഉണ്ടാകില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടന്നത്. ജയരാജനെതിരേ നടപടിയെടുത്താൽ കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തും.

ബിജെപിയുമായി സിപിഎമ്മിന്‍റെ ബന്ധം നേരത്തേ തുടങ്ങിയതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് തുടർഭരണം നേടിയത്.

ജാവദേക്കറുമായി ചർച്ച നടത്തിയെന്ന ജയരാജന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഗുണം ചെയ്തതായാണ് തങ്ങളുടെ വിലയിരുത്തലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ജഗതി ശ്രീകുമാറിന് ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് സമ്മാനിച്ചു
തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാൾ രാജ്ഭവന്‍റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ. സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി സമ്മാനിച്ചു.

കലാ-സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് രാജ്ഭവൻ ആസ്ഥാനമായി രൂപം നൽകിയ കലാക്രാന്തി മിഷന്‍റെ ഭാഗമായി ഏർപ്പെടുത്തിയതാണ് 50,000 രൂപയും കീർത്തിപത്രവും ഫലകവുമുൾപ്പെട്ട ദേശീയ പുരസ്കാരം.

യേശുദാസിന്‍റെ പാട്ട് എന്നപോലെ ദൃശ്യമാധ്യമങ്ങളിൽ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ് പറഞ്ഞു. ജഗതി ശ്രീകുമാർ സാംസ്കാരിക കേരളത്തിന്‍റെ, വിശേഷിച്ച് ചലച്ചിത്രമേഖലയുടെ പുരോഗതിക്കു നൽകിയ സംഭാവനകൾ അളവറ്റതാണെന്ന് അദ്ദേഹം കീർത്തിപത്രത്തിൽ പരാമർശിച്ചു.

ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാർ, മകൻ രാജ്‌കുമാർ, മരുമകൾ ശ്രീകല, ചെറുമക്കളായ ജഗൻരാജ്, അനുഗ്രഹ, ജൂണിയർ പി.സി.ജോർജ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്കാരം കൈമാറിയത്.
കാഫിര്‍ പ്രചാരണം നടത്തിയത് യുഡിഎഫ്: കെ.കെ. ശൈലജ
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ വര്‍ഗീയസന്ദേശം പ്രചരിപ്പിച്ച സംഭവത്തിനു പിന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെയെന്നു വിശ്വസിക്കുന്നതായി വടകരയിലെ എല്‍ഡിഎഫ്.സ്ഥാനാര്‍ഥി കെ.കെ. ശൈലജ.

കാഫിറായ കെ.കെ. ശൈലജയ്ക്ക് വോട്ട് ചെയ്യരുത് എന്ന ഓഡിയോ സന്ദേശവും സാമൂഹ്യമാധ്യമ പോസ്റ്റുകളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. അത്തരം പോസ്റ്റുകള്‍ വന്ന പേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കൈയിലുണ്ട്.

വിശദമായ പരിശോധനയില്‍ അവ യുഡിഎഫ് പ്രവര്‍ത്തകരുടെ പേജുകളാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ആ സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അങ്ങനെയെങ്കില്‍ ഷാഫി തന്നെ അത് തെളിയിക്കട്ടെയെന്നും കെ.കെ. ശൈലജ പറഞ്ഞു.ഇത്രയും തരംതാണ ഒരു സന്ദേശം പ്രചരിപ്പിച്ചു എന്നത് ദൗര്‍ഭാഗ്യകരമാണ്. അത് വ്യാജമാണെന്ന് തെളിയിച്ചാല്‍ യുഡിഎഫിനു തന്നെയാണു നല്ലത്.

സൈബര്‍ കേസ് ആയതുകൊണ്ടുതന്നെ അന്വേഷിച്ച് പ്രതിയെ കണ്ടെത്താന്‍ സമയമെടുക്കും. സംഭവം വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും ഞാന്‍ ആരോപണം തള്ളിക്കളഞ്ഞില്ല എന്നാണ് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത് തെറ്റാണ്; സംഭവം വ്യാജമാണെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും ശൈലജ പറഞ്ഞു.
ശൈലജയ്ക്ക് മറുപടിയുമായി ഷാഫി
കോഴിക്കോട്: വടകരയിലുണ്ടായ വർഗീയ ആരോപണത്തിന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ രംഗത്ത്. കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണ്. വ്യാജമായി സൃഷ്ടിച്ച സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് തനിക്കെതിരേ പ്രചാരവേല ആരംഭിച്ചതെന്നും ഷാഫി പറ ന്പിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എതിർസ്ഥാനാർഥിയായ ശൈലജയുടെ പല കമന്‍റുകളും തരംതാഴ്ന്നതാണെന്ന് ഷാഫി കുറ്റപ്പെടുത്തി. വ്യാജമായി സൃഷ്ടിച്ച മെസേജാണെന്ന് കൃത്യമായി മാധ്യമങ്ങൾക്ക് മുൻപാകെ ബോധ്യപ്പെടുത്തിയിട്ടും ചോദിക്കുകയാണ് ഞാൻ കാഫിർ എന്ന് വിളിച്ചതിനെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന്. കാഫിര്‍ എന്നു പറഞ്ഞുകൊണ്ടിരിക്കാൻ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വ്യാജനിര്‍മിതികള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ഷാഫി ആരോപിച്ചു.

ഫെയ്ക്കായ ഒന്നിന് താനെന്തിന് മറുപടി പറയണം. എതിർസ്ഥാനാർഥിയുടെ ഇത്തരം പ്രസ്താവനകൾ ബോധപൂർവമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഈ പോസ്റ്റിട്ടവരിൽ പലരും കാര്യം ബോധ്യപ്പെട്ടപ്പോൾ ഡിലീറ്റ് ചെയ്തു. ഇതിൽനിന്നും വസ്തുതകൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് മനസിലാക്കാം. എന്നാൽ അപ്പോഴും എതിർസ്ഥാനാർഥി ചോദ്യങ്ങൾ ആവർത്തിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കൃത്യമായ രാഷ്‌ട്രീയമാണ് പറയേണ്ടത്.

വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ അനുഭവം അല്ല. ഇല്ലാത്ത സ്ക്രീൻ ഷോട്ട് സംബന്ധിച്ച ചർച്ചയുണ്ടാക്കുകയാണ് അവസാനനിമിഷത്തിൽ ചെയ്തത്. വടകരയിൽ പോളിംഗ് നടത്തിപ്പിൽ വീഴ്ചയുണ്ടായതായും ഷാഫി ആരോപിച്ചു. ഈ വിഷയത്തിൽ ഇലക്‌ഷൻ കമ്മീഷനു പരാതി നൽകിയതായും ഷാഫി പറഞ്ഞു.
ജയരാജനിൽ ഒതുങ്ങുന്നതല്ല സിപിഎമ്മിന്‍റെ ബിജെപി ബാന്ധവം: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനിൽ മാത്രം ഒതുങ്ങുന്നതല്ല സിപിഎമ്മിന്‍റെ ബിജെപി ബാന്ധവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത് ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ തെറ്റില്ലെന്നാണ്. താനും ജാവദേക്കറിനെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സിപിഎം പറയുന്നത് ആ കൂടിക്കാഴ്ച ഗുരുതരമായ തെറ്റാണെന്നാണ്.

ജയരാജൻ കണ്ടത് തെറ്റാണെങ്കിൽ മുഖ്യമന്ത്രി കണ്ടതും തെറ്റാണ്. ഈ കൂടിക്കാഴ്ചയ്ക്കു ഡീൽ ഉണ്ടെന്നുള്ളത് വ്യക്തമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
""പദ്മജ പ്രവചിച്ച് സമാധാനമടയട്ടെ‌'' കെ. മുരളീധരൻ
തൃശൂർ: തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കുമെന്ന പദ്മജ വേണുഗോപാലിന്‍റെ പ്രവചനത്തെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർഥിയും പദ്മജയുടെ സഹോദരനുമായ കെ. മുരളീധരൻ. പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്നു മുരളി പരിഹസിച്ചു. പദ്മജയ്ക്കുതന്നെ എവിടെയും ജയിക്കാൻ കഴിഞ്ഞിട്ടില്ല, അങ്ങനെയുള്ളവരല്ലേ പ്രവചിക്കുന്നതെന്നും മുരളി പറഞ്ഞു.

തൃശൂർ നഗരത്തിൽ കോണ്‍ഗ്രസിൽനിന്ന് ചിലർ ബിജെപിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവർത്തകർക്ക് അതിനെ നല്ലരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂർണമായി ഉണർന്നു പ്രവർത്തിച്ചു. ഏതെങ്കിലും സ്ഥലത്തു പിന്നാക്കം പോയെങ്കിൽ കർശനനടപടി സ്വീകരിക്കുമെന്നു മുരളീധരൻ പറഞ്ഞു. പ്രിസൈഡിംഗ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിംഗ് ശതമാനം കുറയാൻ കാരണമായതായി മുരളി കുറ്റപ്പെടുത്തി.

ഒന്നാം പ്രതി തെരഞ്ഞെടുപ്പു കമ്മീഷനാണ്. ബിജെപി-സിപിഎം ഡീൽ നടന്നിട്ടുണ്ട്. ഇ.പി. ജയരാജൻ-ബിജെപി ചർച്ച അതിന്‍റെ ഭാഗമാണ്. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട് എന്നതു യാഥാർഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്കു വോട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ സിപിഎമ്മുകാരല്ല, ബിജെപിക്കാരാണ് കള്ളവോട്ട് ചെയ്തതെന്നും മുരളീധരൻ ആരോപിച്ചു. ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ട് നടന്നത്. ഇതിൽ പരാതി നൽകിയപ്പോൾ കള്ളവോട്ടിനു നല്ല സർട്ടിഫിക്കറ്റാണ് ബിഎൽഒമാർ നൽകിയത്.

തൃശൂരിലൊന്നും കാശ് കൊടുത്തു വോട്ടു വാങ്ങുന്ന ഏർപ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്‌ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബിജെപി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.

ബിജെപി തൃശൂരിൽ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാൽ അവർ രണ്ടാംസ്ഥാനത്തു വന്നാൽ അതിനു മുഖ്യമന്ത്രിയായിരിക്കും ഉത്തരവാദിയെന്നും മുരളീധരൻ പറഞ്ഞു.
ചരിത്രമെല്ലാം പറഞ്ഞാൽ പദ്മജ വേണുഗോപാൽ പുറത്തിറങ്ങി നടക്കില്ല: ഉണ്ണിത്താൻ
കാസർഗോഡ്: തെരഞ്ഞെടുപ്പു പ്രചാരണവേദിയിൽ തനിക്കെതിരെ രൂക്ഷവിമർശനം നടത്തിയ പദ്മജ വേണുഗോപാലിനെതിരേ ആഞ്ഞടിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. പത്മജ താനുമായി പരസ്യസംവാദത്തിന് തയാറായാൽ 1973 മുതലുള്ള ചരിത്രമെല്ലാം താൻ വെളിപ്പെടുത്താമെന്നും പിന്നെ പദ്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ആദ്യം ബിജെപിയിൽ ചേരുന്നത് രാജ്മോഹൻ ഉണ്ണിത്താനായിരിക്കുമെന്ന പദ്മജയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി തന്‍റെ അച്ഛൻ കെ. കരുണാകരനല്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. പദ്മജയുടെ പൂർവകാല ചരിത്രം പുറത്തുവന്നാൽ കരുണാകരന്‍റെ ആത്മാവ് പോലും പൊറുക്കില്ല. എംപി ആയാലും അല്ലെങ്കിലും മരിക്കുന്നതുവരെ താൻ കോൺഗ്രസ് പാർട്ടി വിടില്ല.

65 വയസ് വരെ ഈ പാർട്ടി എനിക്കൊന്നും തന്നിരുന്നില്ലല്ലോ. എന്നിട്ടും ഞാൻ ഒരിടത്തും പോയില്ല. ഇപ്പോൾ എനിക്ക് പാർട്ടി എല്ലാം തന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൂർണ സംതൃപ്തനാണെന്നും ഇനിയൊന്നും കിട്ടണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടത് ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ചർച്ച ചെയ്യാനായിരിക്കുമെന്നും ഉണ്ണിത്താൻ പരിഹസിച്ചു.

തെരഞ്ഞെടുപ്പിൽ പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെന്ന് ഉണ്ണിത്താൻ പറഞ്ഞു. എത്ര കള്ളവോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിനെങ്കിലും താൻ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയം കളിച്ച ജില്ലാ പോലീസ് മേധാവിയെ മാറ്റണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
99 ശതമാനം ബൂത്തിലും രാത്രി എട്ടോടെ വോട്ടെടുപ്പു പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളിൽ 99 ശതമാനം എണ്ണത്തിലും രാത്രി എട്ടോടെ വോട്ടെടുപ്പ് പൂർത്തിയാക്കാനായെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. 95 ശതമാനത്തിലും വൈകുന്നേരം ആറോടെ വോട്ടെടുപ്പ് പൂർത്തിയാക്കാനായി. വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്.

വൈകുന്നേരം അഞ്ചിനുശേഷം വടകരയിലെ ചില ബൂത്തുകളിൽ കൂടുതൽ വോട്ടർമാർ എത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ജാഗ്രത കാണിച്ചതാണ് കൂടുതൽ സമയമെടുക്കാൻ കാരണം.

ഉദ്യോഗസ്ഥ വിന്യാസത്തിൽ ബാഹ്യഇടപെടൽ പൂർണമായി ഒഴിവാക്കാൻ ഇക്കുറി ആദ്യമായി നവീനരീതിയാണ് അവലംബിച്ചത്. ഓർഡർ സോഫ്റ്റ് വെയർ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരിൽ മുൻപരിചയമുള്ളവരും ഇല്ലാത്തവരുമുണ്ട്.

ആവശ്യമായ പരിശീലനം നൽകിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. പ്രതികൂല കാലാവസ്ഥയും രാഷ്‌ട്രീയസാഹചര്യങ്ങളും പരിഗണിക്കുന്പോൾ മികച്ച പോളിംഗാണ് സംസ്ഥാനത്ത് നടന്നത്.

വോട്ടിംഗ് യന്ത്രങ്ങളുടെ പ്രകടനം വിശകലനം ചെയ്യുന്പോൾ മുൻതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കുറ്റമറ്റ പ്രവർത്തനമായിരുന്നു ഇവിഎമ്മുകളുടേത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർനിരക്ക്.

എന്നാൽ ഇക്കുറി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോൾ യൂണിറ്റ് എന്നിവയിൽ 0.44 ശതമാനം യൂണിറ്റുകൾക്കും വിവിപാറ്റുകളിൽ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായത്. അവ നീക്കിയതായും സഞ്ജയ് കൗൾ പറഞ്ഞു.
മുഴുവൻ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും പ്രൊട്ടക്‌ഷൻ അനുവദിക്കണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
കൊച്ചി: കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും അധ്യാപകർക്ക് പ്രൊട്ടക്‌ഷൻ അനുവദിക്കണമെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നിലവിൽ 2015 വരെ സർവീസിൽ കയറിയവർക്കാണു പ്രൊട്ടക്‌ഷൻ ആനുകൂല്യമുള്ളത്.

വിദ്യാർഥികളുടെ കുറവുമൂലം ജോലി നഷ്‌ടപ്പെടുന്ന അധ്യാപകരുടെ സ്ഥിതി ദയനീയമാണ്. വർഷങ്ങളായി ജോലി ചെയ്തു ശമ്പളമില്ലാതെ വരുന്ന അധ്യാപകരും ധാരാളമുണ്ട്. 2016ൽ സർവീസിൽ കയറിയവർക്കെല്ലാം നോഷണലായിട്ടാണ് അംഗീകാരം നൽകിയിട്ടുള്ളത്. പ്രൊട്ടക്‌ഷൻ ആനുകൂല്യം അടിയന്തരമായി പ്രഖ്യാപിച്ച് ഈ മേഖലയിലുള്ള പ്രതിസന്ധി പരിഹരിക്കണം.

കുട്ടികളുടെ കുറവുമൂലം ജോലി നഷ്‌ടപ്പെടുന്ന അധ്യാപകർ ഓരോ വർഷവും കൂടിവരികയാണ്. കഴിഞ്ഞ വർഷം ആറാം പ്രവൃത്തിദിനം കുട്ടികളുടെ എണ്ണം കണക്കാക്കി തസ്തിക നിർണയം നടത്തിയിരുന്നത് സർക്കാർ ഒഴിവാക്കി.

എപ്പോൾ കുട്ടികൾ ടിസി വാങ്ങി പോയാലും ഫിക്സേഷൻ മാനദണ്ഡമാക്കി അധ്യാപകരുടെ ജോലി നഷ്‌ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് സർവീസിൽ കയറിയ മുഴുവൻ അധ്യാപകർക്കും പ്രൊട്ടക്‌ഷൻ പ്രഖ്യാപിച്ച് ജോലിസ്ഥിരത ഉറപ്പാക്കണമെന്നും ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.

കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് യോഗം ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്‍റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. വർഗീസ്, ഡയറക്ടർ ഫാ. ആന്‍റണി അറയ്ക്കൽ, ട്രഷറർ മാത്യു ജോസഫ്, കോർപറേറ്റ് മാനേജർ ഫാ. ഡയ്സൺ യേശുദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിംഗിനിടെ ചങ്ങനാശേരി സ്വദേശിനിയായ അധ്യാപിക മരിച്ചു
ചങ്ങനാശേരി: തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിംഗിനിടെ ചങ്ങനാശേരി സ്വദേശിനി അധ്യാപിക മരിച്ചു. ചീരംചിറ ഗവ. യുപി സ്‌കൂള്‍ പ്രാധാനാധ്യാപിക പെരുമ്പനച്ചി കരിപ്പാശേരി കെ.എസ്. മാത്യുവിന്‍റെ ഭാര്യ റാണി മാത്യു(54) വാണ് മരിച്ചത്. തായ്‌ലന്‍ഡിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

തായ്‌ലന്‍ഡിലെ പട്ടായയില്‍ ഭര്‍ത്താവിനോടൊപ്പം ഫാമിലി ടൂറിനു പോയതാണ് റാണി. പാരാഗ്ലൈഡിംഗിനിടെ അബോധാവസ്ഥയിലാകുകയായിരുന്നവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മക്കള്‍: ആല്‍വിൻ ‍(കാനഡ), നവീന്‍, ദീപക്.
സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പൂർത്തിയായതിനു പിന്നാലെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്‍റെ പ്രത്യേക അനുമതി വേണമെന്നാണു നിർദേശം.

സാന്പത്തിക വർഷാരംഭത്തിൽ തന്നെ ഒരു ലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത് ആദ്യമാണ്.
കഴിഞ്ഞ ഏപ്രിലിൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

അന്ന് അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്കാണ് ധനവകുപ്പിന്‍റെ അനുമതി ഏർപ്പെടുത്തിയത്. ഒരു ലക്ഷം രൂപയ്ക്കുള്ള ബില്ലുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ജീവനക്കാരുടെ ശന്പളവും പെൻഷനും മുടങ്ങാതിരിക്കുന്നതിന്‍റെ കരുതൽ നടപടിയുടെ ഭാഗമാണെന്നാണു ധനവകുപ്പ് അധികൃതർ നൽകുന്ന സൂചന.

37,500 കോടി രൂപ ഈ സാന്പത്തിക വർഷം കടമെടുക്കാനാകും. എന്നാൽ, കിഫ്ബിയും പെൻഷൻ കന്പനിയും കടമെടുത്ത തുക വെട്ടിച്ചുരുക്കിയാൽ കടമെടുപ്പു പരിധിയിൽ കുറവുണ്ടാകും.
സാന്പത്തിക വർഷത്തിന്‍റെ ആദ്യം തന്നെ 2000 കോടി കടമെടുത്തിരുന്നു. ഇനി ഒരു 5,000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ അനുമതി ചോദിച്ചെങ്കിലും 3000 കോടിയുടെ അനുമതിയാണ് കേന്ദ്രം നൽകിയത്.
സംസ്ഥാനത്തെ ഉയർന്ന നാക് സ്കോറോടെ ന്യൂമാൻ കോളജിന് എപ്ലസ്പ്ലസ് നേട്ടം
തൊടുപുഴ: സംസ്ഥാനത്തെ ഉയർന്ന നാക് സ്കോറായ 3.7 നേടി തൊടുപുഴ ന്യൂമാൻ കോളജ് എ പ്ലസ്പ്ലസ് നേട്ടം സ്വന്തമാക്കിയതായി പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ്, ബർസാർ ഫാ. ബെൻസണ്‍ ആന്‍റണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പഠ്യേതര പ്രവർത്തനങ്ങളുടെ ഗുണമേൻമ, സാമൂഹിക പ്രസക്തി, വിദ്യാർഥികളുടെ സമഗ്രവികസനത്തിനായി തയാറാക്കിയിട്ടുള്ള സജ്ജീകരണങ്ങൾ, പഠനാന്തരീക്ഷം, ഗവേഷണരംഗത്തെ നേട്ടങ്ങൾ, കലാകായിക മേഖലയിലെ നേട്ടങ്ങൾ, പൂർവ വിദ്യാർഥി-അധ്യാപക ബന്ധങ്ങൾ, എൻഎസ്എസ്, എൻസിസി, പരിസ്ഥിതി സൗഹാർദം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ദേശീയ തലത്തിലുള്ള ഗുണമേൻമയുടെ അംഗീകാരമായ എപ്ലസ്പ്ലസ് കോളജിന് ലഭ്യമായതെന്നും കോളജ് അധികൃതർ പറഞ്ഞു.

