Tax
ചരക്കു സേവന നികുതി രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന്
ചരക്കു സേവന നികുതി രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന്
ചരക്കുസേവനനികുതിയുടെ രജിസ്ട്രേഷൻ എടുത്തതിനുശേഷം അത് ആവശ്യമില്ലായിരുന്നു എന്ന് പിന്നീട് മനസിലാക്കിയാൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യാവുന്നതാണ്. അങ്ങനെ കാൻസൽ ചെയ്യുന്നവരുടെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിൽ കവിയരുത്. വോളന്‍ററി ആയി രജിസ്ട്രേഷൻ എടുത്തിരിക്കുന്നവർ ഒരു വർഷത്തിനു ശേഷം മാത്രമേ കാൻസൽ ചെയ്യുന്നതിന് അപേക്ഷിക്കാൻ പാടുള്ളൂ. സിജിഎസ്ടി ആക്ടിൽ 29-ാം വകുപ്പിലാണ് രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിനുള്ള വിധത്തെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്ത വ്യക്തിക്കോ അല്ലെങ്കിൽ അദ്ദേഹം മരണപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായ പിന്തുടർച്ചാ അവകാശിക്കോ കാൻസലേഷനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. കൂടാതെ സിജിഎസ്ടി ഉദ്യോഗസ്ഥന് സ്വന്തമായും ചില സാഹചര്യങ്ങളിൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ കഴിയും.
രജിസ്ട്രേഷൻ എടുത്ത ബിസിനസ്/പ്രൊഫഷൻ നിർത്തലാക്കുകയോ അല്ലെങ്കിൽ വേറൊരാൾക്ക് ട്രാൻസ്ഫർ ചെയ്യുകയോ, ഉടമസ്ഥൻ മരിക്കുകയോ അല്ലെങ്കിൽ വേറൊരു സ്ഥാപനവുമായി ലയിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ എടുത്ത വ്യക്തിക്ക് അതിന്‍റെ ആവശ്യമില്ലായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടാലും കാൻസലേഷന് അപേക്ഷിക്കാം.

സിജിഎസ്ടി ഉദ്യോഗസ്ഥന് താഴെപ്പറയുന്ന സാഹചര്യങ്ങളിൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യാൻ അധികാരമുണ്ട്. അദ്ദേഹത്തിന് പ്രസ്തുത രജിസ്ട്രേഷൻ മുൻകാല പ്രാബല്യത്തോടെ വേണമെങ്കിൽ കാൻസൽ ചെയ്യാനാകും.

1. ചരക്കുസേവനനികുതി നിയമത്തിലെ വ്യവസ്ഥകൾക്കെതിരായി ബിസിനസ് ചെയ്യുകയാണെങ്കിൽ.
2. കോന്പൊസിഷൻ സ്കീം സ്വീകരിച്ചിട്ടുള്ള വ്യാപാരികൾ തുടർച്ചയായ മൂന്നു ടാക്സ് പീരിയഡിലെ റിട്ടേണുകൾ സമർപ്പിച്ചിട്ടില്ലെങ്കിൽ.
3. രജിസ്ട്രേഷൻ എടുത്തിട്ടുള്ളതും കോന്പോസിഷൻ സ്കീം സ്വീകരിക്കാത്തതുമായ വ്യക്തികളും സ്ഥാപനങ്ങളും ആറു മാസം തുടർച്ചയായി റിട്ടേണുകൾ ഫയൽ ചെയ്യാതിരുന്നാൽ.
4. വോളന്‍ററിയായി രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ അന്നേദിവസം മുതൽ ആറു മാസം വരെ ബിസിനസ് തുടങ്ങിയിട്ടില്ലെങ്കിൽ.
5. രജിസ്ട്രേഷൻ തെറ്റായ വിവരങ്ങൾ സമർപ്പിച്ചോ യഥാർഥ വിവരങ്ങൾ മറച്ചുവച്ചോ ആണ് എടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥനു മനസിലായാൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യാവുന്നതാണ്.

ഈ സാഹചര്യത്തിൽ രജസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിനുമുന്പ് രജിസ്ട്രേഷൻ എടുത്ത വ്യക്തിക്ക്/സ്ഥാപനത്തിന് വിശദീകരണത്തിനുള്ള സമയം ലഭിക്കും.

സ്ഥാപനത്തിന്‍റെ ജിഎസ്ടി രജിസ്ട്രേഷൻ കാൻസൽ ചെയ്തുകഴിഞ്ഞാലും നികുതി ഓഫീസിലേക്ക് അടയ്ക്കേണ്ട നികുതിത്തുകയും പലിശയും മറ്റേതെങ്കിലും ബാധ്യത ഉണ്ടെങ്കിൽ അവയും നല്കേണ്ടതുണ്ട്. രജിസ്ട്രേഷൻ കാൻസൽ ചെയ്തുകഴിഞ്ഞാലും നികുതി ഉദ്യോഗസ്ഥന് ആ തുക കണക്കുകൂട്ടി അടപ്പിക്കുന്നതിനുള്ള അധികാരമുണ്ട്. സിജിഎസ്ടി രജിസ്ട്രേഷൻ കാൻസൽ ആയാൽ അതോടൊപ്പംതന്നെ എസ്ജിഎസ്ടി/യുടിജിഎസ്ടി രജിസ്ട്രേഷൻ കാൻസൽ ആവുന്നതാണ്. രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നവർ ക്ലോസിംഗ് സ്റ്റോക്ക്, വർക്ക് ഇൻ പ്രോഗ്രസ് എന്നിവയുടെ ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുത്തിരിക്കുന്നത് ഇലക്‌ട്രോണിക് മാർഗത്തിലൂടെ അടയ്ക്കണം. അതുപോലെതന്നെ പ്ലാന്‍റ് ആൻഡ് മെഷിനറിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും പ്രോറേറ്റാ അടിസ്ഥാനത്തിൽ അടയ്ക്കുകയും വേണം.

