ഈ ഒറ്റക്കൈ കൊണ്ട് മതില് ചാടിയത് എങ്ങനെയാണ്..? ചോദ്യങ്ങളുമായി ജെഎസ്കെ സംവിധായകൻ
Saturday, July 26, 2025 10:56 AM IST
കൊടുംകുറ്റവാളി ഗോവിന്ദചാമി ജയിൽ ചാടിയതിലെ ദുരൂഹത നിരത്തി ജെഎസ്കെ സംവിധായകൻ പ്രവീൺ നാരായണൻ. ഈ ഒറ്റക്കൈയും വച്ച് ഇവൻ ജയിലിന്‍റെ മതിൽ ചാടിയതെങ്ങനെയാണെന്നും ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതില്‍ അസ്വാഭാവികത എന്ത്കൊണ്ടാണ് ഗാര്‍ഡിന് തോന്നാഞ്ഞതെന്നും പ്രവീൺ ചോദിക്കുന്നു.

""ഈ ഒറ്റക്കൈയും വച്ച് ഇവൻ ജയിൽ ചാടി, ഞാൻ വിശ്വസിച്ചു, നിങ്ങളോ? ചില ചോദ്യങ്ങള്‍ വീണ്ടും. ഗോവിന്ദച്ചാമിക്ക് നാല് സ്പെഷൽ ഗാര്‍ഡ് ഉണ്ട്. എല്ലാ ദിവസവും അവന്‍റെ റൂമില്‍ സെര്‍ച്ച് നടത്തണം.! ഇതൊക്കെ നടത്തിയിട്ടും ആക്സോബ്ലേഡ് കിട്ടാഞ്ഞത്..?

ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതില്‍ അസ്വാഭാവികത എന്ത്കൊണ്ടാണ് ഗാര്‍ഡിന് തോന്നാഞ്ഞത്..? എന്തു കൊണ്ടാണത് റിപ്പോര്‍ട്ട് ചെയ്യാഞ്ഞത്..? ചോറ് വേണ്ടെന്നും, ചപ്പാത്തി നിര്‍ദ്ദേശിക്കാന്‍ ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചതും, ഡോക്ടര്‍ അത് എഴുതികൊടുത്തതും എന്തടിസ്ഥാനത്തിലാണ്.

കറണ്ട് ഓഫ് ചെയ്തതും സിസിടിവി ഓഫ് ചെയ്തതും എങ്ങനെയാണ്..? ഒറ്റക്കൈ കൊണ്ട് മതില് ചാടിയത് എങ്ങനെയാണ്..? രണ്ട് കൈയുള്ള, പോലീസ് ട്രെയിനിംഗ് കിട്ടിയ പോലീസുകാരിൽ എത്ര പേർക്ക് ഇതൊന്ന് ഡെമൻസ്ട്രേറ്റ് ചെയ്യാൻ പറ്റും...ഒന്നിനും ഉത്തരമില്ല.’’പ്രവീൺ നാരായണന്‍റെ വാക്കുകൾ.