1964-ൽ 400 ഓളം വിദ്യാർഥികളുമായി ജൂണിയർ കോളജായി പ്രവർത്തനം ആരംഭിച്ച ന്യൂമാനിൽ നിലവിൽ 2000-ത്തോളം പേർ പഠിക്കുന്നുണ്ട്. 15 ബിരുദകോഴ്സുകളും എട്ട് ബിരുദാനന്തര കോഴ്സുകളും മൂന്നു ഗവേഷണ കേന്ദ്രങ്ങളുമായി ഗുണമേൻമയുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങളാണ് ഇവിടെ നടത്തിവരുന്നത്.

പരിസ്ഥിസൗഹൃദ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന്‍റെ ഭാഗമായി ലഭിച്ച സ്വച്ഛഭാരത് അവാർഡ്, ഷെയർ എ ബ്രഡ് പദ്ധതിക്ക് ലഭിച്ച ദേശീയപുരസ്കാരം, ദേശീയ തലത്തിൽ നടപ്പാക്കിയ സ്ട്രൈഡ് പദ്ധതി, ഹരിത കാന്പസ് അവാർഡ് എന്നിവയെല്ലാം കോളജിനെ മികവുറ്റതാക്കുന്നു.

കായികമേഖലയിൽ വിദ്യാർഥികൾക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ച ഇൻഡോർ സ്റ്റേഡിയം, മികച്ച പരിശീലന സൗകര്യങ്ങൾ എന്നിവ വിവിധ മേഖലകളിലുള്ള കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നു.

ഇതിനു പുറമേ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ ഇവിടുത്തെ ഗവേഷണ മേഖല കൈവരിച്ചിട്ടുണ്ട്.
അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി–ജിയോസ്പേഷ്യൽ ഹാക്കത്തൺ
തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐഐടി ബോംബെ അഖിലേന്ത്യാ തലത്തിൽ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി-ജിയോസ്പേഷ്യൽ ഹാക്കത്തൺ സംഘടിപ്പിക്കുന്നു.

സംസ്ഥാന സർക്കാർ സ്ഥാപനമായ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ കേന്ദ്രത്തിന്‍റെയും (ഐസിഫോസ്) ഐഐടി തിരുപ്പതിയുടെയും പങ്കാളിത്തത്തോടെയാണ് ഐഐടി ബോംബെ-ഫോസീ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.

വിദ്യാർഥികൾക്കും ഐഒടി, ജിയോസ്പേഷ്യൽ വിദഗ്ധർക്കും പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും കഴിവ് തെളിയിക്കാനും ഐഒടി-ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ചു വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള അവസരം ഒരുക്കുകയാണ് ഹാക്കത്തണിന്‍റെ ലക്ഷ്യം.

വിജയികൾക്ക് നേരിട്ട് ഐഐടി ബോംബെ നടത്തുന്ന വിവിധ ഫെല്ലോഷിപ്പ് / ഇന്‍റേൺഷിപ്പ് തുടങ്ങിയവയിലേക്ക് മുൻഗണന ലഭിക്കും.

ഹാക്കത്തണിന്‍റെ ഉദ്ഘാടനം 29ന് ഉച്ചയ്ക്ക് 2.30ന് കാര്യവട്ടം സ്പോർട്സ് ഹബ്ബിലുള്ള ഐസിഫോസിൽ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം. ജി. രാജമാണിക്യം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://iot-gis-hackathon.fossee.in/home#about.
വാസ്കുലർ, ഇന്‍റർവെൻഷണൽ റേഡിയോളജി സമ്മേളനത്തിനു തുടക്കം
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഓഫ് വാസ്‌കുലർ ആൻഡ് ഇന്‍റർവെൻഷണൽ റേഡിയോളജി (ഐഎസ്‌‌വിഐആർ) കേരള ചാപ്റ്റർ വാർഷിക സമ്മേളനം കൊച്ചിയിൽ തുടങ്ങി.

കീറിമുറിക്കൽ ഇല്ലാതെ ഹൃദയത്തിലെയും രക്തക്കുഴലുകളിലെയും വിദഗ്ധ ശസ്ത്രക്രിയകൾ നടത്തുന്ന പ്രമുഖ ഇന്‍റർവെൻഷണൽ റേഡിയോളജി, വാസ്കുലർ സർജറി വിദഗ്ധരുടെ പ്രത്യേക സമ്മേളനമാണിത്.

കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി.

ഐഎസ്‌വിഐആർ കേരള ചാപ്റ്റർ ഓർഗനൈസിംഗ് ചെയർമാനും പ്രസിഡന്‍റുമായ ഡോ. സന്തോഷ് ജോസഫ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ലിജേഷ് കുമാർ എന്നിവർ വാസ്കുലർ ആൻഡ് ഇന്‍റർവെൻഷണൽ റേഡിയോളജിയിലെ കീറി മുറിക്കൽ ഇല്ലാത്ത ശസ്ത്രക്രിയാ നടപടിക്രമങ്ങൾ വിശദീകരിച്ചു.

ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ. എം.എം. ഹനീഷ്, ഡോ. അജിത് യാദവ്, ഡോ. സന്തോഷ് ജോസഫ്, ഡോ. ലിജേഷ് കുമാർ, ഐഎസ് വിഐആർ കേരള ചാപ്റ്റർ വൈസ് പ്രസിഡന്‍റ് ഡോ. പി.വി. രോഹിത്, ഡോ. ബ്രിജേഷ് റേ എന്നിവർ പ്രസംഗിച്ചു.

അയോർട്ടിക് ഇന്‍റർവെൻഷൻ രീതികളെക്കുറിച്ചുള്ള ശില്പശാല, ഇമേജിംഗ് സാങ്കേതികവിദ്യകൾ , സമഗ്രമായ മാനേജ്‌മെന്‍റ് പ്രോട്ടോക്കോളുകൾ തുടങ്ങിയ വിഷയങ്ങളിലെ ശാസ്ത്ര സെഷനുകൾ, ചർച്ചകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനം ഇന്നു സമാപിക്കും.
എംസിടി ആപ്പ് വഴി കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
തൃശൂർ: മൈ ക്ലബ് ട്രേഡ്സ് (എംസിടി) എന്ന ഓൺലൈൻ ആപ്പ് വഴി ജില്ലയിൽ അഞ്ചുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശി വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ(46) അറസ്റ്റിലായി. എംസിടി ഓൺലൈൻ തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

2021 മുതൽ ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കാൻ ജില്ലാ സെഷൻസ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ ജാമ്യഹർജി തള്ളിയിരുന്നു. തുടർന്ന് ഇയാൾ സുപ്രീം കോടതിയിൽ നൽകിയ ജാമ്യഹർജിയും തള്ളിയതോടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തുകൊടുത്ത് 256 ദിവസംകൊണ്ടു നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെനൽകാമെന്നു പറഞ്ഞ് ആളുകളിൽനിന്നു പണം നേരിട്ടുസ്വീകരിച്ചാണു തട്ടിപ്പു നടത്തിയിരുന്നത്. എംസിടിയിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിനു തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്.

കേരളത്തിലെ വിവിധ ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസുകൾ നടത്തി ആളുകളെ ആകർഷിച്ചാണു നിക്ഷേപം സ്വീകരിച്ചിരുന്നത്. തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം 29 കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2021 ൽ എംസിടിയുമായി ബന്ധപ്പെട്ടു കാസർഗോഡ് ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ എംസിടി എന്ന പേരുമാറ്റി എഫ്ടിഎൽ (ഫ്യൂച്ചർ ട്രേഡ് ലിങ്ക്) എന്നും ഗ്രൗൺ ബക്സ് എന്നും പേരു മാറ്റിയാണു തട്ടിപ്പ് തുടർന്നിരുന്നത്.

കേസ് പിൻവലിക്കാൻവേണ്ടി പണം നിക്ഷേപിച്ചവരുടെ മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ കാണുന്ന ഡോളറിനു പകരമായി എമർ കോയിൻ നൽകാമെന്നു വിശ്വസിപ്പിച്ചും തട്ടിപ്പ് നടത്തിയിരുന്നു.
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
തിരുവനന്തപുരം: കനത്ത ചൂടിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിന്‍റെ വിധിയെഴുത്ത് 70.35 ശതമാനത്തിലേക്കു ചുരുങ്ങി. വോട്ടെടുപ്പിലുണ്ടായ കാലതാമസത്തെ ത്തുടർന്നു പലയിടത്തും മണിക്കൂറുകൾ കാത്തുനിന്നാണു പലർക്കും വോട്ട് ചെയ്യാനായത്.

തെരഞ്ഞെടുപ്പു നടപടിക്രമം വൈകിയത് ഉദ്യോഗസ്ഥതല അനാസ്ഥയെ തുടർന്നാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷവും രംഗത്ത് എത്തിയതോടെ പുതിയ വിവാദത്തിനും അരങ്ങൊരുങ്ങി.

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 70.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്തിമമായ ഒൗദ്യോഗിക കണക്ക് പുറത്തു വരുന്നതോടെ ശതമാനത്തിൽ നേരിയ വ്യത്യാസമുണ്ടാകും.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2019ൽ 77.67 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിംഗ് രേഖപ്പെടുത്തിയത്.

കണ്ണൂർ മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ്, 75.74 ശതമാനം. തൊട്ടുപിന്നാലെ ആലപ്പുഴ, 74.37 ശതമാനം. കുറവ് പത്തനംതിട്ടയിൽ, 63.35. ജൂണ്‍ നാലിനാണ് വോട്ടെണ്ണൽ.

ഇന്നലെ വൈകുന്നേരം ആറുവരെയായിരുന്നു വോട്ടെടുപ്പ് എങ്കിലും പലയിടത്തും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നതിനാൽ ടോക്കണ്‍ നൽകി വോട്ട് ചെയ്യാൻ അവസരം നൽകുകയായിരുന്നു.

രാത്രി വൈകിയാണ് പലയിടത്തും വോട്ടെടുപ്പു നടപടികൾ പൂർത്തിയാക്കാനായത്. ഉദ്യോഗസ്ഥതല അനാസ്ഥയ്ക്കൊപ്പം ഇലക്‌ട്രോണിക്സ് വോട്ടിംഗ് മെഷീന്‍റെ താമസവും ബീപ് ശബ്ദം കേൾക്കാൻ വൈകിയതും വോട്ടിംഗ് വൈകാൻ ഇടയാക്കി. ക്യൂ മടുത്ത് ചിലയിടങ്ങളിൽ വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങിയതായി ആരോപണമുണ്ട്.

വോട്ടെടുപ്പിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. എന്നാൽ, ഒറ്റപ്പെട്ട സംഘർഷാവസ്ഥ പലയിടുത്തുമുണ്ടായി. കള്ളവോട്ടും ഇരട്ടവോട്ടും രേഖപ്പെടുത്താൻ ശ്രമിച്ച നിരവധി സംഭവങ്ങളുണ്ടായി. വോട്ടെടുപ്പുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളിലായി 11 പേർ കുഴഞ്ഞു വീണു മരിച്ചു.

രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലെയും പോളിംഗ് ബൂത്തുകളിൽ കാണാനായത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ 12.26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് സ്റ്റേഷനുകൾക്കു മുന്നിലെല്ലാം നീണ്ട ക്യൂവായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞു മൂന്നിന് വോട്ടിംഗ് ശതമാനം 50 പിന്നിട്ടു.

ലോക്സഭാ മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് ശതമാനം

ബ്രാക്കറ്റിൽ 2019ലെ പോളിംഗ് ശതമാനം

തിരുവനന്തപുരം: 66.43 (73.66)
ആറ്റിങ്ങൽ: 69.40 (74.4)
കൊല്ലം: 67.92 (74.66)
പത്തനംതിട്ട: 63.35 (74.24)
ആലപ്പുഴ: 74.37 (80.25)
മാവേലിക്കര: 65.88 (74.23)
കോട്ടയം: 65.59 (75.44)
ഇടുക്കി: 66.39 (76.34)
എറണാകുളം: 68.10 (77.63)
ചാലക്കുടി: 71.68 (80.25)
പാലക്കാട്: 72.68 (77.72)
തൃശൂർ: 72.11 (77.92)
ആലത്തൂർ: 72.66 (80.42)
മലപ്പുറം: 71.68 (75.49)
പൊന്നാനി: 67.93 (74.98)
വടകര: 73.86 (82.67)
കോഴിക്കോട്: 73.34 (81.65)
വയനാട്: 72.85 (80.33)
കണ്ണൂർ: 75.74 (83.21)
കാസർഗോഡ്: 74.28 (80.65)
ബീപ് ശബ്ദം വൈകി; നടപടി നീണ്ടു
തിരുവനന്തപുരം: വോട്ടിംഗിനായുള്ള ക്യൂ നീളാൻ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ ബീപ് ശബ്ദം വൈകിയതു പ്രധാന കാരണമായി.

വോട്ടിംഗ് മെഷീനിലെ സ്ഥാനാർഥിക്കു വോട്ട് രേഖപ്പെടുത്തിയ ശേഷം ഇതു സ്ഥിരീകരിക്കാൻ ബീപ് ശബ്ദം കേൾക്കാൻ വൈകുന്നതാണ് പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെടാൻ ഇടയാക്കിയത്.

ബീപ് ശബ്ദം കേൾക്കാൻ വൈകിയത്, ചിലയിടങ്ങളിൽ വോട്ടർമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനും ഇടയാക്കി. വോട്ട് രേഖപ്പെടുത്തിയാൽ ഏഴു സെക്കൻഡിനകം വിവിപാറ്റിൽ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടങ്ങിയ പേപ്പർ ബാലറ്റ് എത്തും. ഇതിനു തൊട്ടു പിന്നാലെ വോട്ടിംഗ് നടപടിക്രമം അവസാനിപ്പിച്ചു കൊണ്ടുള്ള ബീപ് ശബ്ദവും എത്തേണ്ടതാണ്. സാങ്കേതിക തകരാറല്ല, സെറ്റിംഗ്സിൽ ഏർപ്പെടുത്തിയ ക്രമീകരണമാണ് ചിലയിടങ്ങളിൽ ബീപ് ശബ്ദം കേൾക്കാൻ കാലതാമസം നേരിടാൻ കാരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ നൽകുന്ന സൂചന.
104-ാം വയസിലും തളരാതെ..
മരട്: വീട്ടിലെത്തിയുള്ള വോട്ടിംഗിന് അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ തന്‍റെ 104-ാം വയസിലും ചുറുചുറുക്കോടെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മരട് നിരവത്ത് റോഡില്‍ പഴമടത്തില്‍ വെറോണി മുത്തശി.

എറണാകുളം ലോകസഭാ മണ്ഡലത്തിലെ മരട് സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലെ 21-ാം നമ്പര്‍ ബൂത്തിലായിരുന്നു വിരോണിക്ക് വോട്ട്.

ഇക്കാലമത്രയും വോട്ട് ചെയ്യാനുള്ള അവസരം നഷ്‌ടപ്പെടുത്തിയിട്ടില്ലാത്ത വെറോണി വീട്ടിലെത്തിയുള്ള വോട്ടിംഗ് അവസരത്തിനായി ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിരോണിയുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നെങ്കിലും ഇത്തവണ അതിനവസരമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് വെറോണി മക്കളുടെ സഹായത്തോടെ ബൂത്തിലെത്തി വോട്ട് ചെയ്തു മടങ്ങിയത്.

വെറോണിയുടെ മാതൃക വാര്‍ത്തയായതോടെ അഭിനന്ദനങ്ങളുമായി രാഷ്‌ട്രീയ- സാമൂഹ്യ മേഖലകളില്‍നിന്നുള്ളവരെത്തി. ജനാധിപത്യത്തിന് കരുത്തു പകരാന്‍ വെറോണിയമ്മ കാണിച്ച മാതൃകയ്‍ക്ക് മരട് നഗരസഭാ ചെയര്‍മാന്‍ ആന്‍റണി ആശാംപറമ്പില്‍ ആദരവ് അര്‍പ്പിച്ചു.
പോളിംഗ് സമാധാനപരം: സഞ്ജയ് കൗൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് സമാധാനപരമാണെന്നും പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.

കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ വോട്ട് ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമായവർക്ക് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയതുകൊണ്ടാണ് ചിലയിടങ്ങളിൽ വോട്ടിംഗ് മന്ദഗതിയിലായത്.

ഗുരുതരമായ പ്രശ്നങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടിംഗ് യന്ത്രത്തിന്‍റെ ബാറ്ററി തകരാർ മൂലമാണ് ചില സ്ഥലങ്ങളിൽ വോട്ടെടുപ്പ് വൈകിയത്. കള്ളവോട്ട് നടന്നു എന്ന പരാതി അന്വേഷിച്ചെന്നും അങ്ങനെ ഉണ്ടായിട്ടില്ലെന്നും സഞ്ജയ് കൗൾ പറഞ്ഞു.
രാജ്യത്ത് തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കണം: മാർ തട്ടിൽ
കൊച്ചി: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സ്ഥിതി രാജ്യത്തുണ്ടാകണമെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.

എല്ലാ മ­ത­ങ്ങളും ഒ­ന്നുചേര്‍­ന്ന് ഒ­രു കു­ടും­ബം പോ­ലെ ജീ­വി­ക്കു­ന്ന നാ­ടാ­ണ് ന­മ്മു­ടേ­ത്. ഈ നാ­ട് മ­തേ­ത­ര­മാ­ണ്. സര്‍­ക്കാരും അങ്ങ­നെ ആ­യി­രി­ക്ക­­ണമെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ 149-ാം നന്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ 149-ാം നന്പർ ബൂത്തിൽ വോട്ട് ചെയ്തു.
വോട്ട് ചെയ്തത് ഭരണഘടന നിലനിർത്താൻ: ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ഭരണഘടന നിലർത്താൻവേണ്ടിയെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ.

രാജ്യത്തെ ജനാധിപത്യം, മതേതരത്വം എന്നിവ നിലനിൽക്കാനാണ് വോട്ട്. അടുത്ത തവണയും ഇതേ സ്ഥലത്ത് എനിക്കു വോട്ട് ചെയ്യാൻ അവസരമുണ്ടാകണം. ഇതാണ് ഈ വോട്ടിന്‍റെ ഉദ്ദേശ്യം.

മണിപ്പുർ വിഷയത്തിൽ നേരത്തേ നിലപാട് വ്യക്തമാക്കിയതാണ്. അക്കാര്യത്തിൽ കൂടുതലൊന്നും പറയുന്നില്ല. ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ടുള്ള നിലപാട് ഇടയലേഖനത്തിൽ പറഞ്ഞു.

വിശ്വാസികൾക്കെല്ലാം അതു മനസിലാകുകയും ചെയ്തുവെന്നും ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ പറഞ്ഞു.
മണിപ്പുർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം: മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: മണിപ്പുർ വിഷയം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്ന് സിബിസിഐ പ്രസിഡന്‍റും തൃശൂർ അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.

സെന്‍റ് ക്ലെയേഴ്സ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മണിപ്പുർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നായിരുന്നു ചോദ്യം. ഒരുപാടു ചർച്ചചെയ്ത വിഷയമായതുകൊണ്ടുതന്നെ അതു പ്രതിഫലിച്ചേക്കാമെന്നായിരുന്നു മാർ താഴത്തിന്‍റെ മറുപടി.

