ലഞ്ച് ബോക്‌സിലെ അമ്മയുടെ "ലവ് യു' കുറിപ്പ്; കൂട്ടുകാരി വന്‍ കലിപ്പില്‍
Thursday, May 16, 2024 2:35 PM IST
"ശെടാ ലോകത്തൊരു കാമുകനും ഇങ്ങനൊരു അവസ്ഥ വരുത്തരുതെ' എന്നാണ് ഈ പറയാന്‍ പോകുന്ന ആളുടെ കഥകേട്ട എല്ലാവരും ചിരിയോടെ പറയുന്നത്. സംഭവം ഒരേ സമയം ചിരിയും ചിന്തയും സങ്കടവുമൊക്കെ നല്‍കുന്ന ഒന്നാണ്.

ഇതൊരു കൊച്ചുകുട്ടിയുടെ കഥയാണ്. കഴിഞ്ഞദിവസം അവന്‍ ഉച്ചയൂണ് കഴിക്കാതെ തിരിച്ചെത്തി. മാത്രമല്ല വളരെ മ്ലാനമായിട്ടായിരുന്നു ഇരിപ്പ്. ഇത് ശ്രദ്ധയില്‍പ്പെട്ട അവന്‍റെ അമ്മ കാര്യം തിരക്കി. അപ്പോള്‍ അവന്‍ പറഞ്ഞു അമ്മ ലഞ്ച് ബോക്‌സില്‍ "ഐ ലവ് യു ബേബ്' എന്നൊരു കുറിപ്പ് വച്ചതാണ് പ്രശ്‌നമെന്ന്.

അത് കുട്ടിയുടെ ഗേര്‍ഫ്രണ്ട് കണ്ടത്രെ. ആള്‍ക്കാ കുറിപ്പത്ര പിടിച്ചില്ല. പുള്ളിക്കാരി കലിപ്പാക്കി. കൂട്ടുകാരി പിണങ്ങിപ്പോയതോടെ നമ്മുടെ നായകന് ആകെ സങ്കടമായി. അദ്ദേഹം ആഹാരം കഴിക്കാതെ ദുഃഖിതനായി വീട്ടിലേക്ക് മടങ്ങി.

കഥകേട്ടിട്ട് ആളുകള്‍ക്ക് വലിയ ചിരിയാണ് വന്നത്. എന്നാല്‍ ആ കുട്ടിയുടെ സങ്കടത്തോടെയുള്ള ഇരിപ്പ് കണ്ടപ്പോള്‍ പലര്‍ക്കും വിഷമമായി. വൈറലായി മാറിയ ഈ പ്രശ്‌നത്തിന് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "കിന്‍റ‌ര്‍ഗാര്‍ട്ടനിലെ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ രസകരമാണ്' എന്നാണൊരാള്‍ കുറിച്ചത്.

"വളരുമ്പോള്‍ രണ്ടാള്‍ക്കും പറഞ്ഞുചിരിക്കാനുള്ള ഒരു കഥ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.