വിവാഹം ചെയ്യാം പക്ഷേ, രക്തദാന ക്യാന്പ് നടത്തണം
Wednesday, July 11, 2018 9:41 AM IST
പ്രിയ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയാണ് സാധാരണയായി പെണ്‍കുട്ടികൾ വിവാഹം ചെയ്യാൻ സമ്മതിക്കുന്നതിന്‍റെ ‘കൈക്കൂലി’യായി ആവശ്യപ്പെടാറ്. എന്നാൽ, പശ്ചിമ ബംഗാളിലെ തെഹട്ടയിലുള്ള സൗമിത തന്‍റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടതു മറ്റൊരു കാര്യമായിരുന്നു. രക്തദാന ക്യാന്പ്.

അതും വിവാഹം നടക്കുന്പോൾത്തന്നെ. ആദ്യം അന്പരന്നെങ്കിലും സൗമിതയുടെ മാതാപിതാക്കൾ സമ്മതിച്ചു. സൗമിതയുടെ വിവാഹച്ചടങ്ങുകൾ അരങ്ങേറിയ ഹോട്ടലിൽത്തന്നെയായിരുന്നു ക്യാന്പ് സംഘടിപ്പിച്ചത്. നവദന്പതികളുടെ മാതാപിതാക്കളാണ് ആദ്യം രക്തദാനം ചെയ്തു തുടക്കമിട്ടത്. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മറ്റു അതിഥികളും രക്തം ദാനം ചെയ്തു.അതു മാത്രമല്ല, ആഡംബരങ്ങളൊഴിവാക്കി ചെലവു കുറച്ചായിരുന്നു വിവാഹം.

മിച്ചം പിടിച്ച തുക സന്നദ്ധ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കാൻ സംഭാവനയായി നൽകാനും സൗമിതയുടെ കുടുംബം തയാറായി. അവശ്യ സമയത്ത് രക്തം ലഭിക്കാതെ ആളുകൾ മരിക്കുന്ന സംഭവങ്ങളറിഞ്ഞു പലപ്പോഴും വിഷമിച്ചിട്ടുണ്ടെന്നും അതാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സൗമിത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.