Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
കാടിന്റെ നന്മ പറഞ്ഞ് നാട്ടിൻ പുറത്തുകാരൻ തിരക്കഥാകൃത്ത്
Sunday, November 14, 2021 1:50 AM IST
ഒരു ചലച്ചിത്രം കാഴ്ചാനുഭവത്തിനപ്പുറം പ്രേക്ഷകരുമായി സംവദിക്കുന്പോഴാണ് ചർച്ചകൾ സൃഷ്ടിക്കുന്നത്. പോയ വാരം ഒടിടിയിൽ റിലീസ് ചെയ്ത കാടകലം എന്ന ചിത്രം ചെറിയൊരു കഥയിലൂടെ വലിയ ചർച്ചകളാണ് സൃഷ്ടിക്കുന്നത്. കുഞ്ഞാപ്പു എന്ന ബാലന്റെയും അവന്റെ അച്ഛൻ മുരുകന്റെയും ആത്മബന്ധത്തിന്റെ കഥയാണ് കാടകലം പറയുന്നത്. അത് കാടിന്റെ കഥയായി മാറുന്നിടത്താണ് ചർച്ചകൾ രൂപപ്പെടുന്നത്. തന്റെ ആദ്യ സിനിമാ സംരംഭം പ്രേക്ഷകരിലേക്കെത്തുന്പോൾ അവരുടെയുള്ളിൽ ചിന്തയുടെ വിത്തുപാകാൻ കാരണമാകുന്നു എന്ന അഭിമാനമാണ് കാടകലത്തിന്റെ തിരക്കഥാകൃത്തായ ജിന്റോ തോമസ് പങ്കുവയ്ക്കുന്നത്. സാക്കിൽ രവീന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന കാടകലത്തിനു സംവിധായകനും ജിന്റോ തോമസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
കാടകലം എന്ന പേര്
കാടും ആധുനികത അവകാശപ്പെടുന്ന ഇന്നത്തെ പൊതുസമൂഹവും തമ്മിലുള്ള അകലമാണ് കാടകലം എന്ന സിനിമയിലൂടെ മുന്നോട്ടുവച്ചത്. പ്രകൃതിയിൽനിന്നു നമ്മൾ എത്രത്തോളം മാറിനിൽക്കുന്നു എന്ന ചിന്തയാണ് കാടകലം എന്ന പേര് നൽകാൻ കാരണം. സംവിധായകൻ സാക്കിൽ രവീന്ദ്രനാണ് പേര് നൽകിയത്. സുഹൃത്ത് രാജു ജോസ് മുഖേനയാണ് ഞാൻ കാടകലത്തിലേക്ക് എത്തുന്നത്. സംവിധായകൻ ഫോണിലൂടെയാണ് ആദ്യം കഥ പറയുന്നത്. പിന്നീട് നിരന്തരമായ ഇടപെടലിലൂടെ തിരക്കഥ ഞങ്ങൾ രൂപപ്പെടുത്തി. ശരിക്കും സംവിധായകന്റെ അനുഭവങ്ങളിൽ നിന്നാണ് ഈ കഥയുണ്ടാകുന്നത്. കാടുകളിലും ആദിവാസി ഉൗരുകളിലും നിരന്തരം യാത്ര ചെയ്യുന്ന ആളാണ് സാക്കിൽ. ഒരിക്കൽ കാട്ടിൽ വഴികാട്ടിയായി പരിചയപ്പെട്ട ബാലനിൽനിന്നാണ് കാടകലത്തിന്റെ ആശയത്തിലേക്ക് എത്തുന്നത്. കാടിനു പുറത്തു പോയി പഠിച്ചെങ്കിലും അവരുടെ സമൂഹത്തിന്റെ നിലനിൽപിനുവേണ്ടി കാട്ടിലേക്കു തിരികെ എത്തിയ ബാലനായിരുന്നു അവൻ. അതു സിനിമയാക്കണമെന്നുള്ള ആദ്ദേഹത്തിന്റെ ആഗ്രഹമാണ് കാടകലമായി പ്രേക്ഷകർക്കു മുന്നിലെത്തിയത്.
