Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
| Back to Home |
ഓർമകളുടെ കുളിരുമായി വീണ്ടുമൊരു ക്രിസ്മസ് കാലം
ധനുമാസത്തിലെ ഈർപ്പമുള്ള കാറ്റും , ചെറിയ തണുപ്പും , കൊയ്തൊഴിഞ്ഞ പാടങ്ങളും , ചാണകം മെഴുകിയ മുറ്റവും , രാത്രി സമയങ്ങളിലെ വീടുകൾ തോറുമുള്ള കരോൾ സെർവിസും , ക്രിസ്തുമസ് കാർഡുകളും, നക്ഷത്രങ്ങളും, പുൽക്കൂടും, പാതിരാകുർബാനയും, കേക്കിന്റെ മധുരവും എല്ലാം ചേർന്ന് എണ്ണിയാൽ തീരാത്ത അനുഭൂതികൾ സമ്മാനിക്കുന്ന രസകരമായ കാലം.
ആദ്യകാലങ്ങളിൽ കുന്നംകുളം ഭാഗങ്ങളിൽ ക്രിസ്തുമസിന്റെ പ്രത്യേകമായ പലഹാരമായിരുന്നത് ശർക്കരപാനിയിൽ കുഴച്ചെടുക്കുന്ന അവുലോസ് പൊടിയായിരുന്നു. പാതിരാകുർബാനക്കു ശേഷം നേർച്ചയായി കൊടുത്തിരുന്നതും ഈ നനച്ച പൊടിയാണ് . ക്രിസ്തുമസിന് രണ്ടോ മൂന്നോ ദിവസം മുൻപ് അരി കുതിർത്തു ഉരലിൽ ഇട്ടു പൊടിച്ചെടുത്തു തേങ്ങായും ചേർത്തു വറുത്തെടുക്കുന്നു. പിന്നീട് ക്രിസ്തുമസിന്റെ തലേ ദിവസം തിളയ്ക്കുന്ന ശർക്കരപാനിയിൽ കുഴച്ചെടുത്ത് മുള കൊണ്ടുള്ള ഒരു പുതിയ കുട്ടയിലാക്കി പള്ളിയിൽ കൊണ്ട് പോകും . ഏറെക്കുറെ പള്ളിയുടെ ആരംഭകാലം മുതൽ ഈ വഴിപാട് മുടങ്ങാതെ ചെയ്തുകൊണ്ടിരുന്നതാണ്
ആരോഗ്യപരമായ ചില കാരണങ്ങളാൽ അമ്മ ആശുപത്രിയിലായതിനാൽ ആ വർഷത്തെ പൊടി നനയ്ക്കാനുള്ള ഉത്തരവാദിത്വം മൂത്ത മകൾ എന്ന നിലയിൽ പപ്പാ എന്നെ ഏൽപിച്ചു. ഉരലിലെ പൊടിയൊക്കെ മാറ്റിവെച്ച് ഞാൻ ഒരു പാക്കറ്റ് റെഡി മെയ്ഡ് അവുലോസ് പൊടിയിൽ പരീക്ഷിക്കാൻ തീരുമാനിച്ചു. മമ്മിയെ ഫോണിൽ വിളിച്ച് അവസാന വട്ട വ്യക്തത വരുത്തി. മമ്മി ഒരു കാര്യം പ്രത്യേകം ഓർമിപ്പിച്ചു , ന്ധവറുത്ത പൊടിയായതിനാൽ ശർക്കര കുറച്ചു അധികം വെള്ളത്തിൽ ഉരുക്കണം , ഇല്ലെങ്കിൽ പൊടി നനയില്ലന്ധ.
24 ആം തിയതി രാത്രി നേരെ വീട്ടിൽ പോകുന്നു . സുഷിലേട്ടന്റെ മുഖത്തു വിരിയുന്ന നവരസങ്ങളെ അവഗണിച്ച് അടുക്കളയിലേക്ക് . ഇത് ഇപ്പൊ ശര്യാക്കി തരാം എന്ന് പപ്പയോടും . ശർക്കര ഉരുക്കി പൊടി കുറേശ്ശെ ഇട്ടു ഇളക്കാൻ തുടങ്ങി. പാക്കറ്റിലെ പൊടി തീർന്നു, വെള്ളം വറ്റുന്നില്ല. ഇനി വേറെ മാർഗമില്ല. കുറച്ചു നേരം കൂടി കാത്തിരുന്നു . മമ്മി പറഞ്ഞ പോലെ വറുത്ത പൊടിയല്ലേ വെള്ളം വലിച്ചെടുത്താലോ? (അതിനൊക്കെ ഒരു പരിധിയില്ലേ.. ഇത് അതിനുമപ്പുറം )
കുറെ നേരമായിട്ടും എന്നെ പുറത്തോട്ട് കാണാഞ്ഞ് അവര്‍ രണ്ട് പേരും കൂടെ അടുക്കളയിലേക്ക് . പാത്രത്തിലേക്ക് നോക്കിയ പപ്പയുടെ മുഖം ആകെ ശോകം ദയനീയം. ഞാനിത് പ്രതീക്ഷിച്ചതാണെന്നുള്ള ഒരു ഭാവം മരുമകന് . അവസാനം ഇളക്കി ഇളക്കി ഒരു വിധം ഒപ്പിച്ചെടുത്തു. നനവ് കൂടി എന്നത് ഒഴിച്ചാൽ വലിയ കുഴപ്പമില്ല. അത് പാത്രത്തിലാക്കി പള്ളിയിൽ പോകുന്ന കൊച്ചപ്പന്റെ വീട്ടിൽ കൊടുത്തു. അടുത്ത പ്രാവശ്യം നമുക്ക് ശരിയാക്കാം എന്ന് പപ്പയോട് ഒരു വാക്കും.
