HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
വിന്ദുജ മേനോന് തിരിച്ചെത്തുന്നു
Sunday, May 16, 2021 6:59 PM IST
പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ നടിയാണ് ഡോ. വിന്ദുജ മേനോന്. പവിത്രത്തിലെ മോഹന്‍ലാലിന്റെ ചേട്ടച്ചനും വിന്ദുജയുടെ മീനാക്ഷിയും അത്രയേറെ ജനപ്രീതി നേടിയ കഥാപാത്രങ്ങളായിരുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്ന വിന്ദുജ "ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു. കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമല മേനോന്റെ മകളായ വിന്ദുജ അമ്മയുടെ വഴിയെ നൃത്തത്തിലും കഴിവു തെളിയിച്ചു.
അടുത്തിടെ നൃത്തത്തിലും സംഗീതത്തിലും വിന്ദുജയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജയുടെ താമസം. ഇപ്പോഴിതാ, മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഇവര്‍. വിശേഷങ്ങളിലേക്ക്...
വെള്ളിത്തിരയിലേക്ക്
പ്രിയദര്ശന് അങ്കിളിന്റെ ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ ആയിരുന്നു ആദ്യ ചിത്രം. അതില്‍ ഒരു പാട്ടിന് കോറസ് പാടാനായി യേശുദാസ് സാറിന്റെ തരംഗിണി സ്റ്റുഡിയോയില്‍ പോയി. അവിടെവച്ചാണ് ശങ്കറേട്ടനെ ആദ്യമായി കാണുന്നത്. ഞാന്‍ ശങ്കറേട്ടന്റെ വലിയൊരു ഫാനാണ്. അദ്ദേഹമാണ് ഹീറോയെന്ന് അറിയില്ലായിരുന്നു.
ഈ മോളെക്കൊണ്ട് തന്റെ അനിയത്തി കഥാപാത്രത്തെ ചെയ്യാന്‍ കഴിയുമോയെന്ന് അദ്ദേഹം പ്രിയദര്ശന് അങ്കിളിനോട് ചോദിച്ചു. ഉടന്‍തന്നെ ഷൂട്ടിംഗ് നടന്നു. ഞാന്‍ മൂന്നാം ക്ലാസില്‍ ആയിരുന്നു. ഷൂട്ടിംഗ് എന്താണെന്നൊന്നും അന്നെനിക്ക് അറിയില്ലായിരുന്നു.
പക്ഷേ ശങ്കറേട്ടനെ കാണാന്‍ പറ്റുമല്ലോയെന്ന സന്തോഷമായിരുന്നു എനിക്ക്. ആ ഷൂട്ടിംഗ് നടന്നത് എനിക്ക് ഏറെ പരിചിതമായ ഫാമിലിയിലായിരുന്നു. നടന് കെ.ബി ഗണേഷ് കുമാറിന്റെ വീട്ടില്‍. ബാലകൃഷ്ണപിള്ള സാർ മന്ത്രിയായിരുന്ന സമയത്ത് ആ ബംഗ്ലാവില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. അതാണ് എന്റെ ആദ്യ സിനിമ പരിചയം.
തുടര്‍ന്ന് ചെയ്ത നൊമ്പരത്തിപ്പൂവും ഞാന്‍ ഗന്ധര്‍വനും പദ്മരാജന് അങ്കിളിന്റേതാണ്. അതും എനിക്ക് പരിചിതമായ ഫാമിലിയായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ മാധവിക്കുട്ടിയും ഞാനും എന്റെ അമ്മയുടെ ഡാന്‍സ് ക്ലാസില്‍ ഒരുമിച്ചാണ് പഠിച്ചത്. മകളോടുള്ള സ്നേഹവാത്സല്യം അദ്ദേഹം എന്നോട് കാണിച്ചിരുന്നു. നൊമ്പരത്തിപ്പൂവില്‍ ലാലു അലക്സിന്റെയും മാധവിയുടെയും മകളായിട്ടാണ് അഭിനയിച്ചത്. ഞാന്‍ ഗന്ധര്‍വനില്‍ സുപര്‍ണയുടെ അനുജത്തിയായിരുന്നു.