കാട്ടിലെ ചിത്രീകരണം
കഥയ്ക്ക് അനുയോജ്യമായ ലൊക്കേഷൻ തേടിപ്പിടിക്കുക എന്നത് പ്രയാസമായിരുന്നു. നിരവധി കാടുകളിലൂടെ യാത്ര ചെയ്തെങ്കിലും ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ നിബിഡവനത്തിനുള്ളിലായിരുന്നു ചിത്രീകരണം. കഥയ്ക്ക് ഏറെ അനുയോജ്യമായ പശ്ചാത്തലം ഇടുക്കിയിലെ കാടായിരുന്നു. കാടിനുള്ളിലേക്കുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. അതിനാൽ പരിമിതമായ അണിയറ പ്രവർത്തകരെയാണ് ചിത്രത്തിൽ ഒപ്പം കൂട്ടിയത്. നാച്ചുറൽ ലൈറ്റിന്റെ ഭംഗിയും ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തി. കാറ്റും തണുപ്പും കാട്ടാനയുമൊക്കെ എല്ലാവർക്കും പുതിയ അനുഭവമായിരുന്നു. നാടകപ്രവർത്തകനായ സതീഷ് കുന്നോത്തും മകൻ ഡാവിഞ്ചിയും ഈ ചിത്രത്തിലും അച്ഛനും മകനുമായി എത്തുന്നു. ഡാവിഞ്ചിയുടെ പ്രകടനംതന്നെയാണ് ചിത്രത്തിന്റെ കരുത്ത്. ഇടുക്കി കാടുകളിൽ ഇന്നും പുറംലോകത്തിന്റെ പൊള്ളത്തരങ്ങളിൽ നിന്ന് ഒഴിഞ്ഞ് തങ്ങളുടേതായ ലോകത്ത് ജീവിക്കുന്ന ആദിവാസി സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. അപ്പോഴും പ്രേക്ഷകരെ രസിപ്പിക്കുംവിധം കഥ പറയാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ചില ജീവിതങ്ങളിലൂടെ കാടിന്റെ പ്രശ്നങ്ങൾ എന്നതിനൊപ്പം നാഗരികതയുടെ ഇടപെടൽ ബാല്യകൗമാര ജീവിതങ്ങളെ ബാധിക്കുന്നതും വരച്ചിടുകയായിരുന്നു.
ഏറ്റെടുത്ത് പ്രേക്ഷകർ
യൂകെ, യുഎസ് രാജ്യങ്ങളിൽ ഒടിടി പ്ലാറ്റ്ഫോമായ ആമസോണിൽ മുന്‍പ് കാടകലം റിലീസ് ചെയ്തിരുന്നു. റൂട്ട് വീഡിയോ, നീസ്ട്രീം എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് നമ്മുടെ പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തിയിരിക്കുന്നത്. നല്ല പ്രതികരണം ലഭിക്കുന്പോൾ വളരെ അഭിമാനം തോന്നുന്നു. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും ദുരന്തം വിതയ്ക്കുന്ന ഇന്നത്തെ ചുറ്റുപാടിൽ സമൂഹത്തിന് ഏറെ ആവശ്യമായ വലിയ സന്ദേശം പ്രേക്ഷകരിലേക്കു പകരുന്നതിനു കാടകലം നിമിത്തമായി എന്നത് സമൂഹജീവി എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വമായും ഞാൻ തിരിച്ചറിയുന്നു. നമ്മുടെ നിലനിൽപ് കാടും പ്രകൃതിയെയും ആശ്രയിച്ചുതന്നെയാണെന്ന് ഓർമപ്പെടുത്തുന്നു. കാടകലം മുന്നോട്ടുവച്ച ആശയം മലയാളികൾ ചർച്ച ചെയ്യേണ്ടതാണെന്നു സംവിധായകൻ സാക്കിൽ രവീന്ദ്രന് ആഗ്രഹമുണ്ടായിരുന്നു. അതിൽ വളരെയധികം സന്തോഷവാനാണ് ഇന്നദ്ദേഹം.
സിനിമയാണ് ലോകം
നാടകത്തിനോട് ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. പിന്നീട് സിനിമകൾ കണ്ടും സിനിമാ സംബന്ധമായ പുസ്തകങ്ങളും തിരക്കഥകളും വായിച്ചുമാണ് ആദ്യ പാഠങ്ങൾ. പിന്നീടാണ് സംവിധായകൻ സിബി മലയിലിന്റെ നിയോ ഫിലിം സ്കൂളിൽ സിനിമ പഠിക്കാനെത്തുന്നത്. തുടർന്ന് പരസ്യം, ഡോക്യുമെന്ററി ചിത്രങ്ങൾ ചെയ്തു. വളരെ അവിചാരിതമായാണ് സംവിധായകൻ ലിയോ തദ്ദേവൂസിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിനൊപ്പം രണ്ടു സിനിമകളിലും പ്രവർത്തിച്ചു. പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ. കോഴിക്കോട് ചക്കിട്ടപ്പാറ എന്ന നാട്ടിൻപുറത്തുനിന്നാണ് സിനിമയിലെത്തിയത്. പപ്പ തോമസും അമ്മ മോളിയും ജ്യേഷ്്ഠൻ ജിനോയും അദ്ദേഹത്തിന്റെ ഭാര്യ ജ്യോതിസും അനിയൻ ജിബിനും ചേരുന്നതാണ് കുടുംബം. ഇപ്പോൾ എയ്ഞ്ചൽസ് ഹാപ്പിനസ് എന്നൊരു ഷോർട്ട് ഫിലിമും സംവിധാനം ചെയ്തിരുന്നു. ചിത്രം റിലീസായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Latest News
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top