ലോകത്ത് എന്തു പ്രശ്നമുണ്ടെങ്കിലും ആരൊക്കെ വേദനിച്ചാലും അതിന്‍റെ വിഷമവും വേദനയും ഭാരതീയർക്കുണ്ടാകും. മണിപ്പുർ വിഷയങ്ങളിലും അങ്ങനെതന്നെ. എനിക്കും വേദനയുണ്ട്. സാധാരണ മനുഷ്യർ തമ്മിൽ തല്ലുകൂടുന്നതു കാണുന്പോൾ വിഷമമുണ്ട്. മണിപ്പുർ സന്ദർശിച്ചശേഷം അവിടത്തെ പ്രശ്നങ്ങളെക്കുറിച്ച് അമിത്ഷാ ഉൾപ്പടെയുള്ളവരോടു സംസാരിച്ചു. ഇപ്പോൾ അതേക്കുറിച്ച് പരസ്യ പരാമർശത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസികൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്പോൾ എന്താണ് ഓർക്കേണ്ടതെന്ന ചോദ്യത്തിന്, നന്മയ്ക്കു നേതൃത്വം നൽകാൻ കഴിയുന്ന വ്യക്തികൾക്കു വോട്ടു ചെയ്യുക എന്നായിരുന്നു ഉത്തരം.
രാജീവ് ചന്ദ്രശേഖർ ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്നു: ജി.ആർ. അനിൽ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി.ആർ. അനിൽ.

ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിനു തെളിവാണ് പുറത്തുവരുന്നതെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം നിവാസികളെ പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മുതലാളിമാരുടെ താത്പര്യവും കച്ചവടതാത്പര്യവുമാണ് കാണുന്നത്. ഇതേ നില തന്നെയാണ് ഭാവിയിലും അവർ സ്വീകരിക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
എൽഡിഎഫും ബിജെപിയും തമ്മിൽ സൗഹൃദമത്സരം: തരൂർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ സൗഹൃദമത്സരമാണ് നടത്തുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ. ഇരുകൂട്ടരും തനിക്കെതിരേയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.

എൽഡിഎഫ് നേതൃത്വം ബിജെപി സ്ഥാനാർഥിക്കെതിരേ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയും ബിജെപിയും തകരും: ആന്‍റണി
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ ജനരോഷത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പോടെ ഇടതു മുന്നണിയും ബിജെപിയും തകരുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി പറഞ്ഞു.
യുഡിഎഫ് തരംഗം: എം.എം. ഹസൻ
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടുകൾക്കെതിരേ ജനം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
ഒരേ നന്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്മു; ഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വോട്ടുചെയ്യാനായില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല.

അദ്ദേഹത്തിന്‍റെ വോട്ടർ തിരിച്ചറിയൽ കാർഡിന്‍റെ അതേ നന്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡുകൂടിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാമിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.

ഏബ്രഹാമിന്‍റെ പേരിലുള്ള തിരിച്ചറിയൽ കാർഡിന്‍റെ നന്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഒരേ നന്പറിൽ രണ്ടു തിരിച്ചറിയൽ കാർഡുണ്ടായത് എങ്ങനെയെന്ന് വ്യക്തതയില്ല. ജഗതിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇതുവ്യക്തമായത്.
സൗകര്യങ്ങൾ ഒരുക്കിയില്ല ഭിന്നശേഷിക്കാരൻ വോട്ട് ചെയ്യാതെ മടങ്ങി
മുണ്ടക്കയം ഈസ്റ്റ്: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കിയില്ല. ഭിന്നശേഷിക്കാരൻ വോട്ട് ചെയ്യാതെ മടങ്ങി.

ഇടുക്കിയിൽ ലോക്സഭ മണ്ഡലത്തിൽ പെരുവന്താനം പഞ്ചായത്തിൽ 14-ാം വാർഡിൽ മുണ്ടക്കയം ഈസ്റ്റ് ഡി പോൾ സ്കൂളിലെ 122 നമ്പർ ബൂത്തിലാണ് ഭിന്നശേഷിക്കാരന് വോട്ട് ചെയ്യാൻ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് മടങ്ങേണ്ടി വന്നത്.

പെരുവന്താനം കൊടുകുത്തിയിൽ മുടത്തി പ്ലാക്കൽ വീട്ടിൽ ബിനു എം. കോശിയാണ് വോട്ട് ചെയ്യാതെ മടങ്ങിയത്. ഭിന്നശേഷിക്കാർക്ക് യാത്ര ചെയ്യാൻ പ്രത്യേക സൗകര്യമുള്ള വാഹനത്തിൽ കുടുംബസമേതമാണ് ബിനു എത്തിയത്.

കാറിൽ നിന്നു പോളിംഗ് ബൂത്തിലേയ്ക്ക് വരെ പോകാൻ വീൽ ചെയർ ആവശ്യപ്പെടുകയും എന്നാൽ, വീൽചെയറോ മറ്റ് സൗകര്യങ്ങളോ ഒരുക്കാത്തതിനെത്തുടർന്ന് ഒന്നര മണിക്കൂറോളം നിന്നശേഷം വോട്ട് ചെയ്യാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജയരാജൻ വിവാദമായി; ഇടത് വിയർത്തു
സാബു ജോണ്‍

തിരുവനന്തപുരം: പറഞ്ഞതത്രയും ബൂമറാങ് പോലെ തിരിച്ചു വരികയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പു ദിവസം കേരളത്തിൽ സംഭവിച്ചത് അതാണ്.

ബിജെപിയിലേക്കു പോയ, പൊയ്ക്കൊണ്ടിരിക്കുന്ന, പോകാനിരിക്കുന്ന നേതാക്കളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനോ മറ്റു സിപിഎം നേതാക്കളോ പറയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പു ദിവസം കേരളത്തിലെന്പാടും ചർച്ചയായത് സിപിഎമ്മിന്‍റെ തലപ്പൊക്കമുള്ള നേതാവും എൽഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജൻ ബിജെപിയുമായി നടത്തിയ ചർച്ചകളായിരുന്നു.

ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എന്നു ജയരാജൻതന്നെ സമ്മതിച്ചതോടെ വെട്ടിലായത് ഇടതുമുന്നണിയാണ്. ഇതു കേരള രാഷ്്ട്രീയത്തിലും സിപിഎം രാഷ്്ട്രീയത്തിലും ഒരുപാടു ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പിൽ ഇത് എങ്ങനെ സ്വാധീനിച്ചു എന്നതായിരിക്കും ഇടതുപക്ഷത്തെ ഉടനടി അലട്ടുന്ന വിഷയം.

ദല്ലാൾ നന്ദകുമാർ തുറന്നുവിട്ട ഭൂതം

വിവാദ ദല്ലാൾ നന്ദകുമാർ ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രനും പത്തനംതിട്ടയിലെ സ്ഥാനാർഥി അനിൽ ആന്‍റണിക്കുമെതിരേ ചില സാന്പത്തിക ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് സംഭവപരന്പരകൾക്കു തുടക്കമാകുന്നത്. ശോഭ സുരേന്ദ്രൻ നന്ദകുമാറിനു മറുപടി പറഞ്ഞപ്പോൾ, പിണറായി വിജയനൊപ്പം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ ചർച്ച നടന്നതായി വെളിപ്പെടുത്തി. ഈ നേതാവ് ഇ.പി. ജയരാജനാണെന്ന് കെ. സുധാകരൻ വെളിപ്പെടുത്തി.

ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറും ഇതു ശരിവച്ചതോടെ വിവാദം ആളിക്കത്തി. ജയരാജൻ ബിജെപിയിൽ ചേരുന്നതു 90 ശതമാനം ഉറപ്പായെങ്കിലും അവസാനനിമിഷം നടന്നില്ലെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. ലാവ്‌ലിൻ, മാസപ്പടി വിഷയങ്ങളിൽ നിന്ന് പിണറായി വിജയനെ ഊരിയെടുക്കുന്നതിനേക്കുറിച്ചായിരുന്നു ചർച്ചയെന്നാണ് നന്ദകുമാർ പറഞ്ഞത്. രണ്ടിൽ ഏതായാലും സിപിഎമ്മിന് അംഗീകരിക്കാൻ സാധിക്കാത്തതാണ്.

വിശദീകരിച്ച് ജയരാജൻ; അതൃപ്തിയോടെ മുഖ്യമന്ത്രി

ജാവദേക്കർ തന്‍റെ മകന്‍റെ ഫ്ളാറ്റിൽ വന്നു തന്നെ കാണുകയായിരുന്നു എന്നാണ് ജയരാജന്‍റെ വിശദീകരണം. രാഷ്്ട്രീയം സംസാരിക്കാൻ സമ്മതിച്ചില്ലെന്നും പറഞ്ഞു. പിന്നെ രാമകഥയാണോ സംസാരിച്ചതെന്ന കെ. സുധാകരന്‍റെ ചോദ്യമായിരിക്കും സാധാരണ ഏതൊരാൾക്കും ചോദിക്കാനുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളിൽ അതൃപ്തി പ്രകടമായിരുന്നു. ഈ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രി, സൗഹൃദങ്ങളുടെ ആളായ ജയരാജന് ഇത്തരം ജാഗ്രതക്കുറവ് ഇതിനു മുന്പും ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

മുഖ്യമന്ത്രിയെ ഉന്നംവച്ച് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇ.പി. ജയരാജൻ ചർച്ച നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും പറഞ്ഞു.

കോണ്‍ഗ്രസ് നാളുകളായി പറഞ്ഞു വന്നിരുന്ന ബിജെപി-സിപിഎം ഡീലിന്‍റെ തെളിവായി കോണ്‍ഗ്രസ് ഈ സംഭവത്തെ വ്യാഖ്യാനിക്കുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്കു സീറ്റ് ലഭിക്കാൻ സിപിഎമ്മുമായി ധാരണ ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ തുടക്കം മുതൽ ആരോപിച്ചിരുന്നു. ബിജെപിയുടെ പല സ്ഥാനാർഥികളും മികച്ചവരാണെന്ന ജയരാജന്‍റെ പ്രസ്താവനതന്നെ ഇതിനു തെളിവായി കോണ്‍ഗ്രസ് നേതാക്കൾ എടുത്തു കാട്ടിയിരുന്നു. അതേ ജയരാജൻതന്നെ ഇപ്പോൾ വിവാദത്തിന്‍റെ കേന്ദ്രമായി മാറുകയും ചെയ്തു.

സിപിഎം പ്രചാരണം തിരിച്ചടിച്ചു

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന നിലയിലായിരുന്നു കുറെ നാളുകളായി കോണ്‍ഗ്രസിനെതിരേയുള്ള സിപിഎം പരിഹാസം. പദ്മജ വേണുഗോപാലും അനിൽ ആന്‍റണിയും സി. രഘുനാഥുമൊക്കെ ബിജെപിയിൽ ചേർന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിൽനിന്നു ബിജെപിയിലേക്ക് കൂട്ടത്തോടെ നേതാക്കൾ പോകുമെന്ന വ്യാപക പ്രചാരണം സിപിഎം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇതിനു നേതൃത്വം നൽകിയത്. ഇങ്ങനെ വിശ്വസിക്കാൻ കൊള്ളാത്തവരെ ജയിപ്പിക്കരുതെന്ന് വോട്ടെടുപ്പിന്‍റെ തലേദിവസവും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളന കാലത്ത് എൻ.കെ. പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്ക് ഒപ്പമിരുന്നു ഭക്ഷണം കഴിച്ചതിനെ രൂക്ഷമായി വിമർശിച്ചവർക്കാണ് ഇപ്പോൾ സിപിഎം നേതാവിന്‍റെ മകന്‍റെ ഫ്ളാറ്റിൽ ബിജെപിയുടെ ദേശീയ നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിക്കേണ്ടി വന്നിരിക്കുന്നത്.

പിണറായിക്ക് എതിരേയുള്ള കേസുകൾ ഒതുക്കാനായി ചർച്ച നടത്തിയെന്നു പറഞ്ഞാലും ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്നു പറഞ്ഞാലും സിപിഎമ്മിനെ വല്ലാതെ ബാധിക്കുന്ന വിഷയമായി അതു മാറും.

ബിജെപി നേതാക്കൾക്കെതിരേയുള്ള സാന്പത്തികാരോപണമായി വന്ന് സിപിഎമ്മിന്‍റെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുന്ന ആരോപണമായി മാറിയ ഈ സംഭവത്തിന്‍റെ പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോ എന്നു സംശയിക്കണം.

ആരാണിതിന്‍റെ പിന്നിൽ എന്നു വ്യക്തമല്ല. എന്നാൽ ആർക്കാണിതിൽ ക്ഷീണമുണ്ടായത് എന്നതിൽ സംശയമൊട്ടുമില്ല. ജയരാജന്‍റെ ജാഗ്രതക്കുറവ് എന്ന തരത്തിൽ സംഭവത്തെ ലഘൂകരിക്കാനായിരിക്കും സിപിഎം ശ്രമിക്കുക. എന്നാൽ ആ വിശദീകരണത്തിന് എത്രമാത്രം വിശ്വസനീയത ഉണ്ടാകും എന്ന വലിയ ചോദ്യം സിപിഎം നേരിടേണ്ടിവരും.
ജാവദേക്കറുമായി കൂടിക്കാഴ്ച ;സമ്മതിച്ച് ജയരാജൻ
തിരുവനന്തപുരം: ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ സ്ഥിരീകരിച്ചത് തെരഞ്ഞെടുപ്പു ദിവസം ഇടതുമുന്നണിക്കു വൻ തിരിച്ചടിയായി. കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വിവാദ ദല്ലാൾ നന്ദകുമാർ തുടങ്ങിവച്ച വെളിപ്പെടുത്തൽ പരന്പരയ്ക്കൊടുവിൽ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ പ്രമുഖ സിപിഎം നേതാവ് ഇ.പി. ജയരാജനാണെന്ന് വെള്ളിയാഴ്ച കെ. സുധാകരൻ പറഞ്ഞതോടെയാണ് വിവാദം കത്തിപ്പടർന്നത്.

ഇന്നലെ വോട്ട് ചെയ്ത ശേഷം പുറത്തു വന്ന ഇ.പി. ജയരാജൻ, ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ശരിവയ്ക്കുകയായിരുന്നു. എന്നാൽ രാഷ്്ട്രീയമൊന്നും സംസാരിച്ചില്ലെന്നും ജാവദേക്കർ തന്നെ പരിചയപ്പെടാൻ തന്‍റെ മകന്‍റെ ഫ്ളാറ്റിൽ വരികയായിരുന്നു എന്നുമാണ് ജയരാജൻ വിശദീകരിച്ചത്.

ജാവദേക്കർക്കു ചായ കുടിക്കാൻ ജയരാജന്‍റെ മകന്‍റെ ഫ്ളാറ്റ് ചായപ്പീടികയാണോയെന്നു കെ. സുധാകരൻ ചോദിച്ചു. രാഷ്്ട്രീയമല്ലെങ്കിൽ പിന്നെ രാമകഥയാണോ ഇവർ സംസാരിച്ചതെന്നും സുധാകരൻ പരിഹസിച്ചു.

ജയരാജനു ജാഗ്രതക്കുറവുണ്ടായി എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരമൊരു കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സമാനമായ പ്രതികരണം നടത്തി.
ഇ.പി. ജയരാജന്‍ നന്ദകുമാറിനെതിരേ കേസ് കൊടുക്കാത്തതില്‍ സംശയമുണ്ട്: ശോഭ സുരേന്ദ്രന്‍
ചേര്‍ത്തല: നന്ദകുമാറിനെതിരേ ഇ.പി. ജയരാജന്‍ കേസുകൊടുക്കാത്തതില്‍ പൊതുസമൂഹത്തിനു സംശയമുണ്ടെന്ന് ബിജെപി നേതാവും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ശോഭ സുരേന്ദ്രന്‍.

ചേര്‍ത്തലയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍. ശോഭ സുരേന്ദ്രനെതിരേ കേസുകൊടുക്കാന്‍ കാട്ടിയ ആവേശം നന്ദകുമാറിനെതിരേ കാട്ടത്തതെന്താണെന്ന് വ്യക്തമാക്കണം. നന്ദകുമാറിന്‍റെ കൈകളില്‍ ഇ.പി ക്കെതിരായ തെളിവുകളുണ്ടെന്നു വ്യക്തമാണ്.

ഇ.പി. ജയരാജനുമായി ചര്‍ച്ചചെയ്‌തെന്നതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇതില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ സര്‍വത്ര പാപികളുടെയും കൈപിടിച്ചും കൂട്ടുകൂടിയും സ്വന്തം കുടുംബാധിപത്യത്തിനായി പ്രസ്ഥാനത്തെ ഉപയോഗിച്ച പിണറായി വിജയനു പൗരബോധത്തക്കുറിച്ചു പറയാന്‍ അര്‍ഹതയില്ല.

വലുതും ചെറുതുമായ നേതാക്കളെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയാണ് പിണറായി പാര്‍ട്ടിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. പ്രാണഭയം കൊണ്ടാണ് പലരും സിപിഎമ്മില്‍ തുടരുന്നത്. ഇ.പി. ജയരാജന്‍റെ കാര്യത്തിലും അതുതന്നെയാണ് തെളിയുന്നത്.

പിണറായി വിജയന്‍റെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മനംനൊന്താണ് പലരും സിപിഎം വിടാന്‍ തയാറെടുക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെവരെ കൂട്ടത്തില്‍ നിന്നവര്‍ പോലും ബിജെപിയുടെ കൊടിപാറിക്കുമ്പോഴും ആരും കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലേക്കു വരില്ലെന്ന പ്രതിപക്ഷനേതാവിന്‍റെ വാദം തമാശമാത്രമാണ്.

തെരഞ്ഞെടുപ്പിനു ശേഷം ഇനിയുമേറെപ്പേര്‍‍ ബിജെപിയിലേക്കു വരും. കെ. സുധാകരന്‍ ബിജെപിക്കെതിരേ പറയുന്നത് വയോധികനായ ആളുടെ വാക്കുകളായി മാത്രമേ കാണുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു. തന്‍റെ വാദങ്ങള്‍ക്കും നിലപാടുകള്‍ക്കും പാര്‍ട്ടിനേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു.
ഇ.പി. ജയരാജന്‍-ജാവദേക്കര്‍ കൂടിക്കാഴ്ച: ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശന്‍
കൊച്ചി: ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവിന് എല്‍ഡിഎഫ് കണ്‍വീനറോട് എന്താണ് സംസാരിക്കാനുള്ളത്.

വി.എസ്. അച്യുതാനന്ദന്‍റെ കാലം മുതല്‍ സിപിഎം നേതാക്കള്‍ക്ക് ദല്ലാള്‍ നന്ദകുമാറുമായി ബന്ധമുണ്ടെന്നും ജയരാജന്‍ ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രി എന്തിനാണ് ബിജെപി നേതാവ് മാത്രമായ ജാവദേക്കറെ കണ്ടത്. നല്ല ശിവന്‍റെ കൂടെയാണ് പാപി കൂടിയതെങ്കില്‍ പാപി കത്തിയെരിഞ്ഞു പോകും. പക്ഷേ ഇത് ഡ്യൂപ്ലിക്കേറ്റ് ശിവനാണ്.

ഇ.പി. ജയരാജനെ ഇപ്പോള്‍ വെറുക്കപ്പെട്ടവനാക്കി മാറ്റി. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണി തോല്‍ക്കുമ്പോള്‍ ഇ.പി. ജയരാജന്‍ അതിന്‍റെ ഉത്തരവാദിയാകുമെന്നും സതീശന്‍ പറഞ്ഞു.
ബൂത്ത് ഏജന്‍റ് പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: എല്‍ഡിഎഫിന്‍റെ ബൂത്ത് ഏജന്‍റ് പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പതിനാറാം നമ്പര്‍ ബൂത്തിലെ ഏജന്‍റായിരുന്ന കുറ്റിച്ചിറ പരേതരായ കാമക്കന്‍റകം കോയയുടെയും കുഞ്ഞിത്താന്‍ മാളിയക്കല്‍ ഫാത്തിമയുടെയും മകന്‍ കുഞ്ഞിത്താന്‍ മാളിയക്കല്‍ അനീസ് അഹമ്മദ്‌ ( 66 ) ആണ് മരിച്ചത്. റിട്ട. കെഎസ്ഇബി എന്‍ജിനിയറാണ്.

