മാർക്കോ 2 ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ. മലയാളത്തില്‍ വന്നതില്‍ വച്ച് ഏറ്റവും വയലന്‍റായ ചിത്രമായിരുന്നു മാർക്കോ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാര്‍ക്കോ രണ്ടാം ഭാഗം ചെയ്യുന്നില്ല എന്ന് ഉണ്ണി മുകുന്ദന്‍ തന്നെ അറിയിച്ചിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴില്‍ മാര്‍ക്കോ രണ്ടാം ഭാഗത്തെ പറ്റി ചോദിച്ചുള്ള ആരാധകന്‍റെ കമന്‍റിന് മറുപടിയായാണ് ഉണ്ണി മുകുന്ദന്‍ രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് പറഞ്ഞത്.

""ക്ഷമിക്കണം, മാര്‍ക്കോ സീരിസ് തുടരാനുള്ള പദ്ധതികള്‍ ഞാന്‍ ഉപേക്ഷിച്ചു. പ്രൊജക്ടിനുചുറ്റും വലിയ നെഗറ്റിവിറ്റിയാണ്. മാര്‍ക്കോയെക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാം. നിങ്ങള്‍ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നാണ് ഉണ്ണി കമന്‍റില്‍ കുറിച്ചത്.



ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു.