ഈയടുത്ത് വിവാഹിതരായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയെും മരുമകൻ ശ്രേ‌യസിനെ‌യും കാണാനായി താരത്തിന്‍റെ വീട്ടിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ ലക്ഷ്മിയിലാണ് ഗവർണർ എത്തിയത്.





ഏറെ നേരം ചിലവഴിച്ച ഗവർണർ കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോയും എടുത്താണ് മടങ്ങിയത്. ഗവർണർക്കായി സദ്യയും സുരേഷ് ഗോപിയും ഭാര്യ രാധികയും ഒരുക്കിയിരുന്നു. ചിത്രങ്ങളെല്ലാം സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.





സുരേഷ് ഗോപിയുടെ മക്കളായ മാധവിനും ഗോകുലിനൊപ്പവും ശ്രേയസിന്‍റെ മാതാപിതാക്കൾക്കൊപ്പവും ഗവർണർ ചിത്രങ്ങളെടുത്തു.





ജനുവരി 17ന് ഗുരുവായൂർ വച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്‍റെയും വിവാഹം നടന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്‍റെയും ശ്രീദേവിയുടെയും മകൻ ശ്രേയസാണ് ഭാഗ്യയുടെ വരൻ.





ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്‍റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് വിവാഹത്തിലേയ്ക്കെത്തിയത്.





വിവാഹനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഴുവൻ സമയവും കല്യാണ മണ്ഡപത്തിലുണ്ടായിരുന്നു. വധുവരൻമാർക്ക് മാല എടുത്തു നൽകിയതും മോദിയാണ്.