പദ്മരാജനൊപ്പം
പദ്മരാജന് അങ്കിളിന്റെ കൂടെ പ്രവര്‍ത്തിക്കാനായതിന്റെ ഭാഗ്യം കൂടെ കൊണ്ടുനടക്കുന്ന ആളാണ് ഞാന്‍. ലെജന്‍ഡായ അദ്ദേഹത്തിന്റെ നൊമ്പരത്തിപ്പൂവില്‍ ബാലതാരമായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ ഗന്ധര്‍വനിലേക്ക് വന്നപ്പോള്‍ ഞാന്‍ സീരിയസ് ആയി സിനിമയെ കാണാന്‍ തുടങ്ങി. ഡയലോഗും ബോഡി ലാംഗ്വേജുമൊക്കെ അങ്കില് പറഞ്ഞുതരും. അങ്കിളിന്റെ അവസാന സിനിമയായിരുന്നു അത്.
ഒരു ഷൂട്ടിംഗിനിടയില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നൊക്കെ അദ്ദേഹം എനിക്കു പറഞ്ഞുതന്നു. പവിത്രത്തില്‍ അഭിനയിച്ചത് അങ്കിളിന് കാണാന്‍ പറ്റാത്തതിലുള്ള വിഷമം എനിക്ക് എന്നുമുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായത് മഹാഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ വീണ്ടും അതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റുമായിരുന്നുവെന്ന തോന്നല്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. പദ്മരാജന് അങ്കിളിന്റെ കുറവ് പലപ്പോഴും ഫീല്‍ ചെയ്തിട്ടുണ്ട്.
പവിത്രത്തിലെ മീനാക്ഷി
പവിത്രത്തിനുമുമ്പ് മൂന്ന് സിനിമകള്‍ ചെയ്തിരുന്നു. അതിനുശേഷം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായി. തിരുവനന്തപുരത്തെ ആദ്യ കലാതിലകം എന്ന നിലയിലും കലാമണ്ഡലം വിമല മേനോന്റെ മകള്‍ എന്ന രീതിയിലും പത്രമാധ്യമങ്ങളില്‍ മുഖചിത്രങ്ങളും അഭിമുഖങ്ങളുമൊക്കെ വന്നു.
പവിത്രത്തിന്റെ സംവിധായകന് ടി.കെ. രാജീവ് കുമാറുമായിട്ട് കുടുംബബന്ധമുണ്ട്. ഒരിക്കല്‍ രാജീവേട്ടന് അമ്മയെ വിളിച്ചിട്ട് വിന്ദുജയെ അഭിനയിപ്പിക്കുമോയെന്നു ചോദിച്ചു. കഥ കേള്ക്കട്ടെയന്ന് അമ്മ പറഞ്ഞു.
രാജീവേട്ടനിലുള്ള വിശ്വാസവും കഥയുടെ സവിശേഷതയും പ്രഗത്ഭ കലാകാരന്മാരുടെ കൂട്ടായ്മയുമൊക്കെ അതിലേക്ക് അഭിനയിക്കാന്‍ തീരുമാനിച്ചു. മീനാക്ഷി എന്ന കഥാപാത്രത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചത് രാജീവേട്ടന്റെ കഴിവുതന്നെയാണ്. ബാലേട്ടനും......... ചേട്ടച്ഛനു(മോഹന്‍ലാല്‍)മൊക്കെ ഒരുപാട് സഹായിച്ചു. അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു.
സിനിമയിലേക്കുള്ള രണ്ടാം വരവ്
രണ്ടാംവരവ്, മൂന്നാം വരവ് അങ്ങനെയൊന്നും പറയാന്‍ അറിയില്ല. കലാകാരന്മാരെ സംബന്ധിച്ച് വരവും പോക്കുമില്ല. പവിത്രമൊക്കെ ചെയ്തു നില്ക്കുന്ന സമയത്തും സിനിമയ്ക്കൊപ്പം ഡാന്‍സും ആങ്കറിംഗുമൊക്കെ ഞാന്‍ ചെയ്തിരുന്നു. ഒരിക്കലും സിനിമയില്‍ മാത്രമായിരുന്നില്ല എന്റെ ഫോക്കസ്. ഇതൊടൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോയി.
