University News
യുജി ഏകജാലകം സപ്ലിമെന്‍ററി അലോട്ട്മെന്‍റ്: ഓപ്ഷൻ രജിസ്ട്രേഷൻ ഇന്നും നാളെയും
ഏകജാലകം വഴിയുള്ള യുജി പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ടുമെന്‍റിനു ഇന്ന് ഉച്ചക്ക് 12.30 മുതൽ നാലിന് രാത്രി 11.30 വരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ടുമെൻറിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും വേണ്ടി സപ്ലിമെന്‍ററി അലോട്ടുമെന്‍റ്് നടത്തും.

അപേക്ഷകൻ ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റു മൂലം അലോട്ടുമെന്‍റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ടുമെന്‍റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്‍റെ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. പുതിയ ആപ്ലിക്കേഷൻ നന്പർ പിന്നീടുള്ള ഓണ്‍ലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കേണ്ടതാണ്. അപേക്ഷകന്‍റെ പിന്നീടുള്ള ആവശ്യങ്ങൾക്കായുള്ള ആപ്ലിക്കേഷൻ നന്പർ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷൻ നന്പരായിരിക്കും. ലോഗിൻ ചെയ്തശേഷം അപേക്ഷകന് താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകൾ നൽകാം. മേൽ വിഭാഗത്തിൽപ്പെടാത്തവർക്കു പുതുതായി ഫീസൊടുക്കി സപ്ലിമെന്‍ററി അലോട്ടുമെന്‍റിൽ പങ്കെടുക്കാം.

സപ്ലിമെന്‍ററി അലോട്ടുമെന്‍റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിൻറൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ ഇന്നു പ്രസിദ്ധീകരിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷന് www.cap.mgu.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബിപിഎഡ്, ബിഎൽഐസി പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനം: ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിപിഎഡ്, ബിഎൽഐസി പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി, പട്ടികവർഗ, സാമൂഹികമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ എന്നിവർക്കായി സംവരണം, ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ടുമെന്‍റ് നടത്തും. ഓണ്‍ലൈൻ രജിസ്ട്രേഷൻ www.cap.mgu.ac.inഎന്ന വെബ്സൈറ്റിൽ BPEd/BLiSc CAPഎന്ന ലിങ്കിൽ പ്രവേശിച്ച് നടത്താം. അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്‍റെ പേര്, ഇ മെയിൽ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്വേഡ് സൃഷ്്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീ ഒടുക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1100 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 550 രൂപയുമാണ്. ഇത്തരത്തിൽ അപേക്ഷാഫീസ് ഒടുക്കിയാൽ മാത്രമേ അപേക്ഷകന്‍റെ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്‍റെ ആപ്ലിക്കേഷൻ നന്പരായിരിക്കും ലോഗിൻ ഐഡി ഓണ്‍ലൈനായി ഫീസ് ഒടുക്കിയശേഷം അപേക്ഷകന്‍റെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകേണ്ടതും വിശദമായ പരിശോധനകൾക്കു ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യണം.

ഓണ്‍ലൈൻ രജിസ്ട്രേഷൻ നാളെ വരെ നടത്താം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.

മാനേജ്മെൻറ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

എൻആർഐ, വികലാംഗ, സ്പോർട്സ്, കൾച്ചറൽ, സ്റ്റാഫ് ക്വാട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നാളെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. അതിനാൽ ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല.

സ്പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്കാനുസൃതമായി പ്രവേശന നടപടി പൂർത്തീകരിക്കണം. കോളജധികൃതർ തങ്ങളുടെ ഇമെയിൽ ദിവസേന പരിശോധിക്കണം.
മാനേജ്മെൻറ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിനു സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ടു സമർപ്പിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് സമർപ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും മാനേജ്മെൻറ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.

പിജി ഏകജാലകം: മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്‍റ്് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈൻ പേമെൻറ് ഗേറ്റ്വേ വഴി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ടുമെന്‍റ്് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് നാളെ വൈകുന്നേരം 4.30ന് മുന്പായി അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം. നാളെ വൈകുന്നേരം നാലിന് മുന്പായി ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ്് റദ്ദാക്കും.

കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനു ശേഷം കണ്‍ഫർമേഷൻ സ്ലിപ് കോളജധികൃതരിൽ നിന്നും ചോദിച്ചുവാങ്ങേണ്ടതും തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പു വരുത്തണം.