പോളിംഗ് ബൂത്തില്‍ ഏജന്‍റായി ഇരിക്കേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ബീച്ചാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇതേതുടര്‍ന്ന് കുറച്ചുനേരം ഇവിടെ പോളിംഗ്‌ നിര്‍ത്തിവച്ചു.

ഭാര്യ: അടക്കാനി വീട്ടില്‍ സെറീന ( ബീവി ). മക്കള്‍: ഫായിസ് അഹ്മദ്, ഫദില്‍ അഹമ്മദ്, ആഖില്‍ അഹമ്മദ്, ബിലാല്‍ അഹമ്മദ്.
പുരുഷവോട്ടർ പട്ടികയിൽ സ്ത്രീ; സ്ത്രീവേഷം കെട്ടി വോട്ട്ചെയ്തു പ്രതിഷേധം
കൊല്ലം: വോട്ടര്‍പട്ടികയില്‍ ലിംഗം രേഖപ്പെടുത്തിയിരിക്കുന്നത് സ്ത്രീയെന്ന്. അങ്ങനെ ഇലക‌്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ചാല്‍ പാവം വോട്ടര്‍ എന്തുചെയ്യും. എങ്കില്‍ സ്ത്രീവേഷം കെട്ടി വോട്ട് ചെയ്തേക്കാമെന്ന് വോട്ടറും തീരുമാനിച്ചു.

എഴുകോണ്‍ ഗവ. യുപിഎസിലെ 113 നമ്പര്‍ ബൂത്തിലാണ് പുരുഷവോട്ടറെ ‘സ്ത്രീ’ ആക്കിയതിനെതിരേ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. എഴുകോണ്‍ സ്വദേശി രാജേന്ദ്രപ്രസാദാണ് 76-ാം വയസില്‍ തന്നെ സ്ത്രീയാക്കിയ തെരഞ്ഞെടുപ്പു കമ്മീഷനോടുള്ള പ്രതിഷേധം സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് അറിയിച്ചത്.

വലിയ കണ്ണടയും ഷാളും കഴുത്തിലൊരു മാലയും കമ്മലും മാക്സിയും ധരിച്ചാണ് രാജേന്ദ്രപ്രസാദ് എത്തിയത്. തല ഹെല്‍മെറ്റ് കൊണ്ടു മറച്ചിരുന്നു. കൈയില്‍ ഭരണഘടനയും ബുക്കും കരുതിയിരുന്നു.

വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ സ്ത്രീവേഷം കെട്ടിയ രാജേന്ദ്രപ്രസാദിനെ കണ്ടവര്‍ ഞെട്ടി. കാര്യങ്ങള്‍ നാട്ടുകാര്‍ ചോദിച്ചപ്പോഴാണ് രാജേന്ദ്രന്‍ തന്‍റെ ദുര്‍ഗതിയെക്കുറിച്ച് പറഞ്ഞത്. എല്ലാവരും നോക്കി ചിരിച്ചു.

കാര്യമറിഞ്ഞപ്പോള്‍ രാജേന്ദ്രപ്രസാദിനെ അഭിനന്ദിക്കുകയും ചെയ്തു. ബൂത്തിലെത്തിയപ്പോള്‍ വ്യത്യസ്ത കാഴ്ച കണ്ട് വോട്ട് ചെയ്യാന്‍ എത്തിയവരും കാര്യമന്വേഷിച്ചു. എന്തായാലും വോട്ടറുടെ ഉദ്ദേശ്യശുദ്ധി എല്ലാവർക്കും കൗതുകമുണർത്തി. സ്ത്രീവേഷത്തില്‍ തന്നെ രാജേന്ദ്രപ്രസാദ് വോട്ട് ചെയ്ത് മടങ്ങുകയും ചെയ്തു.
സഹോദരന്‍റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കൊച്ചി: വാക്കുതർക്കത്തിനിടെ സഹോദരൻ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുന്പനം തൃക്കതൃ മഠത്തിപ്പറന്പിൽ അഖിൽ (33) ആണ് ഇന്നലെ പുലർച്ചയോടെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽവച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. അനുജനായ അവിൻ എന്നു വിളിക്കുന്ന അമലാ(30)ണ് അഖിലിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. ഗുരുതര പരിക്കേറ്റ അഖിലിനെ കളമശേരി മെഡിക്കൽ കോളജിലും പിന്നീട് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

ആക്രമണത്തിനുശേഷം സമീപത്തെ വീടിന്‍റെ മുകളിൽ ഒളിച്ചിരുന്ന പ്രതിയെ അന്നു രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയാൻ ശ്രമിച്ച അമ്മ രുഗ്‌മിണിക്കും പരിക്കേറ്റിരുന്നു.

രണ്ടു വർഷം മുന്പ് അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് അമൽ. ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിൽ കഴിയുകയാണ്.

മദ്യപിച്ചുണ്ടായ വഴക്കിനിടെ 2022 ഫെബ്രുവരിയിലാണ് അമലിന്‍റെ അടിയേറ്റ് അച്ഛൻ കരുണാകരൻ മരിച്ചത്. അഖിലിന്‍റെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടിയിരുന്നു: ബിനോയ് വിശ്വം
കോഴിക്കോട്: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഒഴിവാക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഇടതുപക്ഷത്തിന് വര്‍ഗീയശക്തികളുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ക്ക് പാളിച്ച പറ്റിയാല്‍ അത് വ്യക്തികളുടെ മാത്രം വീഴ്ചയാണ്. മറിച്ച് ഇടതുപക്ഷത്തിന്‍റെ കുഴപ്പമല്ല.

കമ്പോളതാത്പര്യങ്ങള്‍ രാഷ്‌ട്രീയത്തെ ആക്രമിക്കാന്‍ തുടങ്ങിയെന്നും ഇത്തരം താത്പര്യങ്ങളില്‍ ഇടതുപക്ഷക്കാര്‍ പെടരുതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ വിജയം നേടുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വിവിധ ജില്ലകളിൽ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

‌പത്തനംതിട്ട മണ്ഡലത്തിൽ മാത്രം ഏഴു കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ച രണ്ടുപേരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു. പത്തനംതിട്ടയിൽ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു.

ആനപ്പാറയിൽ ഹസൻ ബീവി എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തിരുന്നു. അടൂർ മണക്കാലയിൽ ലാലി യോഹന്നാൻ എന്നയാളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി പ്രതിഷേധിച്ചു. തിരുവല്ല, ഓമല്ലൂർ, അടൂർ, വെട്ടൂർ എന്നിവിടങ്ങളിൽനിന്നും കള്ളവോട്ട് പരാതി ഉയർന്നു.

ഇടുക്കിയിൽ ഖജനാപ്പറയിൽ മുരുകൻ മൂക്കൻ എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തിയതായി കണ്ടു. കരിമണ്ണൂരിൽ രണ്ടു കള്ളവോട്ട് പരാതികളാണ് ഉയർന്നത്. കരിമണ്ണൂർ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.

തിരുവനന്തപുരത്ത് കുന്നുകുഴിയിൽ രണ്ടു കള്ളവോട്ട് പരാതികളാണ് ഉയർന്നത്. രാജേഷ്, തങ്കപ്പൻ എന്നിവരുടെ വോട്ടുകളാണ് മറ്റൊരോ ചെയ്തതായി കണ്ടെത്തിയത്. മണക്കാട് സ്കൂളിലെ പി. രാജേഷിന്‍റെ വോട്ടും മറ്റാരോ ചെയ്തു.

ആറ്റിങ്ങൽ മണ്ഡലത്തിൽ പോത്തൻകോട് മേരി മാതാ സ്കൂളിൽ ലളിതാമ്മ എന്നയാളുടെ വോട്ടും മറ്റാരോ ചെയ്തു. മലപ്പുറത്തെ പെരിന്തൽമണ്ണയിലും തൃശൂർ ഒല്ലൂരും കള്ളവോട്ട് പരാതി ഉയർന്നിട്ടുണ്ട്.
യുഡിഎഫിന് 100 ശതമാനം വിജയം: മുരളീധരൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു 100 ശതമാനം വിജയം ഉറപ്പാണെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വന്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും.

തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. 18 മണ്ഡലങ്ങളിലും എൽഡിഎഫും രണ്ടിടത്ത് ബിജെപിയും- അതാണ് സിപിഎം-ബിജെപി അന്തർധാരയുടെ ഫോർമുല.

തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്. ബാക്കി 18 മണ്ഡലവും ഇടതിന്. ഈ ധാരണ യുഡിഎഫ് പൊളിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ‘ആകാശവാണി വിജയനെന്ന്’ വി.ഡി. സതീശൻ
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രവർത്തനം ആകാശവാണി പോലെയാണെന്നും അദ്ദേഹം പറയുന്നത് കേട്ടിട്ടു പോരുകയാണ് നല്ലതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

ലോക്സഭാ തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമോയെന്നു ചോദിച്ച മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷോഭിച്ചതിനെക്കുറിച്ച് കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കേരളത്തിൽ ഒരു സീറ്റുപോലും കിട്ടില്ലെന്ന് ഉറപ്പായിരിക്കേ, തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാണോയെന്നു ചോദിച്ചാൽ അദ്ദേഹം പൊട്ടിത്തെറിക്കുകയല്ലാതെ എന്തു ചെയ്യും. അദ്ദേഹം ഇങ്ങോട്ടു പറയുന്നതു മാത്രം കേൾക്കുക. ഞാൻ പണ്ട് ‘ആകാശവാണി വിജയൻ’ എന്നു വിളിച്ചത് അതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു.
എൽഡിഎഫ് ചരിത്രവിജയം നേടും, ബിജെപി രണ്ടാംസ്ഥാനത്ത് പോലുമെത്തില്ല: മുഖ്യമന്ത്രി
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്പോൾ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും കേരളത്തിൽ ഒരിടത്തും ബിജെപി രണ്ടാംസ്ഥാനത്ത് പോലുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ബിജെപി പത്ത് സീറ്റ് നേടുമെന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് “പത്തിലെ ഒന്നുണ്ടാകില്ല, പൂജ്യം മാത്രം ഉണ്ടാകുമെന്നായിരുന്നു” പ്രതികരണം.

രാജ്യത്തൊന്നടങ്കം ബിജെപിക്കെതിരേയുള്ള ജനമുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാന അവസരമായാണ് ജനം ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. കേരളത്തിൽ ബിജെപിക്ക് നേരത്തേയും സ്വീകാര്യതയില്ല, ഇനി ഉണ്ടാകുകയുമില്ല. അവർ വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും മാറ്റമൊന്നുമുണ്ടാകില്ല.

സംസ്ഥാനത്തെ തകർക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കഴിഞ്ഞ അഞ്ചു വർഷമായി ശ്രമിച്ചത്. ഇതിനെതിരേ പ്രതികരിക്കേണ്ടതിനു പകരം യുഡിഎഫ് കേരള വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. ഇത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നതിനാൽ വോട്ടർമാർ എൽഡിഎഫിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടുചെയ്ത് മടങ്ങുന്നതിനിടെ പാലക്കാട്ട് മൂന്നുപേർ കുഴഞ്ഞുവീണു മരിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിൽ വോട്ടു രേഖപ്പെടുത്തി മടങ്ങുന്നതിനിടെ മൂന്നുപേർ കുഴഞ്ഞുവീണു മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് മോടൻകാട്ടിൽ ചന്ദ്രൻ (68), തേങ്കുറുശി വടക്കേത്തറ ആലക്കൽ സ്വാമിനാഥന്‍റെ മകൻ എസ്. ശബരി (32), ചിറ്റൂർ വിളയോടി പുതുശേരി ചാത്തു മകൻ കണ്ടൻ (73) എന്നിവരാണ് മരിച്ചത്.

ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ മോടൻകാട്ടിൽ ചന്ദ്രൻ വോട്ടുചെയ്തു തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ 7.30ഓടെയാണ് ദാരുണസംഭവമുണ്ടായത്. ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേങ്കുറുശി വടക്കേത്തറ ജിഎൽപി സ്കൂളിൽ വോട്ടുചെയ്തു വീട്ടിലേക്കു പോകുന്നതിനിടെയാണ് ശബരി കുഴഞ്ഞുവീണു മരിച്ചത്. വിളയോടി ബൂത്തിൽ വോട്ടുചെയ്ത് തിരികെ റോഡിലെത്തിയപ്പോഴാണ് കണ്ടൻ കുഴഞ്ഞുവീണു മരിച്ചത്.

ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. വിളയോടി നല്ലമാടൻചള്ള 155-ാം നമ്പർ ബൂത്തിൽവോട്ടു ചെയ്തശേഷം 15 മിനിറ്റു കഴിഞ്ഞാണ് കുഴഞ്ഞുവീണത്. സംസ്കാരം ഇന്നു രാവിലെ 10ന് പട്ടഞ്ചേരി വാതകശ്മശാനത്തിൽ. ഭാര്യ: ദൈവാന. മക്കൾ: ബാബു (കണ്ണൻ), മുരളീധരൻ. മരുമക്കൾ: കൃഷ്ണവേണി, സുബ്രഹ്മണ്യൻ.
തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ അനാസ്ഥ അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്തുനിന്ന ശേഷം മടങ്ങി.

മടങ്ങിപ്പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല. ആറു മണിക്ക് മുന്പ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലുമുണ്ടായി.

മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂർ വരെ ചില വോട്ടർമാർക്ക് കാത്തുനിൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നത്.

പോളിംഗ് ശതമാനം കുറയാൻ കാരണമായതും ഉദ്യോഗസ്ഥ തലത്തിലെ മെല്ലപ്പോക്കാണ്. വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല.

സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നാദാപുരത്ത് ഓപ്പൺ വോട്ടിനെ ചൊല്ലി തർക്കം;പ്രിസൈഡിംഗ് ഓഫീസര്‍ അറസ്റ്റില്‍
നാദാപുരം: സമയപരിധി കഴിഞ്ഞിട്ടും നീണ്ട ക്യൂവിൽ വോട്ടെടുപ്പ് പൂർത്തിയായ നാദാപുരത്ത് ഓപ്പൺ വോട്ടിനെ ചൊല്ലി വിവിധയിടങ്ങളിൽ തർക്കം.

മാനദണ്ഡങ്ങൾ പാലിക്കാതെ ഓപ്പൺ വോട്ട് അനവദിച്ചതായുള്ള സിപിഎം പരാതിയിൽപ്രിസൈഡിംഗ് ഓഫീസറെ മാറ്റി. കല്ലാച്ചി എംഎൽപി സ്കൂളിലെ 162 ബൂത്ത് പ്രിസൈഡിംഗ് ഓഫീസർ പേരാമ്പ്ര ഷിനോദിനെ (55 ) യാണ് പോളിംഗ് ചുമതലയില്‍നിന്ന് മാറ്റിയത്. ഇദ്ദേഹത്തെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

വെബ് കാസ്റ്റിംഗ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപ്പൺ വോട്ട് ചെയ്യുന്നത് കണ്ടെത്തിയെന്ന കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. തൊട്ടടുത്ത 163 ബൂത്തിലും ഓപ്പൺ വോട്ടിനെ കുറിച്ച് ബൂത്ത് ഏജന്‍റുമാർ തമ്മിൽ വാക്കേറ്റം ഉണ്ടായി.

നിരവധി ഓപ്പൺ വോട്ടുകൾ ചെയ്ത ബൂത്തിൽ ഒരു സിപിഎം വോട്ടറെ പ്രിസൈഡിംഗ് ഓഫീസർ തടഞ്ഞതായാണ് ആരോപണം.ബഹളത്തെ തുടർന്ന് ഏറെ നേരം പോളിംഗ് തടസപ്പെട്ടു.
സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; ഒരാൾക്കു വെട്ടേറ്റു
മങ്കൊമ്പ്: തെരഞ്ഞെടുപ്പു ദിനത്തിൽ പോളിംഗ് ബൂത്തിനു സമീപം സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്കു വെട്ടേറ്റു. കാവാലം പഞ്ചായത്ത് പത്താം വാർഡ് വടക്കൻ വെളിയനാട് നടുവിലേപ്പറമ്പിൽച്ചിറ രാമചന്ദ്ര (68) നാണ് വെട്ടേറ്റത്.

രാമചന്ദ്രന്‍റെ പരാതിയെത്തുടർന്ന് എഴുപതിൽച്ചിറ മണിക്കുട്ടനെതിരേ രാമങ്കരി പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5.30ഓടെ വടക്കൻ വെളിയനാട് ഗവ. എൽപി സ്‌കൂളിലെ 20-ാം നമ്പർ പോളിംഗ് ബൂത്തിനു സമീപമാണ് അക്രമം നടന്നത്.

കുടുംബവഴക്കാണ് സംഭവത്തിനു കാരണമെന്നാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നതെങ്കിലും പാർട്ടിയിൽ ഏറെ നാളായി തുടരുന്ന ഗ്രൂപ്പുവഴക്കാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്. രോഗാവസ്ഥയിലായിരുന്നിട്ടും പാർട്ടി തന്നെ സഹായിച്ചില്ലെന്ന് ഇന്നലെ മണിക്കുട്ടൻ പരാതി പറഞ്ഞിരുന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞു.
നെടുങ്കണ്ടത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് എല്‍ഡിഎഫ് -യുഡിഎഫ് സംഘര്‍ഷം. വോട്ടിംഗ് സ്ലിപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടതാണ് സംഘര്‍ഷം ഉണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍റെ വാഹനം തടഞ്ഞുനിര്‍ത്തി പ്രവര്‍ത്തകരെ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഘര്‍ഷം ഉണ്ടായത്. താന്നിമൂട് 79 -ാം നമ്പര്‍ ബൂത്തിന് സമീപം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ലിപ്പ് വിതരണം ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

തുടര്‍ന്നു പോളിംഗ് അവസാനിച്ച ഘട്ടത്തില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റായ താന്നിമൂട് മാതൃവിലാസം ത്രിവിക്രമന്‍ നായരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. നെടുങ്കണ്ടം സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയും ബൂത്ത് ഏജന്‍റിന് സംരക്ഷണം നല്‍കുമെന്നുള്ള ഉറപ്പു നല്‍കുകയും ചെയ്തു.

പിന്നീട് പോലീസ് ഇതില്‍നിന്നും പിന്മാറിയതോടെ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റിനെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍റെ വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്നും മാറ്റാന്‍ ശ്രമിച്ചു. ഇതിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ത്രിവിക്രമനെ ആക്രമിച്ചത്.

ആക്രമണം നടന്നതോടെ വനിതകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെടുങ്കണ്ടം-കോമ്പയാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

അരമണിക്കൂറിനു ശേഷം പോലീസ് ഡീന്‍ കുര്യാക്കോസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. തുടര്‍ന്നു ത്രിവിക്രമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിസ്റ്റർ അൽഫോൻസ തെക്കുംപുറം സുപ്പീരിയർ ജനറൽ
തൃശൂർ: സമരിറ്റൻ സന്യാസിനീസമൂഹത്തിന്‍റെ പുതിയ സുപ്പീരിയർ ജനറലായി സിസ്റ്റർ അൽഫോൻസ തെക്കുംപുറം തെരഞ്ഞെടുക്കപ്പെട്ടു.

ഏപ്രിൽ 21 മുതൽ മണ്ണുത്തി ഹോളി സ്പിരിറ്റ്‌ ജനറലേറ്റിൽ നടന്ന ജനറൽ സിനാക്സിസിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

കൗൺസിലർമാരായി സിസ്റ്റർ അനിറ്റ പാലക്കൽ, സിസ്റ്റർ റോസ് മേരി പയ്യപ്പിള്ളി, സിസ്റ്റർ റാണി തോമസ് ആനത്താരക്കൽ, സിസ്റ്റർ ലിയോ തോമസ് പിടിയത്ത് എന്നിവരും സെക്രട്ടറി ജനറലായി സിസ്റ്റർ ഡാലിയ പുതിയകുന്നേൽ, ട്രഷറർ ജനറലായി സിസ്റ്റർ പുഷ്പം അക്കര എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കേരളം ഇന്നു വിധിയെഴുതും
തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ കേരളം ഇന്നു പോളിംഗ് ബൂത്തിലേക്ക്. 20 മണ്ഡലങ്ങളിലായി 194 പേരാണ് മത്സരിക്കുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം ആറു വരെയാണു സമയം.

