മോഹൻലാലിന്‍റെ മകൾ വിസ്മയ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ചൊരു സ്റ്റോറിയാണ് ഇപ്പോൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റുന്നത്. മുഖത്തൊരു കണ്ണട വച്ച് തലമുടി പിന്നിലേക്ക് ഒതുക്കിക്കെട്ടിയുളള ചിത്രം പങ്കുവച്ചപ്പോൾ താൻ മുത്തശ്ശിയെപ്പോലെ ആയി എന്നാണ് വിസ്മയ കുറിച്ചത്.

‘‘ഈ കണ്ണാടി കൂടി ആയപ്പോൾ എന്നെ കാണാൻ മുത്തിശ്ശിപ്പോലെയായി’’, ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഈ ചിത്രം വിസ്മയ പങ്കുവച്ചത്.

കണ്ണട കൂടി വച്ചപ്പോൾ വിസ്മയ ശരിക്കും മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സാദൃശ്യത്തിലേയ്ക്ക് വന്നു. ശാന്തകുമാരിയുടെ ലഭ്യമാകുന്ന ചിത്രങ്ങളിലെല്ലാം ഈ സാദൃശ്യം കാണാൻ സാധിക്കും.

വാർധക്യസഹജമായ പ്രശ്നങ്ങളുമായി കൊച്ചിയിലെ വീട്ടിലാണ് അമ്മ ശാന്തകുമാരി ഇപ്പോൾ കഴിയുന്നത്.