പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഒടുവിൽ ഞാൻ മടുത്തു; ഭാവന പറയുന്നു
Wednesday, May 1, 2024 5:07 PM IST
പലതരത്തിലുള്ള അപവാദങ്ങൾ ഇക്കാലയളവിനുള്ളിൽ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി ഭാവന. താൻ പലതവണ അബോർഷൻ ചെയ്തിട്ടുണ്ടെന്നാണ് പല പ്രാവശ്യം കേൾക്കേണ്ടി വന്നതെന്നും ഒടുവിൽ ഇത് കേട്ട് താൻ മടുത്തെന്നും ഭാവന പറയുന്നു.

കൊച്ചിയിലും അമേരിക്കയിലും പോയി അബോർഷൻ ചെയ്തു എന്നും താനും അനൂപ് മേനോനും വിവാഹിതരായി തുടങ്ങി നിരവധി വാർത്തകൾ വന്നിട്ടുണ്ടെന്നും താരം പറയുന്നു.

നടികർ സിനിമയുടെ പ്രൊമേഷന്‍റെ ഭാഗമായി നൽകി‌യ അഭിമുഖത്തിലാണ് താരം റൂമറുകളെക്കുറിച്ച് തുറന്നു പറഞ്ഞത്.

അപവാദങ്ങൾ കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ. ഞാൻ മരിച്ച് പോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു.

കൊച്ചിയിൽ പോയി ചെയ്തു. അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു. ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു.

അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാൽ അബോർഷൻ ആണേൽ ചെയ്തെന്ന് കരുതിക്കോ എന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപ് ചേട്ടനും കൂടി കല്യാണം കഴിഞ്ഞെന്ന് വരെയായി.

അങ്ങനെ ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ല. കല്യാണം മുടങ്ങി. കല്യാണം കഴിഞ്ഞു. ഡിവോഴ്സ് ആയി. തിരിച്ചുവന്നു അങ്ങനെ കേട്ട് കേട്ട് എനിക്ക് വയ്യാതായിരുന്നു. പിന്നെ എന്തെങ്കിലും ആയിക്കോട്ടെ എന്ന് വിചാരിച്ചു.
ഭാവന പറഞ്ഞു.