"കണ്ണുവയ്ക്കാതിരിക്കാന്‍ കലിപ്പിലാണ്'; ഈ തക്കാളിക്കട വൈറല്‍
Thursday, May 16, 2024 12:08 PM IST
വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പൊതുവേ ഏതെങ്കിലും ഒരു ദൈവത്തിന്‍റെ ചിത്രം തങ്ങളുടെ ഭിത്തിയില്‍ തൂക്കുന്നത് സാധാരണമാണല്ലൊ. ചിലര്‍ എല്ലാ മതത്തെയും പരിഗണിക്കും. എന്നാല്‍ അടുത്തിടെ ബംഗളൂരുവിലെ ഒരു തക്കാളി കടയില്‍ കണ്ട ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ ഹിറ്റായി മാറി.

നിഹാരിക എന്ന ഒരു യുവതിയാണ് തന്‍റെ എക്‌സ് അക്കൗണ്ടില്‍ ഈ ചിത്രം പങ്കുവച്ചത്. അവര്‍ അടുത്തിടെ കത്രിഗുപ്പെ പ്രദേശത്തെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ പോവുകയുണ്ടായി. അപ്പോഴതാ അവിടുത്തെ തക്കാളി വില്‍ക്കുന്ന ഒരു കടയില്‍ വേറിട്ട ഒരു ചിത്രം.

ആ ചിത്രത്തില്‍ ഒരു സ്ത്രീ വളരെ ദേഷ്യത്തില്‍ നോക്കിയിരിക്കുന്നതാണുള്ളത്. അവരുടെ കണ്ണുകള്‍ തള്ളിനില്‍ക്കുകയാണ്. ഒറ്റനോട്ടത്തില്‍ "ചേച്ചി കലിപ്പില്‍' എന്ന് പറയാം. ഇതില്‍ കൗതുകം തോന്നിയ നിഹാരിക ഈ ചിത്രം പകര്‍ത്തുകയും ഇന്‍റര്‍നെറ്റില്‍ പങ്കിടുകയുമുണ്ടായി.

എന്നാല്‍ ഈ സ്ത്രീ ആരെന്ന് അവര്‍ തിരക്കിയപ്പോഴാണ് യഥാര്‍ഥ സംഭവം പുറത്തുവരുന്നത്. ഇത് യഥാര്‍ഥത്തില്‍ ഉള്ള ഒരാളുടെ ചിത്രമല്ലത്രെ. ഈ പെയ്ന്‍റിംഗ് കണ്ണുതട്ടിയുള്ള ദോഷം ഒഴിവാക്കാനായിട്ടുള്ള കടക്കാരന്‍റെ കണ്ടെത്തല്‍ ആണത്രെ.

എന്തായാലും സംഗതി ക്ലിക്കായി. ഇപ്പോള്‍ നിരവധിയാളുകള്‍ ഈ ചിത്രം തങ്ങളുടെ കടയില്‍ വയ്ക്കുന്നുണ്ടത്രെ. എന്തൊക്കെ വേറിട്ട കാഴ്ചകളാണ് നമുക്ക് ചുറ്റുമുള്ളത്...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.