എൻആർഎ കൺവൻഷൻ: ഡാളസിൽ സമ്മേളനം നടത്തുന്നതിന് പ്രോത്സാഹനമായി ഒരു മില്യൺ ഡോളർ ലഭിക്കും
Saturday, May 18, 2024 4:55 PM IST
ഏബ്രഹാം തോമസ്
ഡാളസ്: ശനിയാഴ്ച മുതൽ ഡാളസിൽ നടക്കുന്ന നാഷണൽ റൈഫിൾ അസോസിയേഷന്‍റെ വാർഷിക സമ്മേളനത്തിന് പ്രോത്സാഹനമായി ഒരു മില്യൺ ഡോളറിൽ അധികം സംഘടനയ്ക്ക് ലഭിക്കും.

ടെക്സസ് ബയോ ഇക്കണോമിക് ഡെവലപ്മെന്‍റ് ആൻഡ് ടൂറിസം ഡിപ്പാർട്ടമെന്‍റ് അറിയിക്കുന്നതനുസരിച്ചു കഴിഞ്ഞ ജാനുവരിയിലാണ് എൻആർഎ അപേക്ഷ സമർപ്പിച്ചത്. വിസിറ്റ് ഡാളസും നഗരത്തിന്‍റെ വിസിറ്റേഴ്സ് ബ്യുറോയുമായി ചേർന്ന് കേ ബെയ്‌ലി ഹച്ചിസൺ കൺവൻഷൻ സെന്‍ററിൽ കൺവൻഷൻ നടത്തുവാൻ കോൺട്രാക്ടിൽ ഒപ്പുവയ്ക്കുകയായിരുന്നു.

ടെക്സസ് സ്റ്റേറ്റ് എൻആർഎയ്ക്ക് 8,62,000 ഡോളറും വിസിറ്റ് ഡാളസ് ഏകദേശം 1,38,000 ഡോളറും നൽകും. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സ്റ്റേറ്റിന്‍റെ ഇവന്‍റ് ട്രസ്റ്റ് സാമ്പത്തിക സഹായം നൽകുന്നതിന്‍റെ ഭാഗമായാണ് എൻആർഎയ്ക്ക് സഹായം നൽകുന്നത്.

ടെക്സസ് സംസ്ഥാനവും ഹൂസ്റ്റണും എൻആർഎയ്ക്ക് 4,70,000 ഡോളർ നല്കാൻ 2022ൽ തീരുമാനിച്ചിരുന്നുവെങ്കിലും ഒടുവിൽ സംഘടനയ്ക്ക് നൽകിയത് 3,20,000 ഡോളർ ആയിരുന്നു.

2018ലാണ് കഴിഞ്ഞ പ്രാവശ്യം ഡാലസിൽ സമ്മേളനം നടത്തിയത്. എൻആർഎ എന്ന സംഘടനയുടെ വലിപ്പം അനുസരിച്ചു ഒരു ഇൻസെന്‍റീവായി വലിയ ഒരു തുകയ്ക്ക് അർഹമാണ് എന്ന് വിസിറ്റ് ഡാളസിന്‍റെ പ്രസിഡന്‍റും സിഇഒയുമായ ക്രെയ്ഗ് ഡേവിസ് പറഞ്ഞു.

കൺവൻഷൻ ഡാളസിൽ നടത്തുന്നതിന് വലിയ പ്രതിഷേധം ഉണ്ടായിരിക്കുകയാണ്. പ്രതിഷേധപ്രവർത്തകർ തോക്കിന്‍റെ ആക്രമണത്തിന് എതിരേ ശക്‌തമായ നിയമം വേണമെന്ന് ആവശ്യപ്പെട്ട് കൺവൻഷൻ സെന്‍ററിന് മുന്നിൽ പ്രതിഷേധിക്കും.

ഡാളസിന്‍റെ ഹൃദയഭാഗത്തു 22 ബിൽ ബോർഡുകൾ കൺവൻഷന് എതിരായി സ്ഥാപിക്കും. തോക്കു ആക്രമണത്തിലൂടെ മരണപെടുന്നവർ 2014ൽ 2848 ആയിരുന്നു. 2022ൽ ഇത് 4630 ആയി. കണക്കുകൾ യുഎസ്‌ സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്നതാണ്.

തോക്കു വാങ്ങാൻ ആവശ്യമായ കുറഞ്ഞ പ്രായം 18ൽ നിന്ന് 21 ആയി ഉയർത്തണമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇവരുടെ വാദങ്ങളോട് പരസ്യമായി നേതാക്കൾ യോജിക്കാറുണ്ടെങ്കിലും ഫലവത്തായ നിയമനിർമാണങ്ങൾ ഉണ്ടയിട്ടില്ല എന്നതാണ് വാസ്തവം.

എത്ര തോക്കുകൾ തങ്ങളുടെ കൈവശം ഉണ്ടെന്നു വെളിപ്പെടുത്തുവാൻ പോലും പല നേതാക്കളും ഇനിയും തയാറായിട്ടില്ല. ഡെമോക്രാറ്റിക്‌ പാർട്ടി നേതാക്കൾ ആരോപിക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്കും നേതാക്കൾക്കും ആണ് എൻആർഎ കൂടുതൽ ധനസഹായം നൽകുന്നത് എന്നാണ്.

ഇത് ഒരളവു വരെ ശരിയുമാണ്. എന്നാൽ എൻആർഎയുടെ അക്കൗണ്ടുകൾ പരിശോധിച്ചാൽ സംഭാവനകൾ ഡെമോക്രാറ്റിക്‌ പാർട്ടിയിലേക്കും നേതാക്കളിലേക്കും കുറഞ്ഞ തോതിലെങ്കിലും ഒഴുകിയിട്ടുണ്ട് എന്ന് കാണാൻ കഴിയും.