യുഡിഎഫും എൽഡിഎഫും എൻഡിഎയും അതിശക്തമായി മത്സരരംഗത്തുള്ള സംസ്ഥാനത്ത് ഇത്തവണ പല മണ്ഡലങ്ങളിലും കടുത്ത ത്രികോണ മത്സരമാണു നടക്കുന്നത്. വാശിയേറിയ പ്രചാരണം നടന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട പോളിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019 ൽ 77.67 ശതമാനം പേരാണ് കേരളത്തിൽ വോട്ടവകാശം വിനിയോഗിച്ചത്. ഇത്തവണയും അതിൽ കുറയാൻ സാധ്യത കാണുന്നില്ല. ഇത്തവണ 2.77 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 5,34,394 പേർ 18-19 പ്രായത്തിലുള്ള കന്നിവോട്ടർമാരാണ്.

നിശബ്‌ദ പ്രചാരണത്തിന്‍റെ ദിവസമായ ഇന്നലെ മുന്നണികളും സ്ഥാനാർഥികളും പരമാവധി പേരെ കാണാനും പ്രമുഖരുടെ പിന്തുണ തേടാനുമുള്ള അവസാനവട്ട പ്രവർത്തനങ്ങളിലായിരുന്നു.
"ആ നേതാവ് ഇ.പി. ജയരാജന്‍'; പേര് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന്‍
ആലപ്പുഴ: ബിജെപിയില്‍ ചേരാന്‍ തയാറായ നേതാവ് ഇ.പി. ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന്‍. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇ.പി. ജയരാജന്‍ പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് ഇ.പി. ജയരാജനാണെന്നും ശോഭ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. പാര്‍ട്ടിയില്‍നിന്നുണ്ടായ ഭീഷണി മൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭപറഞ്ഞു.

കേരളത്തിന്‍റെ മുഖ്യമന്ത്രി എന്തും ചെയ്യാന്‍ മടിയില്ലാത്ത നേതാവാണെന്ന് അറിയാവുന്നതുകൊണ്ടാണ് ഇത്രയും കാലം ജയരാജന്‍റെ പേരു പറയാതിരുന്നതെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്ലീസ് നോട്ട് ദിസ് നമ്പര്‍ എന്ന സന്ദേശമാണ് ഇ.പി. ജയരാജന്‍റേതായി ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ ഉന്നയച്ച സാമ്പത്തികാരോപണങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു ശോഭാ സുരേന്ദ്രന്‍ ജയരാജനെതിരേ ആരോപണമുന്നയിച്ചത്. ജയരാജന്‍റെ മകനുമായി എറണാകുളത്തെ ഹോട്ടലില്‍ താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്‍, കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി.
20 ലോക്സഭാ മണ്ഡലങ്ങളിൽ ജനം ഇന്നു വിധിയെഴുതും
കാസർഗോഡ്



തുളുനാടന്‍ അങ്കത്തട്ടില്‍ കടുത്ത മത്സരത്തിനായി കച്ചമുറുക്കി മൂന്നു മുന്നണികള്‍. കഴിഞ്ഞതവണ നേടിയ സ്വപ്‌നതുല്യമായ വിജയം ആവര്‍ത്തിക്കുമെന്നു മാത്രമല്ല, ഭൂരിപക്ഷം ഒരുലക്ഷം കടക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ ആത്മവിശ്വാസം.

മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ടു താന്‍ നേടിയെടുത്ത ജനസമ്മതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങളും വിലക്കയറ്റം, ക്ഷേമപെന്‍ഷന്‍ മുടങ്ങല്‍ തുടങ്ങി ജനങ്ങളെ നേരിട്ടുബാധിക്കുന്ന പ്രശ്‌നങ്ങളും യുഡിഎഫ് വോട്ടായി മാറുമെന്ന് ഉണ്ണിത്താന്‍ പറയുന്നു.

മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ നിയോജക മണ്ഡലങ്ങളില്‍ വന്‍ ലീഡ് നേടി മറ്റു മണ്ഡലങ്ങളിലെ എല്‍ഡിഎഫ് ലീഡ് പരമാവധി കുറച്ച് വിജയം നേടാമെന്നാണു യുഡിഎഫ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയസാധ്യത ഏറെക്കുറെ അസാധ്യമായതിനാല്‍ കന്നട മേഖലയ്ക്കു പുറത്തുള്ള ബിജെപി വോട്ട് ബാങ്കിലും വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു.

പരമ്പരാഗത ഇടതുമണ്ഡലമെന്ന പേര് തിരികെപ്പിടിക്കാനായി രണ്ടുംകല്‍പ്പിച്ചൊരു പോരാട്ടത്തിനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്. കഴിഞ്ഞതവണത്തെ കനത്ത തോല്‍വി മറക്കാന്‍ വന്‍ ഭൂരിപക്ഷത്തോടെയുള്ള ജയം അവര്‍ക്ക് അനിവാര്യമാണ്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനത്തിന്‍റെ പിന്തുണയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണന്‍റെ ഏറ്റവും വലിയ കരുത്ത്.

വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണു തങ്ങള്‍ നടത്തിയതെന്നും എല്‍ഡിഎഫ് നേതൃത്വം പറയുന്നു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി തുടങ്ങിയ പരമ്പരാഗത ഇടതുമണ്ഡലങ്ങളില്‍ ഉജ്വലപ്രകടനം നടത്തുകയും കഴിഞ്ഞതവണ ഏറെ പിറകിലായിപ്പോയ ഉദുമയില്‍ ലീഡ് നേടിയും വിജയം ഉറപ്പാക്കുമെന്ന് ഇടതുകേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.

കണ്ണൂർ



ഏഴു നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രം യുഡിഎഫിന്‍റേത്, ബാക്കിയെല്ലാം എൽഡിഎഫിന്‍റെ കുത്തക മണ്ഡലങ്ങൾ. ഇതാണ് കണ്ണൂർ ലോക്‌സഭാ മണ്ഡലം.

നിയമസഭയും തദ്ദേശവും ഭൂരിഭാഗവും ഇടത്തോട്ടാണ് ചായ്‌വെങ്കിലും ലോക്സഭ കൂടുതലായും വലത്തോട്ടാണ് ചായ്‌വ്. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്‍റെയും മണ്ഡലമായതിനാൽ ഇക്കുറി വലിയ രാഷ്‌ട്രീയ പ്രചാരണമായിരുന്നു മണ്ഡലത്തിൽ അരങ്ങേറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരേയുള്ള വിഷ‍യങ്ങളെക്കാളുപരി കണ്ണൂരിൽ ചർച്ചയായത് ബോംബ് രാഷ്‌ട്രീയവും കള്ളവോട്ടും സൈബർ ആക്രമണവുമൊക്കെയായിരുന്നു. ഇക്കാര്യങ്ങളെല്ലാം സംഭവിച്ചത് അയൽ മണ്ഡലങ്ങളിലായിരുന്നുവെങ്കിലും കണ്ണൂർ മണ്ഡലത്തിലാണു ചർച്ച ചെയ്യപ്പെട്ടത്.

ബോംബിൽ തുടങ്ങി കള്ളവോട്ടിൽ അവസാനിച്ചു കണ്ണൂരിലെ തെരഞ്ഞെടുപ്പ് വിഷയങ്ങൾ. തെരഞ്ഞെടുപ്പുകളിൽ കണ്ണൂരിൽ കള്ളവോട്ടുകൾ ചർച്ചയാകുന്നത് പുതുമയല്ല. ഇത്തവണ തെരഞ്ഞെടുപ്പിനു മുന്പേ ചർച്ചയായി എന്നതാണു ശ്രദ്ധേയം.

കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയിലാണ് "വീട്ടിലെ വോട്ടി'ൽ സിപിഎം നേതാവ് കള്ളവോട്ട് ചെയ്തത്. പോളിംഗ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നടപടി നേരിട്ട സംഭവം യുഡിഎഫ് പ്രചാരണമാക്കുന്നതിനിടയിലാണ് ബിഎൽഎയുടെ നേതൃത്വത്തിൽ വീട്ടിലെ വോട്ടിൽ കണ്ണൂരിൽ യുഡിഎഫ് ആൾമാറാട്ടം നടത്തി വോട്ട് ചെയ്തെന്ന പരാതിയുമായി എൽഡിഎഫ് രംഗത്തെത്തിയത്. ഇതിനെതിരേയും നടപടിയുണ്ടായി.

പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം വടകര മണ്ഡലത്തിലാണെങ്കിലും കണ്ണൂരിലെ പ്രചാരണരംഗത്തെ ചൂടുപിടിപ്പിച്ചു. ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു.

വടകര



വടകരയില്‍ ഇടതുപക്ഷവും യുഡിഎഫും വിജയപ്രതീക്ഷയില്‍. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ഇവിടെ പ്രവചനം അസാധ്യമാണ്.

സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജയെ ഇടതുമുന്നണി വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതുതന്നെ ടീച്ചർക്കുള്ള അംഗീകാരത്തിന്‍റെ നിറവില്‍ ഈ മണ്ഡലം തിരിച്ചുപിടിക്കാനാണ്. അതേസമയം, മണ്ഡലം നിലനിര്‍ത്തുകയെന്ന ദൗത്യമാണ് യുഡിഎഫ് ഷാഫി പറമ്പിലിനെ ഏല്‍പ്പിട്ടുള്ളത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണെങ്കിലും ഷാഫി പറമ്പിലിനെ യഥാര്‍ഥത്തില്‍ ഏറ്റെടുത്തിട്ടുള്ളത് മുസ്‌ലിം ലീഗാണ്. യുവതലമുറയില്‍ വലിയ തോതില്‍ ചലനം സൃഷ്ടിക്കാന്‍ ഷാഫിക്കു കഴിഞ്ഞിട്ടുണ്ട്.

മണ്ഡലത്തിൽ യുഡിഎഫിലെ ഐക്യവും ആര്‍എംപിയുടെ സ്വാധീനവും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുമെന്നാണു വിലയിരുത്തൽ. ഒരു ദശാബ്ദത്തിനു മുന്പാണ് ടി.പി. ചന്ദ്രശേഖരനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതെങ്കിലും അതിന്‍റെ അലയൊലി കെട്ടടങ്ങിയിട്ടില്ല.

അടുത്തകാലത്ത് ഈ കേസിലെ പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചതും വെറുതെ വിട്ടയയ്ക്കപ്പെട്ടവര്‍ക്കു ശിക്ഷ നല്‍കിയതും സജീവ ചര്‍ച്ചയായിരുന്നു. പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഷാഫി പറമ്പില്‍ മുന്നേറ്റം കൈവരിച്ചതും പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും ഇടതുമുന്നണിക്കു തിരിച്ചടിയായിരുന്നു.

ഇതിനുശേഷമാണ് സൈബര്‍ ആക്രമണമെന്ന പരാതിയുമായി ഷാഫിക്കെതിരേ ശൈലജ ടീച്ചര്‍ രംഗത്തെത്തിയതും അതു സൈബര്‍ കേസുകളിലേക്കും അറസ്റ്റിലേക്കും കോടതി വ്യവഹാരത്തിലേക്കും നീങ്ങിയതും. വടകരയില്‍ മാത്രമല്ല സംസ്ഥാനതലത്തിലേക്ക് സൈബര്‍ ആക്രമണം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഎമ്മിനു കഴിഞ്ഞു. അതേസമയം, ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ യുഡിഎഫിനു കഴിഞ്ഞിട്ടുണ്ട്.

വയനാട്



രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലം ഉറപ്പിച്ച് യുഡിഎഫ്. അട്ടിമറി നടക്കുമെന്ന് എൽഡിഎഫും കരുത്തുകാട്ടുമെന്ന് എൻഡിഎയും വ്യക്തമാക്കുന്നു. സിപിഐയിലെ ആനി രാജയാണ് എൽഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് എൻഡിഎ സ്ഥാനാർഥി. 2019ലെ തെരഞ്ഞെടുപ്പിൽ 4,13,394 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം. ഇത്തവണ വയനാട് ലോക്സഭാ മണ്ഡലത്തിൽ 14,64,472 പേർക്കാണ് സമ്മതിദാനാവകാശം.

ഭൂരിപക്ഷം മെച്ചപ്പെടുത്താൻ രാഹുൽ ഗാന്ധിക്കു കഴിയുമെന്ന വിശ്വാസത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കൾ. എന്നാൽ വയനാട് ചരിത്രം തിരുത്തുമെന്നും ആനി രാജ പാർലമെന്‍റിൽ എത്തുമെന്നുമാണ് എൽഡിഎഫ് മോഹം. രണ്ട് മാസത്തോളമാണ് ആനി രാജ മണ്ഡലത്തിൽ പ്രചാരണത്തിനു ചെലവഴിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിന്‍റെ ഇരട്ടിയിലധികം വോട്ടാണ് എൻഡിഎ ലക്ഷ്യമിടുന്നത്.

രാഹുൽ ഗാന്ധിയും ആനി രാജയും തമ്മിലാണ് മണ്ഡലത്തിൽ മുഖ്യ അങ്കം.രാഹുൽ ഗാന്ധിയുടെ വിജയത്തിൽ യുഡിഎഫ് നേതാക്കൾക്കും അണികൾക്കും ശങ്കയേതുമില്ല. വോട്ടർമാരിൽ ഇളക്കമുണ്ടാക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നു കോണ്‍ഗ്രസ്-ലീഗ് നേതാക്കൾ കരുതുന്നു.

രാഹുൽ ഗാന്ധിക്കെതിരായ എൽഡിഎഫ് പ്രചാരണങ്ങളെ അടിയേ വെട്ടിയെറിയാൻ കഴിഞ്ഞെന്നും അവർ പറയുന്നു. യുഡിഎഫ് അണികളും അനുഭാവികളും അല്ലാത്തവരുടെ വോട്ടും 2019ൽ കൈപ്പത്തി അടയാളത്തിലേക്ക് പ്രവഹിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയായി കെ. സുരേന്ദ്രൻ മത്സരിക്കുന്നതു സാധ്യതയായാണ് ഇടതുപക്ഷം കാണുന്നത്.

കോഴിക്കോട്



പോളിംഗ് ബൂത്തിലേക്ക് ഇന്നു സമ്മതിദായകര്‍ നടന്നുനീങ്ങുമ്പോള്‍ കോഴിക്കോട്ടെ ഇടതുമുന്നണിയുടെയും യുഡിഎഫിന്‍റെയും സ്ഥാനാര്‍ഥികള്‍ക്കു നെഞ്ചിടിപ്പേറുകയാണ്. ജനകീയനെന്ന ആത്മവിശ്വാസത്തിന്‍റെ കരുത്തിലാണു യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്‍. അതേസമയം,പ്രതീക്ഷ നിലനിര്‍ത്തുകയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി എളമരം കരീം. കനത്ത മത്സരം നടന്ന കോഴിക്കോട്ട് യുഡിഎഫിനാണു മുന്‍തൂക്കമെന്നു കരുതുന്നവരാണ് ഏറെയും.

നാലാം തവണ ജനവിധി തേടുന്ന രാഘവന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനശൈലിയാണു സ്വീകരിച്ചത്. വിവാഹവീടുകളിലും മരണവീടുകളിലും സ്ഥിര സാന്നിധ്യം. യുഡിഎഫിന്‍റെ സംഘടനാബലത്തിലല്ല രാഘവന്‍ ഇതുവരെ ജയിച്ചുവന്നിട്ടുള്ളത് എന്നതു ചരിത്രം. അതിന്‍റെ മുഖ്യ ഘടകം ജനകീയതയാണ്. ഇത്തവണയും രാഘവന്‍ കാത്തിരിക്കുന്നത് ജനകീയത വോട്ടായി മാറുമെന്നാണ്.

മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവിന്‍റെ തലയെടുപ്പാണ് എളമരം കരീമിന്‍റെ മുതല്‍ക്കൂട്ട്. രാജ്യസഭാംഗമെന്ന നിലയില്‍ നടത്തിയ തന്‍റെ പ്രവര്‍ത്തനങ്ങളാണ് വോട്ടര്‍മാര്‍ക്കു മുന്നിലേക്ക് അദ്ദേഹം ചര്‍ച്ചയ്ക്കായി ഉയര്‍ത്തിവിട്ടത്. വോട്ടിന്‍റെ എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി. രമേശിന്‍റെത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം കേന്ദ്രപദ്ധതികള്‍ നടപ്പാക്കിയതിന്‍റെ ക്രെഡിറ്റാണ് എം.കെ. രാഘവന്‍ ഉയര്‍ത്തിക്കാട്ടുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള നേതാക്കളെ അണിനിരത്തിയാണ് ഇടതുപക്ഷം പ്രചാരണം കൊഴുപ്പിച്ചത്.

മലപ്പുറം



തെരഞ്ഞെടുപ്പിന്‍റെ നീണ്ടനാളത്തെ പ്രചാരണം അവസാനിപ്പിച്ചപ്പോള്‍ മലപ്പുറം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളും അണികളും ആത്മവിശ്വാസത്തില്‍. ഇക്കുറി ഏറ്റവും വലിയ ഭൂരിപക്ഷം നേടുമെന്നുയുഡിഎഫ് അക്കമിട്ടു പറയുമ്പോള്‍ യുഡിഎഫിനു ഷോക്ക് ട്രീറ്റ്മെന്റ് നല്‍കുമെന്നു എല്‍ഡിഎഫും മികച്ച ജയം നേടുമെന്നു എന്‍ഡിഎയും വാദമുയര്‍ത്തുന്നു.

മലപ്പുറത്തെ ഇളക്കിമറിച്ച പ്രചാരണമാണ് മുന്നണികള്‍ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തിനു ഒട്ടുംകുറവല്ല.യുഡിഎഫിനായി മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗൈനസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും എല്‍ഡിഎഫിനായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ വി. വസീഫും എന്‍ഡിഎക്കായി കാലിക്കട്ട് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസലാമുമാണ് സ്ഥാനാര്‍ഥികള്‍. രണ്ടു ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ, മലപ്പുറം മണ്ഡലത്തില്‍ 2009 മുതല്‍ ലോക്സഭയിലേക്കു നടന്ന ആറു തെരഞ്ഞെടുപ്പുകളിലും ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷംയുഡിഎഫിനുണ്ട്. എന്നാല്‍, ഇതേ മണ്ഡലത്തില്‍ പഴയ മുഖമായ മഞ്ചേരിയില്‍ 2004ല്‍ ഉണ്ടായ രാഷ്‌ട്രീയ അട്ടിമറിയിലാണ് എല്‍ഡിഎഫ് പ്രതീക്ഷ നിലനിര്‍ത്തുന്നത്.

സിപിഎമ്മിലെ ടി.കെ. ഹംസ അന്നു നേടിയ ഞെട്ടിപ്പിക്കുന്ന വിജയത്തിന്‍റെ ഇരുപതാം വര്‍ഷികമാണ് ഇത്തവണയെന്നു എല്‍ഡിഎഫ് ഉറക്കെ പറയുന്നു. മലപ്പുറം മണ്ഡലത്തില്‍ 2021ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒരുലക്ഷത്തോളം വോട്ടുകള്‍ വര്‍ധിപ്പിച്ചതും യുഡിഎഫിന്‍റെ ഭൂരിപക്ഷം 1.14 ലക്ഷമായി കുറച്ചതുമാണ് അവര്‍ സാധ്യതയായി കാണുന്നത്.

പൊന്നാനി



ശക്തമായ പോരാട്ടംകൊണ്ടു ശ്രദ്ധേയമായ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് ഇന്നു പോളിംഗ് ബൂത്തിലേക്കു പോകുന്നത്. കോട്ട നിലനിര്‍ത്തുകയെന്നതാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. അബ്ദുസമദ് സമദാനിയും മുസ്‌ലിം ലീഗും ലക്ഷ്യം വയ്ക്കുന്നത്.

എന്നാല്‍ എന്തുവിലകൊടുത്തും പൊന്നാനി പിടിക്കുകയെന്നതാണ് മുസ്‌ലിം ലീഗ് മുന്‍ നേതാവുകൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ഹംസയുടെയും സിപിഎമ്മിന്‍റെയും ലക്ഷ്യം. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നല്‍കിയ ചരിത്രമുള്ള മണ്ഡലമാണിത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി സിപിഎം രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ക്കു വേദിയാക്കുന്ന മണ്ഡലവുമാണിത്.

തിരൂരങ്ങാടി, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി, തൃത്താല എന്നീ ഏഴ് നിയോജക മണ്ഡലങ്ങളില്‍ നാലിടത്ത് സിപിഎമ്മിനും മൂന്നിടത്ത് മുസ്‌ലിംലീഗിനുമാണ് നിയമസഭാംഗങ്ങള്‍. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം നില്‍ക്കുന്നതാണ് പൊന്നാനിയുടെ ചരിത്രം.

