University News
എംഎ പൊളിറ്റിക്കൽ സയൻസ് വൈവ
വിദൂരവിദ്യാഭ്യാസം ഫൈനൽ എംഎ പൊളിറ്റിക്കൽ സയൻസ് വൈവാ വോസി 28ന് പരീക്ഷാഭവൻ കോണ്‍ഫറൻസ് ഹാളിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.


ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി പ്രാക്ടിക്കൽ

‌വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി സിയുസിബിസിഎസ്എസ് റഗുലർ/ സപ്ലിമെന്‍ററി, സിസിഎസ്എസ് സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ 20ന് കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് കോളജിൽ ആരംഭിക്കും.


എംബിബിഎസ് സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ

ഒന്നാം വർഷ എംബിബിഎസ് സപ്ലിമെന്‍ററി പരീക്ഷയ്ക്ക് അപേക്ഷ, ചലാൻ സഹിതം 28നകം ലഭിക്കണം. പേപ്പർ ഒന്നിന് 2,500 രൂപ. ഇത് ഈ വിഭാഗത്തിനുള്ള അവസാന അവസരമായിരിക്കും.


പരീക്ഷാഫലം

2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.


പരീക്ഷാ മാറ്റം

12 മുതൽ നടത്താനിരുന്ന ഒന്പതാം സെമസ്റ്റർ ബിബിഎ, എൽഎൽബി (ഓണേഴ്സ്, 2011 സ്കീം) റഗുലർ/ സപ്ലിമെന്‍ററി പരീക്ഷ 27 മുതൽ നടക്കും.

12 മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം) റഗുലർ പരീക്ഷ 27 മുതൽ നടക്കും.


ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി‌വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം പ്രാക്ടിക്കൽ/ വൈവ 30ന് അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിൽ നടക്കും.


ബിഎസ് സി സുവോളജി എക്സാമിനേഴ്സ് മീറ്റിംഗ്

നാലാം സെമസ്റ്റർ ബിഎസ് സി സുവോളജി (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ സുവോളജി അധ്യാപകർ 18ന് രാവിലെ 10.30ന് പാലക്കാട് മേഴ്സി കോളജിൽ ഹാജരാകണം.


ലൈബ്രറി സയൻസ് റിഫ്രഷർ കോഴ്സ്

ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്‍റ് സെന്‍റർ കോളജ്/ സർവകലാശാലാ ലൈബ്രറി സയൻസ് അധ്യാപകർക്കും, യുജിസി ലൈബ്രേറിയൻമാർക്കുമായി ജൂലൈ 12 മുതൽ ഓഗസ്റ്റ് ഒന്ന് വരെ നടത്തുന്ന റിഫ്രഷർ കോഴ്സിലേക്ക് 21 വരെ അപേക്ഷിക്കാം. ഓണ്‍ലൈൻ സൗകര്യം ugchrdc.uoc.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 0494 2407351.


88,000 ബിരുദ മാര്‍ക്ക്‌ലിസ്റ്റുകളും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും ഇന്നെത്തും
വിദൂര വിഭാഗക്കാരുടെ മാര്‍ക്ക്‌ലിസ്റ്റും റഗുലര്‍ കോളജിലേതിനൊപ്പം


തേഞ്ഞിപ്പലം: ബിരുദ ഫലപ്രഖ്യാപനത്തിന് പുറമെ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിലും കാലിക്കട്ട് സര്‍വകലാശാല ചരിത്ര നേട്ടത്തിലേക്ക്. റിക്കാർഡ് വേഗത്തില്‍ ഫലം പ്രസിദ്ധീകരിച്ച ഫൈനല്‍ ഡിഗ്രി പരീക്ഷയുടെ 88,000 മാര്‍ക്ക് ലിസ്റ്റുകളും വിജയികളുടെ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും ഇന്ന് വിവിധ കോളജിലെത്തുന്നു.