മൂന്നാം അലോട്ടുമെന്‍റിൽ പ്രവേശനത്തിനർഹത നേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്ടുമെന്‍റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈൻ പേമെൻറ് ഗേറ്റ്വേ വഴിയൊടുക്കുന്ന യൂണിവേഴ്സിറ്റി ഫീസിനു പുറമെ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളജുകളിൽ ഒടുക്കി പ്രവേശം ഉറപ്പാക്കണം. ഒന്നും രണ്ടും അലോട്ടുമെന്‍റിൽ താത്കാലികമായി പ്രവേശം നേടിയ അപേക്ഷകർ അലോട്ടുമെൻറ് ലഭിച്ച കോളജിൽ ഏതെങ്കിലും കാരണവശാൽ തുടരുന്നില്ലാത്തപക്ഷം തങ്ങളുടെ ടിസി, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ ബന്ധപ്പെട്ട കോളജുകളിൽ നിന്നും 26ന് മുന്പായി കൈപ്പറ്റണം.

അലോട്ടുമെൻറ് ലഭിച്ച എസ്സി,എസ്ടി വിഭാഗം ഒഴികെയുള്ള എല്ലാവിഭാഗം അപേക്ഷകരും അലോട്ടുമെൻറ് ലഭിച്ച കോളജുകളിൽ നാളെ സ്ഥിര പ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ടുമെൻറ് റദ്ദാക്കും. ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ക്ലാസുകൾ ആറിന് ആരംഭിക്കും.

അപേക്ഷാ തീയതി

മൂന്നാംവർഷ ബിപിടി (2008 മുതൽ അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ 31 മുതൽ ആരംഭിക്കും. അപേക്ഷകൾ ഓഗസ്റ്റ് ഏഴുവരെയും, 50 രൂപ പിഴയോടെ എട്ടു വരെയും 500 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതം സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടക്കണം. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക്്ടിക്കൽ

2018 ജൂണ്‍,ജൂലൈ മാസങ്ങളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ ബിഎ മൃദംഗം (കോർ, കോംപ്ലിമെൻററിസിബിസിഎസ് റഗുലർ, സിബിസിഎസ്എസ് സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ ആറ് മുതൽ എട്ടുവരെ ആർഎൽവി കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ട്മെൻറിൽ എംഎ. 201819 അധ്യയന വർഷത്തിലെ ഡെവലപ്മെൻറ് സ്റ്റഡീസ്, ഗാന്ധിയൻ സ്റ്റഡീസ് എന്നീ ബാച്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാറ്റ് പ്രോസ്പെക്റ്റസ് പ്രകാരം യോഗ്യരായ താത്്പര്യമുള്ള വിദ്യാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി് 10ന് അഞ്ചിന് മുന്പ് ഡിപ്പാർട്ട്മെൻറ് ഓഫീസിൽ രജിസ്ട്രേഷൻ നടത്തണം. 0481 2731039.

പരീക്ഷാഫലം

2018 മേയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിബിഎ, ബിബിഎം, ബിസിഎ, ബിഎഫ്ടി, ബിടിഎസ്, ബിപിഇ, ബിഎസ്ഡബ്ല്യു (സിബിസിഎസ്എസ് മോഡൽ ഒന്ന്, രണ്ട്, മൂന്ന് സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 17 വരെ അപേക്ഷിക്കാം.

2018 മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി മോഡൽ ഒന്ന്, രണ്ട്, മൂന്ന് (സിബിസിഎസ്എസ്, 2013 2015 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.

2017 ഒക്്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി മോഡൽ ഒന്ന് സൈക്കോളജി (സിബിസിഎസ്എസ്. 2013ന് മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് കെമിസ്ട്രി (സിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 16 വരെ അപേക്ഷിക്കാം.

2018 മാർച്ചിൽ നടത്തിയ സിബിസിഎസ്എസ് അഞ്ചാം സെമസ്റ്റർ ബിഎ മോഡൽ ഒന്ന്, രണ്ട്, മൂന്ന് സ്പെഷൽ സപ്ലിമെൻററി (2013, 2014, 2015 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
2018 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം റഗുലർ,സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 16 വരെ അപേക്ഷിക്കാം.