ഇത്തവണ മത്സരം കടുക്കുമ്പോള്‍ മുസ്‌ലിം സംഘടനകളുടെ വോട്ടും അടിയൊഴുക്കുകളും പൊന്നാനിയില്‍ ഏറെ നിര്‍ണായകമാണ്. ബിജെപിക്കായി അഡ്വ.നിവേദിത സുബ്രഹ്മണ്യനാണ് മല്‍സരരംഗത്തുള്ളത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി.ടി.രമക്ക് 1.10 ലക്ഷം വോട്ടുകളാണ് ലഭിച്ചത്.

പൊന്നാനിയിലും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കേന്ദ്രസര്‍ക്കാര്‍ നിലപാടുകളും സംസ്ഥാന ഭരണവുമായിരുന്നു.

പാലക്കാട്



പാലക്കാട് മണ്ഡലം ഇത്തവണ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണെന്നു പൊതുവേ വിലയിരുത്തുമ്പോഴും വിജയം തങ്ങള്‍ക്കൊപ്പമെന്നു മൂന്നു മുന്നണികളും ഒരുപോലെ അവകാശപ്പെടുന്നു. ഇതുതന്നെയാണ് മണ്ഡലത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. പ്രചാരണമികവ് വോട്ടാകുമെന്നും വിജയം ഒപ്പം നില്‍ക്കുമെന്നും വിലയിരുത്തുകയാണു മൂന്നു മുന്നണി ക്യാമ്പുകളും.

പരമാവധി വോട്ടര്‍മാരെ നേരിട്ടുകാണാന്‍ ശ്രമിച്ചെന്നു മൂന്നു ക്യാമ്പുകളും അവകാശപ്പെടുന്നു. വാശിയേറിയ പോരാട്ടമാണ് ഇത്തവണയെന്നു മൂന്നു ക്യാമ്പുകളും പറയുമ്പോള്‍ ഇനിയെല്ലാം വോട്ടര്‍മാരുടെ കൈകകളിലാണ്.

ന്യൂനപക്ഷ വോട്ടര്‍മാരുടെ അടിയുറച്ച പിന്തുണയുണ്ടെന്നും മോദി - പിണറായി വിരുദ്ധ തരംഗം സംസ്ഥാനത്തൊട്ടാകെ എന്നതുപോലെ മണ്ഡലത്തിലും അലയടിക്കുമെന്നു യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു. എംപിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്‍റെ പര്യടനം.

പാർട്ടിക്കു നല്ല വേരോട്ടമുള്ള മണ്ണ് തിരിച്ചുപിടിക്കാന്‍ പോളിറ്റ് ബ്യൂറോ മെംബര്‍ എ. വിജയരാഘവന്‍ തന്നെ രംഗത്തെത്തിയതോടെ മികച്ച ആവേശത്തിലായിരുന്നു എല്‍ഡിഎഫ് ക്യാമ്പ്. പ്രചാരണത്തിലുടനീളം ഇതു പ്രകടവുമായിരുന്നു. മോദിവിരുദ്ധതയും പാര്‍ലമെന്‍റില്‍ ഇടതുശബ്ദത്തിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം ജനങ്ങളിലെത്തിക്കാനായെന്നു എല്‍ഡിഎഫ് ക്യാമ്പ് പൂര്‍ണമായി വിശ്വസിക്കുന്നു.

ആലത്തൂർ



പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമെങ്കിലും സംവരണമണ്ഡലത്തില്‍ മേല്‍ക്കൈ അവകാശവാദവുമായി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍. മോദി-പിണറായി വിരുദ്ധതരംഗം അലയടിക്കുമെന്ന് ഉറപ്പിക്കുമ്പോള്‍ തുടര്‍വിജയം ഒപ്പം നില്‍ക്കുമെന്നാണു യുഡിഎഫ് കണക്കുകൂട്ടല്‍.

കേന്ദ്ര-സംസ്ഥാന ഭരണങ്ങൾക്കെതിരായ വികാരം പ്രചാരണത്തുടക്കംമുതല്‍ ദൃശ്യമായിരുന്നെന്നു യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍റെ ക്യാമ്പ് വിലയിരുത്തുന്നു. വോട്ടിംഗ് ശതമാനം കൂടുമെന്നും സ്ത്രീ, യുവജന വോട്ടര്‍മാര്‍ ഇത്തവണ ഒപ്പമുണ്ടാകുമെന്നും യുഡിഎഫ് കണ്ണുംപൂട്ടി പ്രതീക്ഷിക്കുന്നു.

തങ്ങൾക്കു വേരോട്ടമുള്ള മണ്ണില്‍ സീറ്റ് തിരികെപ്പിടിക്കാൻ പഴുതടച്ച പ്രചാരണമായിരുന്നു എല്‍ഡിഎഫ് നടത്തിയത്. ഇതു ഫലം കണ്ടെന്നുതന്നെയാണ് അവരുടെ വിലയിരുത്തല്‍. സംസ്ഥാന മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ. രാധാകൃഷ്ണന്‍റെ ഇമേജില്‍ ഊന്നിത്തന്നെയായിരുന്നു പ്രചാരണം.

മോദിവിരുദ്ധ തരംഗം എല്‍ഡിഎഫിനു ഗുണംചെയ്യുമെന്നും ക്യാമ്പ് വിലയിരുത്തുന്നു. പിണറായിവിരുദ്ധത എന്നൊരു വികാരമില്ലെന്നും ഇവര്‍ പറയുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരുടെ പരിപൂര്‍ണ പിന്തുണ ഇത്തവണയുണ്ടാകുമെന്നും സീറ്റ് തിരികെ പിടിക്കുമെന്നും എല്‍ഡിഎഫ് ഉറപ്പിക്കുന്നു. പ്രസ്റ്റീജ് മണ്ഡലമല്ലെങ്കിലും എന്‍ഡിഎ ക്യാമ്പ് വിജയപ്രതീക്ഷ തള്ളിക്കളയുന്നില്ല. മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കി മോദിയുടെ ഗാരന്‍റി പ്രചാരണം മണ്ഡലത്തില്‍ അങ്ങോളമിങ്ങോളമെത്തിക്കാനായി.

തൃശൂർ



മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് മത്സരിക്കുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ അടിയൊഴുക്കുകൾ നിർണായകമാകും. അവസാന ദിവസങ്ങളിൽ പ്രചാരണവിഷയങ്ങൾ മാറിമറിഞ്ഞത് കാര്യങ്ങൾ കുറേക്കൂടി പ്രവചനാതീതമാക്കി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ തുടങ്ങി തൃശൂർ പൂരം പ്രതിസന്ധിവരെ മുന്നണികൾ ചർച്ചയാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രിയങ്ക ഗാന്ധിയുമടക്കം മുന്നണികളുടെ ദേശീയനേതാക്കൾ പ്രചാരണത്തിനിറങ്ങി. യുഡിഎഫിനുവേണ്ടി കെ. മുരളീധരനും എൽഡിഎഫിനായി വി.എസ്. സുനിൽകുമാറും എൻഡിഎ സ്ഥാനാർഥിയായി സുരേഷ് ഗോപിയും തൃശൂർ ലോക്സഭാ മണ്ഡലത്തിന്‍റെ പരിധിയിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പര്യടനങ്ങൾ പൂർത്തിയാക്കിയെങ്കിലും കുടമാറ്റത്തേക്കാൾ ആകാംക്ഷയാണ് ഫലപ്രഖ്യാപനംവരെയുള്ള കാത്തിരിപ്പിന്.

1952 മുതൽ 2019 വരെ എൽഡിഎഫ് സ്ഥാനാർഥികൾ പത്തുവട്ടവും യുഡിഎഫ് സ്ഥാനാർഥികൾ ഏഴുവട്ടവും വിജയിച്ചു. 20-24 ശതമാനം വരെ ക്രിസ്ത്യൻ വോട്ടുകളും 14-17 ശതമാനം മുസ്‌ലിം വോട്ടുകളുമുള്ള മണ്ഡലത്തിൽ ന്യൂനപക്ഷത്തിന്‍റെ പിന്തുണ നിർണായകമാണ്. കച്ചവടത്തിനും സംരംഭകത്വത്തിനും ഏറെ പ്രാധാന്യം നൽകുന്ന തൃശൂർ മണ്ഡലത്തിന്‍റെ ആവശ്യങ്ങൾ മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമാണ്.

വസ്ത്രവ്യാപാരം, സ്വർണം, ചിട്ടി എന്നിവയടക്കം ഇന്ത്യയിലെന്പാടും വേരുറപ്പിച്ചവയടക്കം നിരവധി വൻകിട-ചെറുകിട സ്ഥാപനങ്ങൾ തൃശൂരിൽനിന്നാണ്. സന്പന്ന-മധ്യവർത്തി കുടുംബങ്ങൾ ധാരാളമുള്ള ഇവിടെ അടിസ്ഥാനവികസനത്തിനപ്പുറം കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സ്ഥാനാർഥികളുടെ വാഗ്ദാനപ്പട്ടികയിൽ ഇടംപിടിച്ചു. കടലും കാടും അതിരിടുന്ന മണ്ഡലത്തിൽ കാർഷിക-വന്യജീവിപ്രശ്നങ്ങളും തീരദേശത്തെ പ്രതിസന്ധികളും വോട്ടിനെ സ്വാധീനിക്കും.

ചാലക്കുടി



വലതു ചായ്‌വുള്ളതും അതേസമയം, ഇടത്തോട്ടു മറിയാന്‍ മടിയില്ലാത്തതുമായ ചാലക്കുടി മണ്ഡലത്തില്‍ ഇക്കുറി അടിയൊഴുക്കുകളാണ് ഫലം നിര്‍ണയിക്കുക. ചതുഷ്‌കോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ കന്നിമത്സരത്തിനിറങ്ങിയ ട്വന്‍റി 20 സമാഹരിക്കുന്ന വോട്ടുകള്‍ നിർണായകം.

വലതുസ്വഭാവമുള്ള മണ്ഡലത്തില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിലൂടെ അട്ടിമറിവിജയമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. അതേസമയം സിറ്റിംഗ് എംപിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണു കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം. അട്ടിമറിജയം തേടി ട്വന്‍റി 20 സ്ഥാനാർഥി അഡ്വ. ചാർളി പോൾ പ്രചാരണരംഗത്ത് നല്ല മുന്നേറ്റമാണു നടത്തിയത്.

മുകുന്ദപുരത്തിൽനിന്ന് മണ്ഡലം പുനര്‍നിര്‍ണയത്തോടെ ചാലക്കുടിയായി മാറിയ മണ്ഡലത്തില്‍ നടന്ന മൂന്നു തെരെഞ്ഞെടുപ്പുകളിൽ രണ്ടുതവണ യുഡിഎഫും ഒരു തവണ ഇടതുമുന്നണിയുമായിരുന്നു ജയിച്ചുകയറിയത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലാതിരുന്ന ട്വന്‍റി 20 യുടെ വരവ് ഇടത്, വലത് മുന്നണികളെ സാരമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍, ട്വന്‍റി 20യുടെ വോട്ടുകള്‍ കോണ്‍ഗ്രസിനാണു തിരിച്ചടിയാകുകയെന്ന് ഇടതുമുന്നണി പറയുന്നു.

മണ്ഡലത്തിലെ അടിയൊഴുക്കുകളും സ്ഥാനാര്‍ഥിയുടെ പ്രതിച്ഛായയും തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ട്വന്‍റി 20യെയും ഇടതുമുന്നണിയെയും പിന്നിലാക്കാന്‍ പോന്നതാണെന്നാണ് കോണ്‍ഗ്രസ് വാദം.അതേസമയം, മോദി പ്രഭാവത്തില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.

2019 ൽ യുഡിഎഫ് 47.8 ശതമാനവും എൽഡിഎഫ് 34.45 ശതമാനവും ബിജെപി 15.6 ശതമാനവും വോട്ടുകൾ നേടി.

എറണാകുളം



അധികമാരും അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നതാണ് എറണാകുളത്തിന്‍റെ തെരഞ്ഞെടുപ്പുമുഖത്തെ അന്തിമ ചിത്രം. ഹൈബി ഈഡൻ സീറ്റ് നിലനിർത്തുമെന്ന് ഉറപ്പിക്കുന്ന യുഡിഎഫ്, റിക്കാർഡ് ഭൂരിപക്ഷംകൂടി അവകാശപ്പെടുന്നുണ്ട്.

അട്ടിമറിജയം തേടി വനിതാ സ്ഥാനാർഥിയെ കളത്തിലിറക്കിയ എൽഡിഎഫ് ശക്തമായ പ്രചാരണമാണു മണ്ഡലത്തിലെങ്ങും നടത്തിയത്. ഉറച്ച യുഡിഎഫ് കോട്ടയെങ്കിലും ഇടയ്ക്ക് അതിൽ വിള്ളൽ വീഴ്ത്തിയതിന്‍റെ ചരിത്രം കൂടിയുള്ള എറണാകുളത്ത് കെ.ജെ. ഷൈൻ വിജയം നേടുമെന്നാണ് എൽഡിഎഫിന്‍റെ അവകാശവാദം. ഡോ.കെ.എസ്. രാധാകൃഷ്ണനിലൂടെ വോട്ടുവിഹിതം ഉയര്‍ത്താനുള്ള ദൗത്യം വിജയിക്കുമെന്ന് എന്‍ഡിഎ കണക്കുകൂട്ടുന്നു. ട്വന്‍റി 20 സ്ഥാനാർഥി അഡ്വ. ആന്‍റണി ജൂഡി ഉൾപ്പെടെ എറണാകുളത്ത് ജനവിധി തേടുന്നത് പത്തു സ്ഥാനാര്‍ഥികളാണ്.

കഴിഞ്ഞ രണ്ടു തവണയും യുഡിഎഫ് ഭൂരിപക്ഷം ഉയർ‌ത്തിയതാണു ചരിത്രം. 2014ൽ കെ.വി. തോമസ് നേടിയ 87,047 വോട്ടുകളുടെ ഭൂരിപക്ഷം, 2019ല്‍ ഹൈബി കളത്തിലിറങ്ങിയപ്പോൾ 1,69,153 ലേക്ക് ഉ‍യർന്നു. യുഡിഎഫ് 4,91,263, എൽഡിഎഫ് 3,22,110, എൻഡിഎ 1,37,749 എന്നതായിരുന്നു കഴിഞ്ഞ തവണത്തെ വോട്ടുനില.

സിറ്റിംഗ് എംപിയുടെ മികച്ച പ്രകടനവും സർക്കാർ, കോർപറേഷൻ ഭരണ വിരുദ്ധവികാരവും ചേരുന്പോൾ ഭൂരിപക്ഷം കുതിച്ചുയരുമെന്ന് കണക്കു നിരത്തി പറയുകയാണ് യുഡിഎഫ് കേന്ദ്രങ്ങൾ. എന്നാൽ എറണാകുളം ഇക്കുറി മാറി ചിന്തിക്കുമെന്നാണ് എൽഡിഎഫ് പറയുന്നത്. വനിതാവോട്ടർമാരാണ് എറണാകുളത്ത് കൂടുതൽ. ആകെയുള്ള 13,24,047 ൽ 6,83,370 പേർ വനിതകളാണ്. പുരുഷന്മാരുടെ എണ്ണം 6,40,662. ഭിന്നലിംഗക്കാർ 15 പേരും വോട്ടർമാരായുണ്ട്. 77.64 ശതമാനമായിരുന്നു 2019ൽ എറണാകുളത്തെ പോളിംഗ്.

ഇടുക്കി



വേനല്‍ച്ചൂടില്‍ പൊടിപൊടിച്ചുള്ള പ്രചാരണത്തിനു സമാപ്തികുറിച്ച് സമ്മദിദായകര്‍ ഇന്നു പോളിംഗ് ബൂത്തിലേക്കു നീങ്ങുമ്പോള്‍ മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും സംസാരവിഷയം ഒന്നുമാത്രം; ഇടുക്കിയില്‍ ആരു കപ്പടിക്കും? മൂന്നുമുന്നണികളും വിജയ പ്രതീക്ഷയിലാണ്.

നിശബ്ദപ്രചാരണദിനമായ ഇന്നലെയും വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണു സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. യുഡിഎഫിന്‍റെ ഉറച്ച കോട്ടയെന്നാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം നേരത്തേ അറിയപ്പെട്ടിരുന്നതെങ്കിലും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍ ഈ വാദത്തിന്‍റെ മുനയൊടിക്കുന്നതായിരുന്നു.

വിദൂരഗ്രാമമായ സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ വരെ സ്ഥാനാര്‍ഥികളെത്തി വോട്ടുതേടി. മണ്ഡലത്തിലെ പൊതുവികസനം, ഭൂ പ്രശ്‌നങ്ങള്‍, കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധത, നിര്‍മാണ നിരോധനം, എംപിയായിരിക്കേ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഡീന്‍ കുര്യാക്കോസിന്‍റെ പ്രചാരണം. എന്നാല്‍, ഭൂപരിഷ്‌കരണ ചട്ടഭേദഗതി, എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനേട്ടം, മുന്‍ എംപിയെന്ന നിലയില്‍ ദേശീയപാതകളുടെ നിര്‍മാണമടക്കം ജോയ്‌സ് ജോര്‍ജ് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം തുടങ്ങിയവയായിരുന്നു എല്‍ഡിഎഫ് പ്രചാരണത്തിന്‍റെ കുന്തമുന.

എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥനാകട്ടെ, മോദിപ്രഭാവം വോട്ടാക്കിമാറ്റാനുള്ള ശ്രമമാണു നടത്തിയത്. മോദിഭരണത്തില്‍ രാജ്യത്തുണ്ടായ വികസനമുന്നേറ്റമാണ് പ്രചാരണത്തില്‍ കൂടുതലായി ഇവർ ഉയര്‍ത്തിയത്.

കോട്ടയം



കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ 12.33 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. മൂന്നു മുന്നണികള്‍ക്കും വിജയം അവകാശപ്പെടാന്‍ ന്യായവാദങ്ങള്‍ പലതുണ്ട്. കലാശക്കൊട്ടിനുശേഷമുള്ള കൂട്ടിക്കിഴിക്കലിലും മൂന്നു മുന്നണികളും സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷം കണക്കെഴുതി കൂട്ടി ഉറപ്പിച്ചിരിക്കുന്നു.

ഫ്രാന്‍സിസ് ജോര്‍ജ് (യുഡിഎഫ്), തോമസ് ചാഴികാടന്‍ (എല്‍ഡിഎഫ്), തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ) എന്നിവര്‍ ഇന്നലെയും പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ക്കൊപ്പം വോട്ടുഗതിയുടെ അവലോകനത്തിലായിരുന്നു. ബൂത്ത് അടിസ്ഥാനത്തില്‍ സമുദായക്കണക്കെടുത്തും മുന്‍ തെരഞ്ഞെടുപ്പുകളുടെ വോട്ടുനില നോക്കിയും നിലവിലെ സാഹചര്യങ്ങള്‍ അപഗ്രഥിച്ചും ചര്‍ച്ചകള്‍ നടന്നു.

ബൂത്ത് കമ്മിറ്റികള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ഉറപ്പുള്ളതും മറിയാവുന്നതും തിരിച്ചുപിടിക്കാവുന്നതുമായ വോട്ടര്‍മാരെക്കുറിച്ചു പ്രാദേശിക വിലയിരുത്തലുണ്ട്. ആട്ടമുള്ള വോട്ടുകള്‍ ഉറപ്പിച്ചുനിറുത്താന്‍ അറ്റകൈ വീടുകയറ്റവും അഭ്യര്‍ഥനയും ഇന്നലെ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി.

ഭരണവിരുദ്ധ വികാരവും കാര്‍ഷിക പ്രശ്‌നങ്ങളും ജനവിധിയില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ് കരുതുന്നു. എംപിയെന്ന നിലയില്‍ നൂറ് ശതമാനം ഫണ്ട് വിനിയോഗത്തോടെ നടപ്പാക്കിയ പദ്ധതികളുടെ നിരയും ജനകീയനെന്ന ഖ്യാതിയുമൊക്കെ മുന്നണിക്കുപരിയായി വ്യക്തിഗത വോട്ടുകളാകുമെന്ന് എല്‍ഡിഎഫ് വിലയിരുത്തി.മോദി തുടര്‍ന്നും ഭരണത്തിലെത്തുമെന്ന ധാരണ വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് എന്‍ഡിഎ പറയുന്നു.