പത്ത് വാഹനങ്ങളിലായി ഇവ അയയ്ക്കുന്നതിന്‍റെ ഉദ്ഘാടനം പരീക്ഷാഭവനില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. പരീക്ഷാ മോണിറ്ററിംഗ് സെല്ലിലെ സെക്ഷന്‍ ഓഫീസര്‍ എ.ആര്‍ . രാജേഷ് ആദ്യപാക്കറ്റ് ഏറ്റുവാങ്ങി. റഗുലര്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പംതന്നെ വിദൂരപഠന വിഭാഗം വിദ്യാര്‍ഥികളുടെയും മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതും സംസ്ഥാനത്ത് ആദ്യമാണ്. റഗുലര്‍ വിഭാഗത്തിലെ 48,000 വും വിദൂര വിഭാഗത്തിലെ 40,000 വും മാര്‍ക്ക് ലിസ്റ്റുകളാണുള്ളത്. മാര്‍ക്ക് ലിസ്റ്റുകള്‍ വേഗത്തില്‍ നല്‍കുന്നതിനായി നാല് വലിയ പ്രിന്‍റുകള്‍ അധികമായി സ്ഥാപിക്കുകയും ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യുകയും ചെയ്തു. മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും നേരത്തെ ലഭിച്ചത് സംസ്ഥാനത്തിന് പുറത്തെ കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രയോജനം ചെയ്യുമെന്ന് വൈസ്ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. ഈയിടെ വിജ്ഞാപനം പുറപ്പെടുവിച്ച, ബിരുദം അടിസ്ഥാന യോഗ്യതയായ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനും ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് ഇതിലൂടെ സാധ്യമാവും. ഓരോ വര്‍ഷവും പരീക്ഷാഫലം മുന്‍വര്‍ഷത്തേക്കാള്‍ നേരത്തേ പ്രസിദ്ധീകരിക്കാനാണ് ശ്രമമെന്നും വൈസ്ചാന്‍സലര്‍ അറിയിച്ചു.
ചടങ്ങില്‍ പ്രോവൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ , രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുൾ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജ് കുട്ടി, സിൻഡിക്കറ്റംഗങ്ങളായ ഡോ. സി.എല്‍ . ജോഷി, ഡോ. സി. അബ്ദുൾ മജീദ്, കെ.കെ. ഹനീഫ, ഡോ.എം. സത്യന്‍ , ഡോ.ജി. റിജുലാല്‍ , ജോയിന്‍റ് കണ്‍ട്രോളര്‍മാര്‍, പരീക്ഷാവിഭാഗത്തിലെ മറ്റ്ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കാലിക്കട്ടിലെ വിദൂര വിദ്യാഭ്യാസ വിഭാഗം പരിഷ്കരണം ; ഉപസമിതിയുടെ സുപ്രധാന നിർദേശങ്ങൾ സിൻഡിക്കറ്റിന്‍റെ പരിഗണനയ്ക്ക് വിട്ടു

