സാക്ഷാൽ ഇബ്രാഹിമോവിച്ച് വരെ സമ്മതിച്ചു: നിങ്ങളുടെ ടീമിനെ വെല്ലാനാളില്ല!
Thursday, October 18, 2018 4:52 PM IST
""നിങ്ങളുടെ ടീമിനെ ആരു വെല്ലാൻ. ഞാനും നിങ്ങളേക്കാൾ ഏറെ പിന്നിലാണ്. എന്താണ് ടീം സ്പിരിറ്റെന്നു ലോകത്തിനു നിങ്ങൾ കാട്ടിക്കൊടുത്തു...'' സ്വീഡിഷ് ഫുട്ബോൾ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്‍റെ വാക്കുകളാണിത്. ആരേക്കുറിച്ചാണ് താരം ഇത്തരത്തിൽ വാചാലനായതെന്നു ചോദിച്ചാൽ... ഇരുട്ടിനോടും വിശപ്പിനോടും പടവെട്ടി ജീവിതം തിരിച്ചുപിടിച്ച ആ 13 പേരെക്കുറിച്ച്. അതെ 17 ദിവസംകൊണ്ട് ലോകത്തിന്‍റെ മുഴുവൻ കണ്ണിലുണ്ണികളായി മാറിയ തായ്‌ലൻഡിന്‍റെ വൈൽഡ് ബോർ ടീമിനേക്കുറിച്ചായിരുന്നു ഇബ്രാഹിമോവിച്ചിന്‍റെ വാക്കുകൾ.

എലൻ ഡിജനറസ് നയിക്കുന്ന ജനപ്രിയ ടെലിവിഷൻ ഷോയിലാണ് കോച്ച് ഇകാപോൾ അടക്കമുള്ള ടീം അംഗങ്ങളും ഫുട്ബോൾ താരം സ്‌ലാതൻ ഇബ്രാഹിമോവിച്ചും കണ്ടുമുട്ടിയത്. ഇബ്രാഹിമൂവിച്ച് തങ്ങളെ കാണാനെത്തിയ വിവരം കുട്ടികളും കോച്ചും കുട്ടികളും അറിഞ്ഞിരുന്നില്ല. ഷോയ്ക്കിടെ പെട്ടെന്ന് ഇബ്രാഹിമോവിച്ച് വേദിയിൽ എത്തിയതോടെ കുട്ടികൾ അന്പരന്നു. പിന്നെ അടുത്തുചെന്ന് ചിത്രങ്ങളെടുക്കുകയും കുശലം പറയുകയുമൊക്കെ ചെയ്തു.

തങ്ങളുടെ ആരാധനാപാത്രമായ ഇബ്രാഹിമോവിച്ചിനെ നേരിൽ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും കുട്ടികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനുശേഷം ഇതാദ്യമായാണ് ഗുഹയിലകപ്പെട്ട 13 പേരും ഒരു ടിവി പരിപാടിയിൽ പങ്കെടുക്കുന്നത്. പിന്നിട്ട ദുരിതനാളുകളുടെ ഓർമ ഇപ്പോൾ നൊന്പരപ്പെടുത്താറില്ലെന്നും ഹോംവർക്കുകളുടെ തിരക്കിലാണെന്നും കുട്ടികൾ പറഞ്ഞു.

ഭാവിയിൽ ആരാകണമെന്ന എലൻ ഡിജനറസിന്‍റെ ചോദ്യത്തിന് കുട്ടികളുടെ ഉത്തരമിങ്ങനെയായിരുന്നു. വീട്ടുകാരെ നന്നായി നോക്കാൻ പോന്ന ഒരു ജോലി വേണം... കൂടെ ഫുട്ബോളുമുണ്ടാകും. അർജന്‍റീനയിൽ നടന്ന യൂത്ത് ഒളിന്പിക് സമ്മർ ഗെയിംസിൽ കുട്ടികൾ പങ്കെടുത്തിരുന്നു. അതു കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തായ് പ്രധാനമന്ത്രി കുട്ടികൾക്കും കോച്ചിനും ഏഷ്യൻ ഗെയിം ചെയിഞ്ചർ അവാർഡ് നല്കി അനുമോദിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.