ആലപ്പുഴ



ആലപ്പുഴയിൽ ആരിഫ് മത്സരിക്കുമെന്നത് ആദ്യംതന്നെ ഉറപ്പായിരുന്നു; കെ.സി. വേണുഗോപാൽ വന്നതോടെ ആലപ്പുഴയുടെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയം ചൂടുപിടിച്ചു. തുടർന്നാണ് ചൂടിൽ തീ പാറിക്കാൻ പെൺപുലിയായി ശോഭ സുരേന്ദ്രനും ചിത്രത്തിലെത്തിയത്. ഇന്ന് വോട്ടർമാർ ബൂത്തിൽ ആർക്കൊപ്പമെന്നത് പ്രവചനാതീതം.

ചുട്ടുപൊള്ളുന്ന പകലും ആവിയെടുക്കുന്ന രാവും മറന്ന് സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും അരൂർ മുതൽ കായംകുളം വരെ ആലപ്പുഴ മണ്ഡലത്തിന്‍റെ മുക്കും മൂലയും തങ്ങളുടെ വിജയത്തിനായി ഉഴുതുമറിക്കുകയായിരുന്നു.

കേരളത്തിൽ യുഡിഎഫ് തരംഗം കൊടുങ്കാറ്റ് വീശിയ 2019 ൽ ആലപ്പുഴ ഒലിച്ചുപോകാതെ പിടിച്ചു നിർത്താൻ കഴിഞ്ഞ ആരിഫിന്‍റെ കേമത്തം തന്നെയാണ് കെ.സി. വേണുഗോപാലിനെ തന്നെ ആലപ്പുഴയിൽ തിരിച്ചെത്തിക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ചത്. ആരിഫിന്‍റെ കണക്കുകൂട്ടലും വേണുഗോപാലിന്‍റെ കണക്കുതീർക്കലും എങ്ങനെ വർക്കൗട്ടായെന്ന് ഇന്ന് ജനം തീരുമാനിക്കും.

2014ൽ പാലക്കാടും 2019 ലും ആറ്റിങ്ങലിലും വോട്ടെണ്ണം കൂട്ടിവന്ന എൻഡിഎയുടെ ശോഭാ സുരേന്ദ്രനും മോദി ഫാക്ടറും ചേർന്ന് മണ്ഡലത്തിലെ വോട്ടർമാരിൽ ചലനമുണ്ടാക്കിയെന്നുവേണം കരുതാൻ.

ന്യൂനപക്ഷങ്ങളു‌ടെ അരക്ഷിതബോധവും ആശങ്കയും കക്ഷിരാഷ്‌ട്രീയത്തിനതീതമായ ചിന്തയും വോട്ടിംഗ് പാറ്റേണും ഇത്തവണ പ്രതീക്ഷിക്കണം. അങ്ങനെ വന്നാൽ പ്രവചനങ്ങൾക്ക് അതീതമായ തെരഞ്ഞടുപ്പുഫലവും പ്രതീക്ഷിക്കണമെന്ന് സാരം.

മാവേലിക്കര



കായലും കാടും മലയും നെല്‍പ്പാടങ്ങളുംകൊണ്ട് സമ്പന്നമായ മാവേലിക്കരയിൽ ഒന്നും പ്രവചിക്കാനാവാത്ത അവസ്ഥ. കടുത്ത രാഷ്‌ട്രീയ ബോധ്യങ്ങളുള്ളവര്‍ക്കും ഒന്നുമങ്ങോട്ട് ഉറപ്പിച്ചു പറയാനാവുന്നില്ല. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒന്നുണ്ട്. കഴിഞ്ഞതവണത്തേതുപോലെ ഏകപക്ഷീയ വിജയം ആര്‍ക്കുമുണ്ടാവില്ല.

കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി പരന്നുകിടക്കുന്ന വിശാലമായ മണ്ഡലമാണു മാവേലിക്കര. പാര്‍ലമെന്‍റ് തെരഞ്ഞെുപ്പുകളുടെ കണക്കില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. തുടര്‍ച്ചയായി മൂന്നുവട്ടം ജയിച്ച കൊടിക്കുന്നില്‍ സുരേഷിന് ഇക്കുറി ഇഞ്ചോടിഞ്ച് മത്സരമാണു നേരിടേണ്ടിവന്നതെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. പാര്‍ലമെന്‍റിലെ ഏറ്റവും സീനിയര്‍ എംപിയാണ് കൊടിക്കുന്നിലെങ്കില്‍, നാല്‍പതുവയസിന്‍റെ യുവത്വവുമായാണ് അരുണ്‍കുമാറിന്‍റെ വരവ്.

ഇരുമുന്നണികളെയും വിറപ്പിക്കാനുള്ള കരുത്തു തനിക്കുണ്ടെന്ന് എന്‍ഡിഎയ്ക്കുവേണ്ടി ഗോദയിലിറങ്ങിയിരിക്കുന്ന ബൈജു കലാശാലയും സൂചന നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടെ നടപ്പിലാക്കിയ വികസന കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണു കൊടിക്കുന്നില്‍ സമ്മതിദായകരെ സമീപിക്കുന്നത്.

മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ വികസനവും മറ്റും ഉയര്‍ത്തിക്കാട്ടിയാണു കൊടിക്കുന്നിലിന്‍റെ പ്രചാരണം. കോണ്‍ഗ്രസില്‍നിന്നു ബിഡിജെഎസിലെത്തിയ ബൈജു കലാശാലയുടെ ലക്ഷ്യം വോട്ട് വിഹിതം ഉയര്‍ത്തുകയാണ്.

പത്തനംതിട്ട



ശക്തമായ ത്രികോണ മത്സരത്തിന്‍റെ നിറവിലാണു പത്തനംതിട്ടയിൽ പ്രചാരണം കൊടിയിറങ്ങിയത്. നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളിൽ ശ്രദ്ധിച്ചത് അടിയൊഴുക്കിനുള്ള സാധ്യതകളാണ്.

പത്തനംതിട്ട ലോക്സഭാ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും വിജയം നേടിയെങ്കിലും യുഡിഎഫിന്‍റെ ചുവട്ടിലെ മണ്ണിന് ഇളക്കം തട്ടിയിരുന്നു. ഇതുതന്നെയാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. മറ്റ് രണ്ടു മുന്നണികളേക്കാൾ ഓരോ തെരഞ്ഞെടുപ്പിലും വോട്ടു വർധനയുള്ളത് എൻഡിഎയ്ക്കാണ്.

രാഷ്‌ട്രീയമായി പത്തനംതിട്ടയുടെ ചായ്‌വ് പണ്ടേ വലതുപക്ഷത്തേക്കാണെങ്കിലും നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും സമീപകാലത്ത് പത്തനംതിട്ട പതിവില്ലാതെ ചുവക്കുകയും ചെയ്തു. ഇത്തരത്തിൽ വോട്ടുകളുടെ അടിയൊഴുക്ക് പ്രകടമാകാനിടയുള്ള മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.

പത്തനംതിട്ട നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആന്‍റോ ആന്‍റണിക്കു യുഡിഎഫ് നൽകിയത്. കരുത്തനായ സ്ഥാനാർഥിയുടെ പിൻബലത്തിൽ പത്തനംതിട്ടയിൽ വെന്നിക്കൊടി പാറിക്കുകയെന്നതാണ് എൽഡിഎഫ് ലക്ഷ്യം.

ആലപ്പുഴക്കാരനായ തോമസ് ഐസക് പത്തനംതിട്ടയിൽ മത്സരിക്കാൻ തീരുമാനിച്ചതുതന്നെ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്ന താത്പര്യത്തിലാണ്. ബിജെപി കേന്ദ്ര നേതൃത്വം അനിൽ കെ.ആന്‍റണിയെ പത്തനംതിട്ടയിലേക്ക് അയച്ചതും വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കരുതെന്ന നിർദേശത്തോടെയാണ്.

കൊല്ലം



പ്രചാരണത്തിന്‍റെ അവസാന ലാപ്പ് വരെ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ചവച്ച കൊല്ലത്ത് മുന്നണി സ്ഥാനാർഥികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യുഡിഎഫിലെ എൻ.കെ. പ്രേമചന്ദ്രനും എൽഡിഎഫിലെ എം. മുകേഷും എൻഡിഎയിലെ ജി. കൃഷ്ണകുമാറും ഒരേ സ്വരത്തിൽ ഗാരന്‍റി പറയുന്നത് വിജയം ഉറപ്പ് എന്നാണ്.

മുന്നണിനേതൃത്വങ്ങളും സമാനമായ വിജയ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. ഇതുവരെയുള്ള വിലയിരുത്തലിൽ തോൽക്കാനുള്ള ഒരു കാരണവും അവർക്കു മുന്നിലില്ല.മികച്ച പാർലമെന്‍റേറിയൻ എന്ന ബഹുമതിതന്നെ പ്രേമചന്ദ്രനു വീണ്ടും റിക്കാർഡ് ഭൂരിപക്ഷം നേടിക്കൊടുക്കും എന്നാണു യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

വികസനകാര്യത്തിലെ ശ്രദ്ധേയമായ പ്രകടനവും ദേശീയ രാഷ്‌ട്രീയത്തിലെ ബിജെപി വിരുദ്ധ വികാരവും സംസ്ഥാന സർക്കാരിന് എതിരേയുള്ള ജനരോഷവുമൊക്കെ പ്രേമചന്ദ്രന്‍റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിനുള്ള അനുകൂല ഘടകങ്ങളായി യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

നഷ്ടപ്പെട്ടുപോയ മണ്ഡലം എം. മുകേഷിലൂടെ അനായാസം തിരിച്ചുപിടിക്കാമെന്ന അമിതപ്രതീക്ഷ എൽഡിഎഫും സിപിഎമ്മും വച്ചുപുലർത്തുന്നു. ഇക്കുറി കൊല്ലം ഇടതുപക്ഷത്തിന് സ്വന്തമാകുമെന്ന് എൽഡിഎഫ് നേതൃത്വം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ദേശിംഗനാട്ടിൽ അക്കൗണ്ട് തുറക്കാൻ കഴിയും എന്ന ശുഭപ്രതീക്ഷയിൽത്തന്നെയാണ് എൻഡിഎയിലെ ജി. കൃഷ്ണകുമാറും പോർമുഖത്ത് കരുത്തു കാട്ടിയത്.

ആറ്റിങ്ങൽ



മുപ്പതു വർഷത്തിനു ശേഷം യുഡിഎഫ് പിടിച്ചെടുത്ത ആറ്റിങ്ങൽ യുഡിഎഫിനും എൽഡിഎഫിനും പ്രസ്റ്റീജ് മണ്ഡലമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അദ്ഭുതകരമായ കുതിപ്പിന്‍റെ ബലത്തിൽ അട്ടിമറി പ്രതീക്ഷയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ കൂടി മത്സരത്തിനിറങ്ങിയപ്പോൾ ആറ്റിങ്ങലിൽ വാശിയേറിയ ത്രികോണപ്പോരാട്ടമാണു നടക്കുന്നത്.

കഴിഞ്ഞ തവണ ആറ്റിങ്ങലിൽ അടൂർ പ്രകാശ് നേടിയത് അട്ടിമറി വിജയമായിരുന്നു. മണ്ഡലം നിലനിർത്തുക എന്ന ദൗത്യമാണ് അദ്ദേഹത്തിനുള്ളത്. ഇടതുമുന്നണിക്ക് ശക്തമായ രാഷ്‌ട്രീയ അടിത്തറയുള്ള ആറ്റിങ്ങലിൽ ലോക്സഭാ മണ്ഡല പരിധിയിൽ പെടുന്ന വർക്കലയിലെ എംഎൽഎ ആയ വി. ജോയിയെ രംഗത്തിറക്കിയതോടെ മത്സരം മുറുകി.

ബിജെപിയും പ്രതീക്ഷയോടെയാണ് മത്സരിക്കുന്നത്. 2019 ൽ ശോഭ സുരേന്ദ്രൻ ഇവിടെ മത്സരിച്ച് 24.66 ശതമാനം വോട്ട് നേടിയിരുന്നു. വിജയിച്ച അടൂർ പ്രകാശിന് 37.87 ശതമാനവും രണ്ടാമതെത്തിയ അഡ്വ. എ. സന്പത്തിന് 34.07 ശതമാനവും വോട്ടാണു ലഭിച്ചത്.

ആഞ്ഞു പിടിച്ചാൽ അടൂരിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയിൽ വി. മുരളീധരൻ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആറ്റിങ്ങൽ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചു വന്നത്. തുടക്കത്തിലേ രംഗത്തിറങ്ങിയ വി. ജോയ് പ്രചാരണരംഗത്ത് ഏറെ മുന്നേറിയിരുന്നു. അവസാനയാഴ്ച ആയതോടെ അടൂർ പ്രകാശും ഒപ്പത്തിനെത്തി. അടൂർ പ്രകാശും വി. ജോയിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടക്കുന്നത്.

തിരുവനന്തപുരം



കേരളത്തിലെ ഏറ്റവും കടുത്ത ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരത്ത് തീപാറും പോരാട്ടമാണു നടക്കുന്നത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണം അവസാനിച്ച് മുന്നണികൾ നിശബ്ദ പ്രചാരണത്തിലേക്കു കടക്കുന്പോഴും തിരുവനന്തപുരത്തു പ്രവചനം അസാധ്യം.തുടർച്ചയായ നാലാം വിജയം ലക്ഷ്യം വച്ചാണു യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ മത്സരിക്കുന്നത്.

ലോക്സഭയിലേക്കു കേരളത്തിൽനിന്നു ജയിച്ചു കയറുന്ന ആദ്യ ബിജെപിക്കാരനാകുക എന്ന വെല്ലുവിളി ഏറ്റെടുത്താണു കേന്ദ്രമന്ത്രികൂടിയായ രാജീവ് ചന്ദ്രശേഖർ കളത്തിൽ നിൽക്കുന്നത്. സിപിഐയുടെയും ഇടതുപക്ഷത്തിന്‍റെയും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള നിയോഗമാണ് മുതിർന്ന നേതാവായ പന്ന്യൻ രവീന്ദ്രൻ ഏറ്റെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച ജനപ്രതിനിധി എന്ന റിക്കാർഡ് ഇപ്പോൾത്തന്നെ ഡോ. ശശി തരൂരിനാണ്. പാർട്ടിയുടെ സംഘടനാബലത്തിന്‍റെ പിന്തുണ കാര്യമായി കിട്ടിയില്ലെങ്കിലും പ്രചാരണ രംഗത്തു മികവോടെ നിൽക്കാൻ തരൂരിന് സാധിച്ചു. പതിനഞ്ചു വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും വികസന പ്രവർത്തനങ്ങളൊന്നും നടത്താൻ തരൂരിനു സാധിച്ചില്ലെന്ന വിമർശനമാണ് രാജീവ് ചന്ദ്രശേഖർ പ്രചാരണരംഗത്ത് പ്രധാനമായും ഉയർത്തിയത്. ഇതു മുൻകൂട്ടി കണ്ടാകണം 68 പേജുള്ള വികസന രേഖ പുറത്തിറക്കിക്കൊണ്ടാണ് തരൂർ തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു തന്നെ.

ഉന്നത വിദ്യാഭ്യാസവും ഉയർന്ന യോഗ്യതകളും സാന്പത്തിക ശേഷിയുമുള്ള രണ്ടു പേർക്കിടയിൽ ജനങ്ങൾക്കൊപ്പം നടക്കുന്ന സാധാരണക്കാരൻ എന്നു പരിചയപ്പെടുത്തിയാണ് ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പ്രചാരണം നടത്തിയത്.

ബിജെപിയുമായാണു മത്സരമെന്നു ശശി തരൂർ പറഞ്ഞു. ഏഴു മണ്ഡലങ്ങളിലും ലീഡ് നേടുമെന്നും മികച്ച വിജയം കൈവരിക്കുമെന്നും തരൂർ പറഞ്ഞു. മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നു പന്ന്യൻ രവീന്ദ്രൻ അവകാശപ്പെട്ടു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നതെന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സ്റ്റേ
കൊച്ചി: ശബരിമല വിമാനത്താവളത്തിനുവേണ്ടി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 

ഭൂമി ഏറ്റെടുക്കല്‍ നിയമവിരുദ്ധമാണെന്നാരോപിച്ച് ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് വിജു ഏബ്രഹാമാണ് വിജ്ഞാപനം സ്റ്റേ ചെയ്തത്. സര്‍ക്കാരിന്‍റെയടക്കം വിശദീകരണവും തേടി. ഹര്‍ജി വീണ്ടും മേയ് 27ന് പരിഗണിക്കാന്‍ മാറ്റി.

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 13ന് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.
ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവം; സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു
സുൽത്താൻ ബത്തേരി: കഴിഞ്ഞദിവസം ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു. ഐപിസി 171(ഇ), 171(ബി), റെപ്രസെന്‍റേഷൻ ഓഫ് പീപ്പിൾസ് ആക്ട് 123(1) പ്രകാരവുമാണു കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം രാത്രിയിലാണ് സുൽത്താൻ ബത്തേരിയിലെ ചില്ലറ മൊത്തിക്കച്ചവട സ്ഥാപനത്തിനു സമീപത്തുനിന്നാണ് 1500 ഭക്ഷ്യകിറ്റുകൾ പിടികൂടിയത്.

പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി അടക്കം ഏഴ് സാധനങ്ങളാണു കിറ്റുകളിലുണ്ടായിരുന്നത്. ഇത്തരത്തിൽ രണ്ടായിരം കിറ്റുകളാണ് ഓർഡർ ചെയ്തതായി പറയുന്നത്. ഇതിൽ 470 എണ്ണം പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തുന്നതിനു മുന്പായി കയറ്റിപ്പോയതായും ആരോപണമുണ്ട്.

അവശേഷിക്കുന്ന കിറ്റുകളാണ് വാഹനത്തിൽ കയറ്റിയ നിലയിലും അല്ലാതെയും കണ്ടെടുത്തത്. കൂടാതെ വെറ്റിലയും പുകയിലയും ചുണ്ണാന്പും അടയ്ക്കയുമടങ്ങുന്ന 1200 കിറ്റുകളും കണ്ടെടുത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇലക്‌ഷൻ ഫ്ളൈയിംഗ് സ്ക്വാഡ് സാധനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി തുടർ നടപടികൾക്കായി പോലീസിന് തിരികെ നൽകുകയായിരുന്നു. തുടർന്നാണ് സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തത്.

സംഭവത്തിൽ വാഹന ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവത്തിൽ എൽഡിഎഫും യുഡിഎഫും രംഗത്തുവന്ന്‌ കിറ്റുകൾ ബിജെപി വോട്ട് പിടിക്കാനായി കോളനികളില്‍ വിതരണം ചെയ്യാൻ തയാറാക്കിയതാണെന്ന് ആരോപിച്ചു. ആരോപണം ബിജെപി നേതൃത്വം തള്ളുകയും ചെയ്തു.
സിദ്ധാര്‍ഥന്‍റെ മരണം; വെറ്ററിനറി വിസിയെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് ശരിവച്ചു
കൊച്ചി: വെറ്ററിനറി സര്‍വകലാശാല വിസിയായിരുന്ന ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി.

വിദ്യാര്‍ഥിയായിരുന്ന ജെ.എസ്. സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രനാഥ് നല്‍കിയ ഹരജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്‍റെ ഉത്തരവ്.

വെറ്ററിനറി സര്‍വകലാശാലാ നിയമപ്രകാരം സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍വകലാശാലയുടെ മേധാവിയായ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. ഡീനിന്‍റെ മേല്‍നോട്ടത്തിലുള്ള അഫിലിയേറ്റഡ് കോളജിലാണു സംഭവം നടന്നത്. അതിനാല്‍, താന്‍ സംഭവത്തില്‍ ഉത്തരവാദിയല്ല. അറിഞ്ഞപ്പോള്‍ അന്വേഷണത്തിന് ഡീനിനെ ചുമതലപ്പെടുത്തുകയും ഉത്തരവാദികളായ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അതിനാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഹർജിക്കാരന്‍ വാദിച്ചു.

ചാന്‍സലറും സര്‍വകലാശാലയുടെ മേധാവിയായ വൈസ് ചാന്‍സലറും തമ്മില്‍ തൊഴിലുടമ തൊഴിലാളി ബന്ധം നിലവിലില്ലാത്തതിനാല്‍ ചാന്‍സലര്‍ക്ക് വിസിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് സര്‍ക്കാരും ചൂണ്ടിക്കാട്ടി.

