ചന്ദ്രനിലെ മാസപ്പടി വാർത്തകൾ!
ചന്ദ്രനിലെ മാസപ്പടി വാർത്തകൾ!
ഔട്ട് ഓഫ് റേഞ്ച് \ജോൺസൺ പൂവന്തുരുത്ത്

നേരം പുലര്‍ന്നുവരുന്നതേയുള്ളൂ, സൈക്കിളില്‍ പിഎസ്എല്‍വി റോക്കറ്റ് പോലെ പാഞ്ഞുവരികയാണ് പത്രക്കാരന്‍ പയ്യന്‍. പത്രവിതരണം കഴിഞ്ഞു പച്ചക്കറിക്കടയിലാണ് ജോലി. റോക്കറ്റ് പോലെ അവന്‍ കുതിച്ചില്ലെങ്കിലേ അതിശയമുള്ളൂ.

ആകാശത്തേക്കു കണ്ണുംനട്ടു വാതില്‍പ്പടിയില്‍ ചാരിയിരിക്കുകയായിരുന്നു സഖാവ്. ഇരിക്കുന്നതു വാതില്‍പ്പടിയിലാണെങ്കിലും നോട്ടം ബഹിരാകാശത്താണ്. ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങിയെന്ന വാര്‍ത്തയുടെ ത്രിൽ വിട്ടുമാറിയിട്ടില്ലെന്നു തോന്നുന്നു. രാവിലത്തെ പത്രംകൂടി വായിച്ചെങ്കിലേ തൃപ്തിയാവൂ.

പത്രം കാത്തു വാതില്‍പ്പടിയില്‍ ഇരിക്കവേയാണ് മയങ്ങിപ്പോയത്. ഇതിനിടെ, പത്രക്കാരന്‍ പയ്യന്‍ ദക്ഷിണധ്രുവം നോക്കി കറക്കിയെറിഞ്ഞ പത്രം മുറ്റത്തെ തെങ്ങിന്‍തൈയുടെ ഓര്‍ബിറ്റിലൂടെ ഒന്നു കറങ്ങിയ ശേഷം ഭ്രമണപഥം താഴ്ത്തി സഖാവിന്‍റെ കാല്‍ച്ചുവട്ടില്‍ വന്നു സോഫ്റ്റ് ലാന്‍ഡ് ചെയ്തു.

സാധാരണ അവന്‍റെ പത്രവിക്ഷേപണം നിയന്ത്രണം നഷ്ടമായി മുന്‍വശത്തെ ജനാലയില്‍ തട്ടിയ ശേഷം മുറ്റത്തേക്ക് ഇടിച്ചിറങ്ങുകയാണ് പതിവ്. പത്രത്തിന്‍റെ ലാന്‍ഡറും റോവറുമെല്ലാം പല കഷണങ്ങളായി മുറ്റത്തു ചിതറിക്കിടക്കുന്ന കാഴ്ചയാണ് പലപ്പോഴും വീട്ടുകാര്‍ പുറത്തേക്കു വരുമ്പോള്‍ കാണാറുള്ളത്.

സോഫ്റ്റ് ലാന്‍ഡിംഗ് നടത്തണമെന്ന് അവനോടു പറയണമെന്നു തോന്നിയിട്ടുണ്ടെങ്കിലും വീട്ടുകാര്‍ ഇറങ്ങി വരുമ്പോഴേക്കും അവന്‍ അടുത്ത ഭ്രമണപഥത്തില്‍ എത്തിയിട്ടുണ്ടാകും. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗ് വിജയമായി എന്നു കണ്ടതോടെ അവന്‍ ഒരു നിമിഷം അവിടെനിന്നു. വീട്ടുകാരുടെ വക പൂച്ചെണ്ട് സ്വീകരിക്കാനുള്ള നിൽപ്പാണ്. അതിനിടയ്ക്കു സഖാവിനോട് ഒരു കുശലാന്വേഷണം.

“ചേട്ടാ, പരാപരാ വെളുത്തപ്പോഴേ ഈ വാതില്‍പ്പടിയില്‍ കുത്തിയിരിക്കുകയാണോ?” സഖാവിന്‍റെ മറുപടി പെട്ടെന്നായിരുന്നു. “എന്‍റെ വീടിന്‍റെ വാതില്‍പ്പടിയില്‍ കുത്തിയിരിക്കാന്‍ ആര്‍ക്കും മാസപ്പടിയൊന്നും കൊടുക്കേണ്ടതില്ലല്ലോ..” കടുപ്പത്തിലുള്ള മറുപടിയും അന്യഗ്രഹജീവിയെ കണ്ടതുപോലെയുള്ള നോട്ടവും കണ്ടപ്പോള്‍ പയ്യന്‍ റോക്കറ്റ് പോലെ അടുത്ത ഗൃഹത്തിലേക്കു പ്രയാണംതുടങ്ങി.


