മലരായി ആദ്യം മനസില്‍ കണ്ടത് മറ്റൊരു സൂപ്പർ നടിയെ
Saturday, June 12, 2021 5:58 PM IST
പ്രേമം എന്ന ചിത്രത്തില്‍ മലര്‍ മിസായി അണിയറക്കാര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് മലയാളിയും തെന്നിന്ത്യന്‍ താരസുന്ദരിയായ അസിനെ. പിന്നീട് ഈ വേഷം സായി പല്ലവിയിലേക്ക് എത്തിച്ചേരുകയായിരുന്നു.

പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രവും ഗതിയും മാറ്റിയെഴുതിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്കിടെ യാണ് ഈ മറുപടി ഒരിക്കൽ നല്‍കിയത്. ചോദ്യങ്ങളില്‍ മിക്കതും പ്രേമവുമായി ബന്ധപ്പെട്ടതായിരുന്നു. പ്രേമത്തിലൂടെ ജനപ്രീയമായി മാറിയ മലര്‍ എന്ന സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചുള്ള അല്‍ഫോണ്‍സിന്‍റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മലര്‍ എന്ന കഥാപാത്രമായി താന്‍ ആദ്യം മനസില്‍ കണ്ടത് അസിനെയായിരുന്നുവെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. ചിത്രത്തിലേക്ക് അസിനെ കൊണ്ടു വരാന്‍ താനും നിവിന്‍ പോളിയും ശ്രമിച്ചിരുന്നുവെന്നും അല്‍ഫോണ്‍സ് പറയുന്നു.

തുടക്കത്തില്‍ ഞാന്‍ പ്രേമത്തിന്‍റെ തിരക്കഥ മലയാളത്തിലായിരുന്നു എഴുതിയത്. മലരിന്‍റെ മലയാളം വേര്‍ഷനില്‍ അസിന്‍ അഭിനയിക്കണം എന്നായിരുന്നു എനിക്ക്. ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു കഥാപാത്രം.

എനിക്ക് അസിനെ ബന്ധപ്പെടാന്‍ സാധിച്ചില്ല. നിവിനും ശ്രമിച്ചിരുന്നു. അതും എന്തുകൊണ്ടോ നടന്നില്ല. അങ്ങനെ ആ ഐഡിയ ഉപേക്ഷിച്ച് തമിഴില്‍ എഴുതി. അത് തിരക്കഥയുടെ തുടക്ക സമയത്തതായിരുന്നു. എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ പഠിച്ചത് ഊട്ടിയില്‍ ആയിരുന്നു. എന്‍റെ സിനിമാ പഠനം ചെന്നൈയിലും. അതിനാലാകാം ഈ തമിഴ് കണക്‌ഷന്‍- അല്‍ഫോണ്‍സ് പറഞ്ഞു.

മലര്‍ മിസിന്‍റെ ഓര്‍മ തിരിച്ചു കിട്ടിയിരുന്നുവെന്നും എന്നാല്‍ ജോര്‍ജ് സെലിനുമായി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടതോടെ അതേക്കുറിച്ച് സംസാരിക്കാതിരുന്നതായിരുന്നുവെന്ന അല്‍ഫോണ്‍സിന്‍റെ വെളിപ്പെടുത്തലും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.