എന്നാല്‍ നിയമന അധികാരി എന്നനിലയില്‍ മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ സസ്പന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കി.

അധികാര ദുരുപയോഗം, സ്വഭാവദൂഷ്യം, ഫണ്ട് വിനിയോഗത്തിലെ കെടുകാര്യസ്ഥത തുടങ്ങിയ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ വിസിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ വെറ്ററിനറി സര്‍വകലാശാല നിയമത്തിലെ 9(9), 12(8)(1) പ്രകാരം ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചാന്‍സലര്‍ക്ക് അധികാരം നല്‍കുന്ന കാരണങ്ങളുടെ പരിധിയില്‍ വരുന്നതാണ് വിസിക്കെതിരായ ആരോപണങ്ങള്‍. ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നതിന്‍റെ പേരില്‍ അധികാരം ഉപയോഗിക്കുന്നതിന് ചാന്‍സലര്‍ക്ക് തടസമില്ല.

ഡീനിന്‍റെ ചുമതലയിലുള്ള കോളജിലാണു സംഭവം നടന്നതെന്ന് അംഗീകരിച്ചാലും സര്‍വകലാശാലയ്ക്കകത്ത് ഹരജിക്കാരന്‍റെ ഓഫീസ് ഇരിക്കുന്ന വളപ്പിനകത്താണ് ഈ കോളജ് സ്ഥിതിചെയ്യുന്നതെന്ന കാര്യം അവഗണിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തൃശൂര്‍ പൂരം അലങ്കോലമാക്കിയസംഭവം: സര്‍ക്കാരിന്‍റെ വിശദീകരണം തേടി
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലമാക്കിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി.

തൃശൂര്‍ പൂരത്തിനിടെയുണ്ടായ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണവും സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും നടത്താന്‍ ഉത്തരവിടണമെന്നതടക്കം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

സംഭവത്തിനു പിന്നില്‍ അദൃശ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പോലീസ് അന്വേഷണം ഇക്കാര്യത്തില്‍ മതിയാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് ഹര്‍ജി വീണ്ടും മേയ് 22ന് പരിഗണിക്കാന്‍ മാറ്റി.
അഡീ. ജഡ്ജിയായി എം.ബി. സ്‌നേഹലത ചുമതലയേറ്റു
കൊച്ചി: കേരള ഹൈക്കോടതിയില്‍ അഡീ. ജഡ്ജിയായി എം.ബി. സ്‌നേഹലത സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

ഒന്നാം കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് യശ്വന്ത് ഷേണായി എന്നിവര്‍ പ്രസംഗിച്ചു.
മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്കിനു തെളിവുകൾ ഹാജരാക്കാനാകാതെ കുഴൽനാടൻ
തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പങ്ക് തെളിയിക്കാൻ ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാനാകാതെ മാത്യു കുഴൽനാടൻ എംഎൽഎ. കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സിഎംആർഎല്ലിന് മുഖ്യമന്ത്രി അവിഹിത സഹായം ചെയ്തുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കാനോ ഉന്നയിച്ച ആരോപണം തെളിയിക്കാനോ ഹർജിക്കാരനു സാധിച്ചില്ല.

ഇന്നലെ മാത്യു കുഴൽനാടൻ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന തെളിവ് ഇല്ലെന്ന കാര്യം വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. കേസ് പരിഗണിച്ച പ്രത്യേക വിജിലൻസ് ജഡ്ജി എം.വി. രാജകുമാര വിധി പറയുന്നതിനായി മേയ് മൂന്നിലേക്ക് കേസ് മാറ്റി.

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് മൂന്നു ദിവസത്തിനകം എക്കലും മണ്ണും നീക്കം ചെയ്യണമെന്ന് നിർദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്തും കെഎംഇആർഎല്ലിന്‍റെ പക്കലുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തളളിയതിനെതിരേ ഹൈക്കോടതി നൽകിയ അനുകൂല ഉത്തരവ്, ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വിശദ പരിശോധന നിർദേശിക്കുന്ന സർക്കാർ കുറിപ്പ് ഇവയാണ് മാത്യു കുഴൽനാടൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.

സർക്കാർ വീണ്ടും സിഎംആർഎല്ലിന്‍റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലൻസും ഹാജരാക്കി. സിഎംആർഎല്ലിന്‍റെ അപേക്ഷ സർക്കാർ വീണ്ടും തള്ളിയ സ്ഥിതിക്ക് എന്ത് സഹായമാണു മുഖ്യമന്ത്രി ഇടപെട്ട് സിഎംആർഎല്ലിന് നൽകിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ മാത്യു കുഴൽനാടനായില്ല.

ഹർജിയിലെ ആരോപണങ്ങൾ രാഷ്്ട്രീയ പ്രേരകമാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്നുമുളള മുൻ നിലപാട് വിജിലൻസ് ആവർത്തിച്ചു.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
ചെങ്ങന്നൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വെൺമണി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുന്തല ശ്രുതിലയത്തില്‍ ഷാജി ജനാര്‍ദന (60 )നാണ് ഭാര്യ ദീപ്തി (48)യെ കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

ഇന്നലെ രാവിലെ 6.30 നായിരുന്നു സംഭവം. വീടിനു പുറത്ത് മരിച്ചനിലയില്‍ കാണപ്പെട്ട ദീപ്തിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ വെട്ടിയശേഷം മുറിക്കുള്ളിലെ സീലിംഗ് ഫാനില്‍ ഷാജി ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

ഇതുസംബന്ധിച്ച് പോലീസ് പറയുന്നത്: കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ദീപ്തിയും ഷാജിയും തമ്മില്‍ നിരന്തരം വഴക്കുകൂടാറുണ്ടായിരുന്നു. ഇന്നലെ രാവിലെ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന ദീപ്തിയെ പിന്നിലൂടെയെത്തി ഷാജി വെട്ടുകയായിരുന്നു.

തലയ്ക്കു പിന്നില്‍ വെട്ടു കൊണ്ട് അലറി വിളിച്ചു പുറത്തേക്ക് ഓടിയ ദീപ്തിയെ പിന്തുടര്‍ന്ന് ഷാജി വീണ്ടും വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ചുകിടന്ന ദീപ്തിയെ പുന്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീപ്തിയെ നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്താകാം ഷാജി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മക്കളായ ശ്രുതിയെയും ശ്രാവണിനെയും ഒരു മുറിയിലാക്കിയശേഷം മുറി പുറത്തുനിന്ന് പൂട്ടിയിട്ടശേഷമാണു ഷാജി കൊലപാതകം നടത്തിയത്.

സംഭവത്തെത്തുടര്‍ന്ന് നിലവിളി കേട്ട സമീപവാസികള്‍ എത്തി മുറി തുറന്നശേഷമാണ് ഇരുവര്‍ക്കും പുറത്തിറങ്ങാനായത്. വിദേശത്തു ജോലി ചെയ്യുന്ന ശ്രുതി വിവാഹിതയാണ്. ശ്രാവണ്‍ എംബിഎ വിദ്യാര്‍ഥിയും.

വിദേശത്ത് ജോലിയിലായിരുന്ന ഷാജി ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. കുട്ടനാട്ടിലെ കിടങ്ങറ സ്വദേശിയാണ്. വിവാഹശേഷം പുന്തലയില്‍ വീടുവച്ച് താമസമാക്കുകയായിരുന്നു.

കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും കാരണം ഇനിയും വ്യക്തമല്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ദീപ്തിയുടെ മൃതദേഹം രാത്രിയോടെ പുന്തലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാകാത്തതിനാല്‍ ഷാജിയുടെ സംസ്‌കാരം പിന്നീട് നടത്തും.
പാറമ്പുഴയിലെ കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ റദ്ദാക്കി
കൊച്ചി: കോട്ടയം പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയ്ക്കാണ് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇളവു നല്‍കിയത്. എന്നാല്‍ 20 വര്‍ഷം പരോളില്ലാതെ കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.

2015 മേയ് 16ന് ദമ്പതികളെയും മകനെയും ജയ്‌സിംഗ് എന്ന പേരില്‍ ഡ്രൈക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുപിയിലെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ (27) കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്.

പാറമ്പുഴയില്‍ ഡ്രൈക്ലീനിംഗ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ പ്രവീണ്‍ ലാല്‍ (29) എന്നിവരാണു കൊല്ലപ്പെട്ടത്. മോഷണത്തിനുവേണ്ടി മൂവരെയും കൊലപ്പെടുത്തുകയായിരുന്നു.

വധശിക്ഷയ്ക്കുപുറമെ ഇരട്ട ജീവപര്യന്തവും ഏഴു വര്‍ഷം തടവും പിഴയുമായിരുന്നു വിചാരണ കോടതി വിധിച്ച ശിക്ഷ. നിഷ്ഠുരമായ കൃത്യമാണെങ്കിലും സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മനുഷ്യജീവിയെന്ന പരിഗണന നല്‍കുന്നതായും വ്യക്തമാക്കി.

കുറ്റകൃത്യത്തിന്‍റെ ഗൗരവമനുസരിച്ച് ശിക്ഷ കടുത്തതായിരിക്കണമെങ്കിലും ക്രൂരമാകരുതെന്ന് കോടതി വിലയിരുത്തി. ക്രിമിനല്‍ നീതിന്യായ സംവിധാന പരിഷ്‌കരണസമിതിയുടെ 2003ലെ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 397, 457, 380, 461 വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ശരിവച്ച ഹൈക്കോടതി, 302ാം വകുപ്പ് പ്രകാരമുള്ള വധശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.
എങ്ങനെ വോട്ട് ചെയ്യാം?
വോട്ടർ പോളിംഗ് ബൂത്തിലെത്തിയാൽ ബൂത്തിലെ ആദ്യ പോളിംഗ് ഓഫീസർ വോട്ടർ പട്ടികയിലെ സമ്മതിദായകന്‍റെ പേരും തിരിച്ചറിയൽ കാർഡും പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടുകയും സ്ലിപ്പ് നൽകുകയും രജിസ്റ്ററിൽ(ഫോം 17എ) ഒപ്പ് രേഖപ്പെടുത്താൻ നിർദേശിക്കുകയും ചെയ്യും.

മൂന്നാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ സ്ലിപ്പ് വാങ്ങുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. ശേഷം വോട്ടർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിന് അടുത്തേക്ക്(ഇവിഎം) പോകാം.

ഇവിഎമ്മിൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥാനാർഥിയുടെയോ നോട്ടയുടെയോ നേരേയുള്ള നീല ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം. തുടർന്ന് ബട്ടൺ അമർത്തിയ സ്ഥാനാർഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും.

സമ്മതിദായകൻ തെരഞ്ഞെടുത്ത സ്ഥാനാർഥിയുടെ/നോട്ടയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്‍റ് ചെയ്യുകയും വിവിപാറ്റ് മെഷീനിന്‍റെ വിൻഡോയിൽ ഏഴു സെക്കൻഡ് ദൃശ്യമാകുകയും ചെയ്യും.

തുടർന്ന് കൺട്രോൾ യൂണിറ്റിൽനിന്നുള്ള ബീപ് ശബ്‌ദം കേൾക്കാം. വിവിപാറ്റിൽ ബാലറ്റ് സ്ലിപ്പ് കാണിക്കാതെ ഇരിക്കുകയോ ഉയർന്ന ശബ്‌ദത്തിലുള്ള ബീപ് ശബ്‌ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്.

തിരിച്ചറിയൽ രേഖ കരുതണം

പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർ ഏതെങ്കിലും അംഗീകൃത രേഖ കരുതണം. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യൂണിക് ഡിസെബിലിറ്റി ഐഡി കാർഡ്(യുഡിഐഡി), സർവീസ് ഐഡന്‍റിറ്റി കാർഡ്, ബാങ്കിന്‍റെയോ പോസ്റ്റ് ഓഫീസിന്‍റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴിൽമന്ത്രാലയത്തിന്‍റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, എൻപിആർ സ്കീമിനു കീഴിൽ ആർജിഐ നൽകിയ സ്മാർട്ട് കാർഡ്,പെൻഷൻ രേഖ, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ് എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയാണു കൈവശം വയ്ക്കേണ്ടത്.
ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും മായാതെ ആദ്യ തെരഞ്ഞെടുപ്പിലെ ചുവരെഴുത്ത്
സീമ മോഹന്‍ലാല്‍

കൊച്ചി: കേരളത്തില്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും മായാതെ നില്‍ക്കുകയാണ് അന്നെഴുതിയ ചുവരെഴുത്ത്.

1957 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ലോക്‌സഭയിലേക്ക് മത്സരിച്ച എ.എം. തോമസ്, നിയമസഭയിലേക്കു മത്സരിച്ച എ.വി. ജോസഫ് എന്നിവര്‍ക്കുവേണ്ടി എഴുതിയ ചുവരെഴുത്താണ് 67 വര്‍ഷം പിന്നിട്ടിട്ടും മായാതെ നില്‍ക്കുന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷനു സമീപമുള്ള ഇരുനില കെട്ടിടത്തിന്‍റെ മുകളിലെ നിലയിലാണ് ചരിത്രമുറങ്ങുന്ന ഈ ചുവരെഴുത്ത്.

എ.എം. തോമസ് ബിഎ ബിഎല്‍ എംപിക്കും എ.വി. ജോസഫ് ബിഎഎല്‍എല്‍ബി ഇ എംഎല്‍എയ്ക്കും കാളപ്പെട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യുവിന്‍... ജയ്ഹിന്ദ് എന്നാണ് ചുവരെഴുത്തിലുള്ളത്. ഈ കാലഘട്ടത്തിനിടയില്‍ പലതവണ കെട്ടിടം ഉടമ കെട്ടിടം പെയിന്‍റ് ചെയ്‌തെങ്കിലും ചുവരെഴുത്ത് മായിച്ചില്ല.

മേല്‍ക്കൂരയിലെ ഓട് മാറ്റി ഷീറ്റ് ഇട്ടെങ്കിലും ഈ ചുവരെഴുത്ത് ഇന്നും കൃത്യമായി വായിക്കാനാകും. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കുമ്പോള്‍ പുതുതലമുറയ്ക്ക് ഈ ചുവരെഴുത്ത് കൗതുകമാകുകയാണ് .

ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പും ഇന്ത്യന്‍ ലോക്‌സഭയിലേക്കുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പും 1957 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയാണ് അന്നു നടന്നത്.

സ്ഥാനാര്‍ഥിയുടെ ചിഹ്നം പതിച്ച പെട്ടികളാണ് ഉണ്ടായിരുന്നത്. വോട്ടര്‍മാര്‍ക്ക് ബാലറ്റ് ഇഷ്‌ടമുള്ള പെട്ടികളില്‍ നിക്ഷേപിക്കാം. 1957 കാലഘട്ടം വരെയായിരുന്നു പെട്ടി സമ്പ്രദായം. പല ദിവസങ്ങളിലായിട്ടായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

അന്നത്തെ തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കു ജയിച്ച എ.എം. തോമസ് ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായി. അന്നത്തെ കണയന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച എ.വി. ജോസഫ് പരാജപ്പെട്ടു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്ന പില്‍ക്കാലത്ത് മന്ത്രിയായ ടി.കെ. രാമകൃഷ്ണനാണ് അന്നു ജയിച്ചത്.
സിപിഎം പ്രചാരണ വാഹനത്തിൽ ആയുധം, ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്
പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്‍റെ പ്രചാരണ വാഹനത്തിൽനിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വിവാദം. ഒരു കാറിൽനിന്ന് ആയുധങ്ങൾ താഴേക്ക് ഇറക്കുന്നതും പിന്നീട് തിരിച്ച് കാറിനകത്തേക്കുതന്നെ കയറ്റിവയ്ക്കുന്നതുമായ സിസി ടിവി ദൃശ്യമാണ് യുഡിഎഫ് പുറത്തുവിട്ടത്.

ആലത്തൂർ മണ്ഡലത്തിൽ മികച്ച രാഷ്ട്രീയപോരാട്ടമാണ് നടക്കുന്നത്. അതിനിടയിലാണ് വളരെ ഗുരുതരമായ ആരോപണമുയർന്നിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന ആയുധങ്ങളാണ് അവയെന്നാണ് ചേലക്കരയിലെ സിപിഎം പ്രവർത്തകരുടെ പ്രതികരണം. തൊട്ടടുത്തുള്ള സിപിഎം ഓഫീസിലേക്കു മാറ്റാനുള്ള ശ്രമമാണ് സിസി ടിവി ദൃശ്യത്തിലുള്ളതെന്നും സിപിഎം പ്രവർത്തകർ പറയുന്നു. ചേലക്കര പോലുള്ള ഭാഗത്ത് അക്രമം നടത്തണ്ട കാര്യമില്ലെന്നും വിശദീകരിക്കുന്നു.

സിസി ടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ യുഡിഎഫ് പോലീസിൽ രേഖാമൂലം പരാതി നല്കിയിട്ടുണ്ട്. പോലീസ് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുകയാണ്. പോളിംഗിനു മണിക്കൂറുകൾമാത്രം ശേഷിക്കെ യുഡിഎഫ് ഇതു വലിയ രാഷ്ട്രീയസംഭവമാക്കുകയാണ്.

അക്രമം അഴിച്ചുവിടാനുള്ള ആസൂത്രണം സിപിഎം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും ഇതു സൂചന മാത്രമാണെന്നും പല സിപിഎം ക്യാന്പുകളിലും ആയുധങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും ആലത്തൂരിലെ യുഡിഎഫ് പ്രവർത്തകർ പറഞ്ഞു
പോരാട്ടച്ചൂടിനിടെ ആറു സ്ഥാനാർഥികൾ വോട്ട് ചെയ്യാൻ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ ആറു സ്ഥാനാർഥികൾക്ക് വോട്ട് തിരുവനന്തപുരം മണ്ഡലത്തിൽ. ബംഗാൾ ഗവർണർ സി.വി ആനന്ദബോസിനും വോട്ട് തലസ്ഥാനത്ത്. ഗവർണർ ആരിഫ് മുഹമ്മദ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് ഡൽഹിയിൽ.

ബംഗാൾ ഗവർണർ ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂർക്കാവിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തും.

തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ.ശശി തരൂർ കോട്ടണ്‍ ഹിൽ ഹൈസ്കൂളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തും. ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് കണ്ണൂരിലാണ് വോട്ട്.

രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ വോട്ട് ബംഗളൂരുവിലാണ്. തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ കവടിയാർ ജവഹർ നഗർ സ്കൂളിലാണ് വോട്ടുള്ളത്.

ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, എന്നിവിടങ്ങിലെ എൻഡിഎ സ്ഥാനാർഥകളായ വി.മുരളീധരൻ കൊച്ചുള്ളൂരിലും കൃഷ്ണകുമാർ ശാസ്തമംഗലത്തും അനിൽ ആന്‍റണി ജഗതി സ്കൂളിലും വോട്ട് രേഖപ്പെടുത്തും. മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാലിനും ജവഹർനഗർ എൽപിസ്കൂളിലാണ് വോട്ട്.

കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി, കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ, എന്നിവർ ജഗതി ഹൈസ്കൂളിൽ വോട്ട് ചെയ്യും. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗവും മുൻ കെപിസിസി അധ്യക്ഷനുമായ വി.എം സുധീരൻ കുന്നുകുഴി യുപി സ്കൂളിലും തെന്നല ബാലകൃഷ്ണ പിള്ള ഏണിക്കര എൽപിഎസിലും വോട്ട് രേഖപ്പെടുത്തും.

സിപിഎം പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ള, എം.എ ബേബി എന്നിവർ തിരുവനന്തപുരം സെന്‍റ്ജോസഫ് ഹയർസെക്കൻഡറി സ്കൂളിലും, മന്ത്രിമാരായ ജി.ആർ. അനിൽ നീറമണ്‍കര എൻഎസ്എസിലും വി.ശിവൻകുട്ടി ഇഞ്ചയ്ക്കലിലും വോട്ടവകാശം വിനിയോഗിക്കും.

മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ പട്ടം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യും. ലത്തീൻ തിരുവനന്തപുരം അതിരൂപതാ എമരിറ്റസ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ആർച്ച് ബിഷപ് ഡോ. തോമസ് .ജെ നെറ്റോ എന്നിവർ ജവഹർ നഗർ എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും.