സെൽഫിഭ്രമത്തിൽ പൊലിഞ്ഞത് ഒരു കുഞ്ഞുജീവൻ
Thursday, January 4, 2018 1:56 PM IST
നാട്ടുകാരുടെ സെൽഫിഭ്രമത്തിന് ഇരയായത് കാട്ടിലെ അമ്മയും കുഞ്ഞും. കർണാടകയിലെ ചമരാജനഗറിലുള്ള കുറുന്പാരഹുണ്ടി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിനടുത്തുള്ള വനത്തിൽനിന്ന് ഭക്ഷണം തേടിയെത്തിയ കുട്ടിയുൾപ്പെടെ മൂന്നാനകളാണ് നാട്ടുകാരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികൾക്ക് ഇരയായത്. ആനകളെ കണ്ടതോടെ നാട്ടുകാർ അവയെ വനത്തിലേക്ക് തിരിച്ചയയ്ക്കാൻ ശ്രമം തുടങ്ങി. പടക്കം പൊട്ടിച്ചും തീ കൂട്ടിയും ബഹളം വച്ചുമൊക്കെ അവയെ ഭയപ്പെടുത്തിയപ്പോൾ ആനക്കൂട്ടം പരിഭ്രാന്തരായി ഓടി. ഇതിനിടെ കൂട്ടത്തിൽനിന്ന് ആനക്കുട്ടി വേർപെട്ടു.

ഇതോടെ കൂട്ടം തെറ്റിയ കുട്ടിയാനയുടെ ചിത്രം പകർത്താനും ഒപ്പംനിന്ന് സെൽഫിയെടുക്കാനുമായി നാട്ടുകാരുടെ അടുത്ത ശ്രമം. ആനക്കുട്ടിയെ കാത്ത് ആനക്കൂട്ടം വളരെനേരം കുറച്ചകലെ നിലുറപ്പിച്ചിരുന്നുവെങ്കിലും ഗ്രാമവാസികൾ ശബ്ദമുണ്ടാക്കി അവയെ ഉൾക്കാട്ടിലേക്ക് അയയ്ച്ചു. ആനക്കുട്ടി അമ്മയെ കാണാതെ ശബ്ദമുണ്ടാക്കിയെങ്കിലും നാട്ടുകാരുടെ മനസലിഞ്ഞില്ല; സെൽഫിയെടുക്കൽ മണക്കൂറുകളോളം തുടർന്നു.

ഒടുവിൽ ആനക്കുട്ടി തളർന്ന് നിലത്തു വീണപ്പോൾ മാത്രമാണ് ജനങ്ങൾ സെൽഫിയെടുക്കൽ അവസാനിപ്പിച്ചത്. ഇതിനിടെ വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തിൽ ഉടൻതന്നെ വെറ്ററിനറി ഡോക്ടർമാരെ സ്ഥലത്തെത്തിച്ച് ആനക്കുട്ടിക്കു ചികിത്സ നല്കിയെങ്കിലും 24 മണിക്കൂറിനുശേഷം കുട്ടിയാന ചരിഞ്ഞു. ജനങ്ങൾ ഭയപ്പെടുത്തിയപ്പോൾ ഭയത്തോടെ ഓടിയതും ഇതേത്തുടർന്ന് പനി പിടിച്ചതുമാണ് മരണകാരണമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.