ജിഎസ്ടി രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന് ഫോം ജിഎസ്ടി ആർഇജി 16ൽ സ്റ്റോക്കിന്‌റെ ഇൻപുട്ട് ടാക്സ് വിവരങ്ങൾ, ടാക്സ് അടയ്ക്കുന്നതിന്‍റെ വിവരങ്ങൾ മുതലായവ സഹിതം ഇലക്‌ട്രോണിക് ആയി സമർപ്പിക്കുക. കാൻസൽ ചെയ്യുന്ന ദിവസം മുതൽ 30 ദിവസത്തിനകം ഇത് സമർപ്പിച്ചിരിക്കണം. എന്നാൽ, വോളന്‍ററി ആയി രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ ഒരു വർഷത്തിനു ശേഷം മാത്രമേ കാൻസൽ ചെയ്യുന്നതിനായി അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ.
സിജിഎസ്ടി റൂൾ അനുസരിച്ച് താഴെ പറയുന്ന കാരണങ്ങളാലും രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെടാം.

1. രജിസ്ട്രേഷൻ എടുത്ത സമയത്ത് നല്കിയ ബിസിനസ് അഡ്രസിൽ പ്രസ്തുത ബിസിനസ് നടത്തിയിട്ടില്ലെങ്കിൽ.
2. ചരക്കുകളോ സേവനങ്ങളോ നല്കാതെ ഇൻവോയ്സ് നല്കിയാൽ.
3. ഗവണ്‍മെന്‍റ് നികുതിനിരക്കു കുറച്ചിട്ടും തത്ഫലമായി ഉണ്ടായ വിലക്കുറവ് കസ്റ്റമേഴ്സിന് നല്കിയില്ലെങ്കിലും രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന് ഗവണ്‍മെന്‍റിന് അധികാരമുണ്ട്.
ചരക്കുസേവനനികുതി ഉദ്യോഗസ്ഥന് കാൻസലേഷനുള്ള അപേക്ഷ ലഭിച്ചതിനുശേഷമോ അല്ലാതെ മറ്റു കാരണങ്ങൾ മൂലമോ രജിസ്ട്രേഷൻ അസാധുവാക്കണമെന്ന് തോന്നുകയാണെങ്കിൽ അദ്ദേഹം ജിഎസ്ടി ആർഇജി 17 ൽ രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യക്തിക്ക്/സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കേണ്ടതുണ്ട്. പ്രസ്തുത കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചുകഴിഞ്ഞാൽ ഏഴു ദിവസത്തിനകം അതിന് ജഎസ്ടി ആർഇജി 18ൽ മറുപടി നല്കണം. രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിനുള്ള അപേക്ഷ ലഭിച്ചാൽ ചരക്കുസേവനനികുതി ഉദ്യോഗസ്ഥൻ ജിഎസ്ടി ആർഇജി 19ൽ രജിസ്ട്രേഷൻ കാൻസൽ ചെയ്തതായിട്ടുള്ള അറിയിപ്പ് 30 ദിവസത്തിനകം നല്കേണ്ടതുണ്ട്. എന്നാൽ, രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിനുള്ള കാരണം കാണിക്കൽ നോട്ടീസിനു ലഭിച്ച മറുപടി തൃപ്തികരമെന്ന് നികുതി ഉദ്യോഗസ്ഥന് തോന്നുന്നപക്ഷം നിർബന്ധിതമായ കാൻസലഷൻ നടപടികൾ അവസാനിപ്പിച്ചതായി ജിഎസ്ടി ആർഇജി 20ൽ പ്രസ്തുത ഉദ്യോഗസ്ഥന്‍റെ പക്കൽനിന്ന് അറിയിപ്പ് ലഭിക്കും.

എന്നാൽ, രജിസ്ട്രേഷൻ കാൻസെൽചെയ്യുന്നതിന് അപേക്ഷ നല്കുകയും തത്ഫലമായി അത് അനുവദിച്ചുകിട്ടുകയും ചെയ്തതിനുശേഷം രജിസ്ട്രേഷൻ ആവശ്യമായിരുന്നുവെന്ന് പിന്നീട് തോന്നിയാൽ മുപ്പത് ദിവസത്തിനകം പ്രസ്തുത ഉദ്യോഗസ്ഥന്‍റെ പക്കൽ ജിഎസ്ടി ആർഇജി 21ൽ ഇലക്‌ട്രോണിക് ആയി അപേക്ഷ സമർപ്പിച്ചാൽ പ്രസ്തുത കാൻസലേഷൻ അസാധുവാക്കി രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു നല്കുന്നതിനും അപേക്ഷ നിരസിക്കുന്നതിനും നികുതി ഉദ്യോഗസ്ഥന് അധികാരമുണ്ട്. അതനുസരിച്ച് രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് ജിഎസ്ടി ആർഇജി 22ൽ അദ്ദേഹം നല്കേണ്ടതുണ്ട്. ഇനി രജിസ്ട്രേഷൻ കാൻസൽ ചെയ്ത നടപടി അസാധുവാക്കാൻ സാധിക്കില്ലെങ്കിൽപോലും പ്രസ്തുത അപേഷകന് ഹിയറിംഗിനുള്ള അവസരം നല്കാതെ ഉത്തരവ് പാസാക്കാൻ സാധിക്കില്ല.