University News
ബിരുദ പ്രവേശനം ഒന്നാംഘട്ട അലോട്ട്മെന്‍റ് : മാൻഡേറ്ററി ഫീസ് അടയ്ക്കണം
ഏകജാലക ബിരുദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾക്ക് മാൻഡേറ്ററി ഫീസ് ഇന്ന് വൈകുന്നേരം അഞ്ച് വരെ അടയ്ക്കാം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും ഫീസ് അടയ്ക്കാത്തവരുടെ നിലവിലെ അലോട്ട്മെന്‍റ് നഷ്ടപ്പെടുകയും തുടർപ്രക്രിയയിൽ നിന്ന് പുറത്താകുകയും ചെയ്യും. അവർക്ക് അലോട്ട്മെന്‍റ് പ്രക്രിയയിൽ തിരികെ പ്രവേശിക്കാനാകില്ല. മാൻഡേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് എടുത്തവർ എല്ലാ രേഖകളും സഹിതം 29നകം കോളജിൽ പ്രവേശനം നേടണം.

അഫ്സൽഉൽഉലമ പ്രിലിമിനറി ഒന്നാംഘട്ട അലോട്ട്മെന്‍റ് ഇന്ന്

അഫ്സൽഉൽഉലമ പ്രിലിമിനറി പ്രവേശനം ഒന്നാംഘട്ട അലോട്ട്മെന്‍റ് ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മുതൽ ലഭ്യമാകും. അലോട്ട്മെന്‍റ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് ( ജനറൽ വിഭാഗം 425 രൂപയും എസ്‌സി/എസ്ടി വിഭാഗം 100 രൂപ) അടയ്ക്കണം. ഫീസടക്കാനുള്ള ലിങ്ക് ഇന്നുമുതൽ 19ന് വൈകുന്നരം അഞ്ച് വരെ ലഭ്യമാവും. ലഭിച്ച ഓപ്ഷനിൽ തൃപ്തരായ അപേക്ഷകർ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യണം. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർക്കും ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർക്കും അഡ്മിറ്റ് കാർഡ് 20 മുതൽ ലഭ്യമാവും. എന്നാൽ ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിനായി എല്ലാ ഹയർ ഓപ്ഷനുകളും റദ്ദ് ചെയ്യേണ്ടതാണ്. അഡ്മിറ്റ് കാർഡ് എടുത്ത അപേക്ഷകർ സ്ഥിരം അഡ്മിഷനായി 20 മുതൽ 23 വരെ അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ റിപ്പോർട്ട് ചെയ്യണം.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ ബിവോക് മെഡിക്കൽ ലബോറട്ടറി ടെക്നോളജി (2014 പ്രവേശനം) റഗുലർ പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് നാളെ വരെ ലഭ്യമാവും.

ഏഴാം സെമസ്റ്റർ ബിടെക്/പാർട്ട്ടൈം ബിടെക് (2009 സ്കീം)/ബിആർക് (04 സ്കീം, 200911 പ്രവേശനം) സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എംടെക് സപ്ലിമെന്‍ററി (ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ക്ലിയർ ചെയ്തവർക്ക് മാത്രം) പരീക്ഷക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ജൂലൈ അഞ്ച് വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം. തിസീസ് ജൂലൈ 15നകം സമർപ്പിക്കണം.

പരീക്ഷ

നാലാം വർഷ ബിഎച്ച്എം റഗുലർ/സപ്ലിമെന്‍ററി പരീക്ഷ 28ന് ആരംഭിക്കും.

അസിസ്റ്റന്‍റ് പ്രഫസർ: കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ യുജി, പിജി പ്രോഗ്രാമുകളിലേക്ക് അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. യുജിസി മാനദണ്ഡ പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം ( 55 ശതമാനം മാർക്കോടെ പിജിയും നെറ്റും). പ്രതിമാസ മൊത്ത വേതനം: 25,000 രൂപ. പ്രായപരിധി: 2017 മേയ് ഒന്നിന്ന് 40 വയസ്. ഓണ്‍ലൈൻ അപേക്ഷ 20 വരെ സ്വീകരിക്കും.

യുജി പ്രോഗ്രാമുകൾ: ബിഎ അഫ്സൽഉൽഉലമ/അറബിക്/ഇക്കണോമിക്സ്/ഇംഗ്ലീഷ്/ഹിന്ദി/ഹിസ്റ്ററി/മലയാളം/ഫിലോസഫി/പൊളിറ്റിക്കൽ സയൻസ്/സംസ്കൃതം/സോഷ്യോളജി/ബിബിഎ/ബികോം/ബിഎസ്‌സി മാത്തമാറ്റിക്സ്.

പിജി പ്രോഗ്രാമുകൾ: എംഎ അറബിക്/ഇക്കണോമിക്സ്/ഇംഗ്ലീഷ്/ഹിന്ദി/ഹിസ്റ്ററി/മലയാളം/ഫിലോസഫി/പൊളിറ്റിക്കൽ സയൻസ്/സംസ്കൃതം/സോഷ്യോളജി/എംകോം/എംഎസ്‌സി മാത്തമാറ്റിക്സ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സോഷ്യോളജി ഗസ്റ്റ് ലക്ചറർ നിയമനം

വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ സോഷ്യോളജി വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യുജിസി യോഗ്യതയുള്ളവർ അപേക്ഷ ബയോഡാറ്റ സഹിതം 24ന് വൈകുന്നേരം അഞ്ചിനകം ഡയറക്ടർ, ഐടിഎസ്ആർ, ചെതലയം പിഒ, വയനാട്, 673 592 എന്ന വിലാസത്തിലോ ഇമെയിലിലോ അയക്കണം.

എംകോം മൂല്യനിർണയ ക്യാന്പ്

ഒന്നും മൂന്നും സെമസ്റ്റർ എംകോം (സിയുസിഎസ്എസ്) പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് 20 മുതൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും (നോർത്ത് സോണ്‍), തൃശൂർ സെന്‍റ് തോമസ് കോളജിലും (സൗത്ത് സോണ്‍) നടക്കും. പിജി ക്ലാസുകൾ പഠിപ്പിക്കുന്ന ഒരു വർഷത്തിൽ കൂടുതൽ പരിചയമുള്ള അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു.
More News