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല വിദൂര വിദ്യഭ്യാസ പരിഷ്കരണത്തിന്‍റെ ഭാഗമായി ഉപസമിതി തയാറാക്കിയ സുപ്രധാന നിർദേശങ്ങൾ അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ പരിഗണിക്കും. അടുത്ത അഞ്ചു വർഷം ഈ വിഭാഗത്തിൽ ലഭിക്കുന്ന വരുമാനം പൂർണമായും ഈ വിഭാഗത്തിന്‍റെ വിവിധ വികസന പ്രവർത്തനങ്ങൾക്കു ഉപയോഗപ്പെടുത്താനാണ് ആദ്യ നിർദേശം. കേന്ദ്രത്തോടു ചേർന്നു അക്കഡേമിക് ബ്ലോക്ക്, പഠനമുറി, സെമിനാർ ഹാൾ, വിശാലമായ റഫറൻസ് ലൈബ്രറി, കംപ്യൂട്ടർ ലാബ്, വിശ്രമകേന്ദ്രം, അധ്യാപകർക്കു മുറി എന്നിവ സ്ഥാപിക്കുകയാണ് പ്രധാന നിർദേശം. വിദ്യാർഥികൾക്കു വേണ്ട പഠന സഹായികൾ തയാറാക്കുന്നതിനു ഒരു പ്രിന്‍റർ എസ്ഡിഇ കേന്ദ്രത്തിൽ സ്ഥാപിക്കും. എസ്ഡിഇ കേന്ദ്രത്തിന്‍റെ പ്രവർത്തന മേൽനോട്ടത്തിനു ഒരു ഗവേണിംഗ് ബോഡി രൂപീകരിക്കുന്നതാണ്. പഠനവും കോഴ്സും സംബന്ധിച്ച വിവരം ലഭിക്കുന്നതിനു വെബ്സൈറ്റ് പരിഷ്കരിക്കും. വിദൂര വിഭാഗം വിദ്യാർഥികൾക്കു യഥാസമയം വിവരങ്ങൾക്കു ലഭ്യമാക്കുന്നതിനു എസ്എംഎസ് സൗകര്യമേർപ്പെടുത്തും. ശനി, ഞായർ ദിവസങ്ങളിൽ വിദ്യാർഥികൾക്കാവശ്യമായ സേവനം നൽകുന്നതിനു വിശാലമായ ലൈബ്രറിയും ഓണ്‍ലൈൻ അക്കഡേമിക് ജേണലുകളും പുസ്തകങ്ങളും പരിശോധിക്കുന്നതിനു കംപ്യൂട്ടർ ലാബ് തയാറാക്കാനും നിർദേശത്തിലുണ്ട്. നിലവിൽ ഇത്തരം സൗകര്യം എസ്ഡിഇ കേന്ദ്രത്തിൽ ലഭ്യമല്ല. ഇതു പിജി വിദ്യാർഥികൾക്കും പ്രോജക്ട് തയാറാക്കുന്ന ബിരുദക്കാർക്കും പ്രയോജനം ചെയ്യും. കൂടാതെ ബിരുദാന്തര വിദ്യാർഥികൾക്കായി അക്കഡേമിക് വിദഗ്ധരുടെ പ്രഭാഷണങ്ങൾ നേരിട്ടും വെബ് സൈറ്റ് വഴിയും വിദ്യാർഥികൾക്കു ലഭ്യമാക്കും ഇതിനായി നിലവിലുള്ള സെമിനാർഹാൾ വിപുലീകരിക്കും. അന്വേഷണ വിഭാഗത്തിൽ ഇലക്ട്രോണിക്സ് ബോർഡുകൾ സ്ഥാപിക്കും. പഠനപ്രവർത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനയി സെന്‍റർ ഫോർ ഇന്‍റേണൽ ക്വാളിറ്റി അഷ്വറൻസ് രൂപീകരിച്ചിട്ടുണ്ട്. പഠനസാമഗ്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു ശിൽപശാലകൾ സംഘടിപ്പിക്കും. കാലാനുസൃതമായ മെച്ചപ്പെട്ട പഠന പ്രവർത്തനങ്ങൾ നടക്കുന്ന വിധത്തിലാണ് എസ്ഡിഇ. പരിഷ്കരണത്തിനായി സിൻഡിക്കറ്റ് അംഗമായ ഡോ. പി. വിജയരാഘവൻ കണ്‍വീനറായ ഉപസമിതി നിർദേശങ്ങൾ തയാറാക്കിയിരിക്കുന്നത്. ഈ തീരുമാനങ്ങൾ അടുത്ത സിൻഡിക്കറ്റിന്‍റെ പരിഗണനയ്ക്ക് വിടാൻ വൈസ്ചാൻസലർ അനുമതി നൽകി. നിർദേശങ്ങൾ തയാറാക്കാനായി ചേർന്ന യോഗത്തിൽ സിൻഡിക്കറ്റംഗങ്ങളായ കെ.കെ ഹനീഫ, ഡോ. സി. അബ്ദുൾമജീദ്, ഡോ. ജി. റിജുലാൽ, വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടർ ഡോ.പി ശിവദാസൻ, ഡെപ്യൂട്ടി രജിസ്ട്രാർ എം.പി ഗീത എന്നിവർ പങ്കെടുത്തു.
More News