ഒരിക്കല്‍ മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ ആക്ഷന്‍ ഹീറോ ബിജുവിന്റെ സംവിധായകന് എബ്രിഡ് ഷൈന്‍ എന്നെ വിളിച്ചു. ഒരു കഥാപാത്രമുണ്ട് ചെയ്യാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചു. അഭിനയത്തില്‍ എനിക്കൊരിക്കലും താത്പര്യക്കുറവ് ഉണ്ടായിട്ടില്ല. സാഹചര്യങ്ങളുടെ വ്യത്യാസമാണ് കഥാപാത്രം ചെയ്യണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത്.
എന്നെ വിളിക്കാനുള്ള കാരണം എന്താണെന്ന് ഞാന്‍ ഷൈനിനോട് ചോദിച്ചു. താന്‍ സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്ന മുഖങ്ങളിലൊന്നാണ് വിന്ദുജയുടേതെന്ന് ഷൈന്‍ പറഞ്ഞു. വലിയ ആഗ്രഹമുണ്ട്, അതുകൊണ്ട് വിന്ദുജയുടെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഞാന്‍ ലൊക്കേഷനില്‍ വരാം, കഥാപാത്രവുമായി യോജിക്കുന്നുണ്ടോയെന്നു നോക്കാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ അവിടെ ചെന്നു. ഷൈനും നിവിനും എനിക്ക് പോസിറ്റീവ് വൈബ് തന്നു. രണ്ടു സീനേയുള്ളൂവെങ്കിലും നല്ല റീച്ച് കിട്ടിയ കഥാപാത്രമായിരുന്നു അത്. ഇനിയും അത്തരത്തിലുള്ള അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും. സിനിമയ്ക്ക് ഒരു ഗുണമുണ്ട്. നമുക്ക് പതിനഞ്ച് വയസിലും ഇരുപതു വയസിലും അമ്പതുവയസിലും എഴുപതു വയസിലും അഭിനയിക്കാം. മരിക്കുന്നതുവരെ അഭിനയിക്കാം. ഏതു വയസിലും നമ്മുടെ കഴിവുകള്‍ മറയുന്നില്ലല്ലോ.
സീരിയല്‍ ജീവിതം തരുന്ന സംതൃപ്തി
സിനിമയുടെ കൂടെത്തന്നെ ഞാന്‍ സീരിയലില്‍ അഭിനയിച്ചിരുന്നു. സീരിയലില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിയതുകൊണ്ടാണ് ചെയ്തത്. ബിഗ് സ്ക്രീനെന്നോ സ്മോള്‍ സ്ക്രീനെന്നൊ ഞാന്‍ വേര്‍തിരിച്ചിട്ടില്ല.
അഭിനയം എന്നത് പല തോതിലാണെങ്കിലും അതൊക്കെ ഒന്നു ചെയ്തുനോക്കണമെന്നത് എന്റെ ആഗ്രഹമാണ്. അത് ലൈഫ് ടൈം എക്സ്പീരിയന്‍സ് ആണ്.
കലാതിലകം ആയതിനുശേഷം സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകത്തില്‍ എനിക്ക് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടിയിരുന്നു. എല്ലാ മേഖലകളില്‍ ഒന്നു ട്രൈ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.
കുടുംബം
ഭര്‍ത്താവ് രാജേഷ് കുമാര്‍. മലേഷ്യയില്‍ ഏഷ്യ പസഫിക്കിന്റെ വൈസ് പ്രസിഡന്റാണ്. മകള്‍ നേഹ മെല്‍ബണില്‍ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ആര്‍ക്കിടെക്ചറിനു പഠിക്കുന്നു. കലയില്‍ മോള്‍ക്കും താല്പര്യമുണ്ട്. നേഹ നന്നായി വരയ്ക്കും.
സീമ മോഹൻലാൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
ശിവഗംഗ കസ്റ്റഡി മരണം; അഞ്ച് പോലീസുകാർ അറസ്റ്റിൽ
റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്തെത്തി; പോലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും
സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്; ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ പങ്കിനെ പ്രശംസിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വയോധികയെ മർദിച്ച സ്ത്രീ അറസ്റ്റിൽ
Latest News
ശിവഗംഗ കസ്റ്റഡി മരണം; അഞ്ച് പോലീസുകാർ അറസ്റ്റിൽ
റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്തെത്തി; പോലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും
സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്; ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ പങ്കിനെ പ്രശംസിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വയോധികയെ മർദിച്ച സ്ത്രീ അറസ്റ്റിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top