ഇതിനിടയിലാണ് അടുക്കളയിൽനിന്നൊരു ഉൽക്ക ചീറിവന്നത്. “നിങ്ങളിങ്ങനെ ആകാശത്തേക്കും നോക്കിയിരുന്നോ... അടുക്കളയില്‍ മസാലപ്പൊടി തീര്‍ന്നെന്നു പറയാന്‍ തുടങ്ങിയിട്ടു ദിവസം കുറെയായി.”

“അടുക്കളയിലും മാസപ്പടിയോ?” “മാസപ്പടിയല്ല മനുഷ്യാ, മസാലപ്പൊടി.. നിങ്ങള്‍ സര്‍വസമയവും മാസപ്പടി മാസപ്പടി എന്നും പറഞ്ഞോണ്ടിരുന്നോ.അടുക്കളയില്‍ ഒരു സാധനമില്ല. ഗ്യാസ് കുറ്റി അടക്കം വാങ്ങണം.’’ “നമ്മുടെ സര്‍ക്കാരിന്‍റെ കിറ്റ് ഇതുവരെ വന്നില്ലേടീ...?’’ “കിറ്റല്ല കുറ്റിയാ വന്നതാ. ദേ, അപ്പുറത്തെ പറമ്പില്‍ കിടപ്പുണ്ട്, മഞ്ഞക്കുറ്റി.

രാവിലെ ഒരെണ്ണം പുഴുങ്ങട്ടെ?’’ കുറ്റിയിടാൻ മുടക്കിയ കാശുണ്ടായിരുന്നെങ്കിൽ കിറ്റ് കൊടുക്കരുതായിരുന്നോ?’’

“എടീ നമ്മുടെ ഖജനാവ് ചന്ദ്രന്‍റെ ഉപരിതലം പോലെ കിടക്കുകയാണ്. ചന്ദ്രനില്‍ വെള്ളമുണ്ടോയെന്നറിയാന്‍ ചന്ദ്രയാന്‍ കുഴിച്ചോ മാന്തിയോ ഒക്കെ നോക്കാന്‍ പോകുവാണെന്നല്ലേ പത്രത്തിലുള്ളത്. കാശിന്‍റെ സാന്നിധ്യം ഉണ്ടോയെന്നറിയാന്‍ നമ്മുടെ ഖജനാവും മന്ത്രി ഇതുപോലെ കുഴിച്ചും മാന്തിയുമൊക്കെ നോക്കിക്കൊണ്ടിരിക്കുവാ.’’

“ചന്ദ്രനില്‍ വെള്ളമില്ലെങ്കിലും നിങ്ങളുടെ ഖജനാവില്‍ വെള്ളത്തിന്‍റെ അംശം കാണാൻ എല്ലാ സാധ്യതയുമുണ്ട്.’’

“ശരിയാ, കാലിയായി കിടക്കുന്നതിനാല്‍ ഈര്‍പ്പം കാണും.’’- നേതാവ് നെടുവീര്‍പ്പെട്ടു.
“അയ്യോ അതുകൊണ്ടല്ല, ഇത്രയും കാലം നിങ്ങള്‍ ഈ ഖജനാവ് നിറച്ചിരുന്നതു മലയാളിയുടെ പള്ളയിലേക്കു കേയ്സ് കണക്കിനു പാനീയം ഒഴിച്ചുകൊടുത്തുകൊണ്ടായിരുന്നല്ലോ. അതുകൊണ്ടു വെള്ളത്തിന്‍റെ അംശം എന്തായാലും കാണും’’.

“ഈ സ്ഥിതിയായാൽ അടുത്ത റോക്കറ്റ് പോകുന്നകൂടെ ചന്ദ്രനിലേക്കോ മറ്റോ പോയാല്‍ എന്താണെന്നാ ആലോചിക്കുന്നത്.’’- സഖാവിന്‍റെ ആത്മഗതം.“പോകുന്നതിൽ കുഴപ്പമില്ല, ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു ദിവസം. മാസപ്പടി മാറ്റി മണിക്കൂര്‍പ്പടി ആക്കേണ്ടിവരും!’’


മിസ്ഡ് കോൾ

=സെപ്റ്റംബർ അഞ്ചിനു ശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കെ. മുരളീധരൻ എംപി.
- വാർത്ത
=നാട്ടുകാരെക്കൊണ്ടു പറയിക്കരുത്!