ഒന്നും ശെരിയാക്കേണ്ടി വന്നില്ല. പിന്നെ ഒരു ക്രിസ്തുമസിന് പപ്പ കാത്തുനിന്നില്ല. ചിലതെല്ലാം അങ്ങനെയാണ് ഓർമയിലേക്കെന്നും സൂക്ഷിക്കാനായി ഒരുപാട് തന്നിട്ട് പെട്ടന്ന് മറയുന്നവ. ഓർമയുടെ താളുകൾ നിറയപ്പെടട്ടെ. ഏവർക്കും ന·യുടെയും സ്നേഹത്തിന്റെയും ക്രിസ്തുമസ് ആശംസകൾ.
ജില്ലി സുഷിൽ(ഡാളസ്)
കൃഷി മന്ത്രി: വെളിച്ചം വിതറുന്ന കൃതി
ജീവൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ, ചാരുംമൂ
സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ?
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തി
വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചല നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാ
പ്രതീക്ഷയുടെ ചൈതന്യത്തിൽ കഴിഞ്ഞ വർഷത്തെ വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചലമായ
ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം
രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യൂദയായിലെ ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ ഉ
വിജയശതമാനവും വിദ്യാഭ്യാസ നിലവാരവും
പണ്ടുകാലത്ത് എസ്എസ്എൽസി പാസ് ആവുക എന്നത് ഒരു ബാലികേറാമല ആയിരുന്നു. അന്നത്തെ
"കാരൂര്‍ സോമന് കാലത്തിന്റെ കഥാകാരന്'
ഞാന്‍ ഒന്നു രണ്ടു മാസങ്ങള്‍ക്കു മുന്‍പ് "ലോക സഞ്ചാരിയായ കാരൂര്‍' എന്ന പേരില്‍ ഒര
പി.വത്സല ടീച്ചറുടെ ജീവല്‍ സാഹിത്യം: കാരൂര്‍ സോമന്
മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകള്‍ നല്കിയ പി.വത്സല മലയാളത്തിന്റെ പ്രിയ
മാധ്യമ സാക്ഷരത കാലഘട്ടത്തിന് അനിവാര്യം
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വരവോടെ സോഷ്യൽ മീഡിയയിൽ കാണുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, ഫോട്ടോ, ജിഐഎഫ്, വ
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു യാത്ര - രണ്ടാം ഭാഗം
നവംബർ നാലിന് പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്
യുക്മ ദേശീയ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര
ലണ്ടൻ: നവംബർ നാലിന് പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ല
"കബറിടത്തില്‍ കണ്ട സത്യം'
വിടവാങ്ങിയ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ ഇപ്പോഴ
"ലോകസഞ്ചാരിയായ സാഹിത്യകാരന്'
മേരി അലക്സ്(മണിയ)
സുപ്രഭാതം പൊട്ടിവിടരുമ്പോഴാണ് സാധാരണ എല്ലാവരും പ്രഭാതവന്ദ
ഒക്ടോബർ ഒന്ന് ലോക വയോജന ദിനം: പ്രായമായവരുടെ അവകാശ സംരക്ഷണം തലമുറകളിലൂടെ
ചുണ്ണാമ്പിനായി വെന്തുനീറിയ കക്കാപോലെ, വിരുന്നൊരുക്കാന്‍ എരിഞ്ഞു കത്തിയ വിറകുപ
സമഗ്ര പ്രാദേശിക വികസനത്തിന്റെ ദീർഘ ദർശി
ഡോ. എം.എസ്. സ്വാമിനാഥൻ വിട പറഞ്ഞു. രാജ്യത്തിന്റെ കാർഷിക പുരോഗതിയുടെ ചരിത്രത
ശപിക്കപ്പെട്ട നിമിഷങ്ങൾ...ജീവിതത്തിന്റെ നല്ല നാളുകളുടെ ഏണിപ്പടി ആയി
ചില പ്രവാസി മലയാളികൾക്ക് ഇപ്പോൾ അമേരിക്കയിൽ വരുന്ന പുതിയ മലയാളികളോട് വളര
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.