"കബറിടത്തില്‍ കണ്ട സത്യം'
"കബറിടത്തില്‍ കണ്ട സത്യം'
വിടവാങ്ങിയ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ ഇപ്പോഴും ജനപ്രവാഹം ആണ് എന്നുള്ളത് വാര്‍ത്തകളില്‍ കൂടി അറിയുവാന്‍ സാധിച്ചപ്പോള്‍ മുതല്‍ എനിക്കും അവിടം സന്ദര്‍ശിക്കണമെന്നുള്ള ആഗ്രഹം തോന്നി തുടങ്ങിയിരുന്നു.

ഓഗസ്റ്റ് 30ന് ഏകദേശം വൈകുന്നേരം ആറോട് പുതുപള്ളിയില്‍ എത്തി. ഒരുപാട് വാഹനങ്ങള്‍ ഗ്രൗണ്ടിൽ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. കടകളിലും നല്ല തിരക്കുകള്‍ കാണപ്പെട്ടു. ചില കടകള്‍ പെരുന്നാളിനു വേണ്ടി താത്കാലികമായി കെട്ടിയതുപോലെ കാണപ്പെട്ടു.

പടികള്‍ കയറി മുകളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ എത്തി ചേര്‍ന്നു. അവിടെ നിന്ന് കുറച്ചുകൂടി മുന്പോട്ട് പോയാല്‍ ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ എത്തി ചേരാം. ഞാന്‍ ചെല്ലുന്നത് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞതിന്‍റെ 43ാം ദിവസമാണ്.

വെള്ളതുണി മുകളില്‍ വിരിച്ച് നീളത്തില്‍ കെട്ടിയ പന്തല്‍ ഇപ്പോഴും അഴിച്ച് മാറ്റാതെ അവിടെ തന്നെയുണ്ട്. വാര്‍ത്തകളില്‍ വായിച്ചതുപോലെ തന്നെ കബറിടത്തിന് ചുറ്റും നിറയെ ആളുകള്‍ ഉണ്ടായിരുന്നു.

സൂര്യന്‍ പടിഞ്ഞാറോട്ടു താഴ്ന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് പോലും ഇത്രയും ജനപ്രവാഹമോ? കുറച്ചു പേര്‍ മെഴുകുതിരി ക ത്തിക്കുന്നു. വീല്‍ചെയറില്‍ ഒരു സ്ത്രി കാല്‍ഭാഗത്ത് പ്രാർഥനാ രൂപ ത്തില്‍ കൈകള്‍ കൂപ്പി ഇരിക്കുന്നു. ഒരു പുരോഹിതനും അവിടെ നിൽപ്പുണ്ടായിരുന്നു.

കബറിട ത്തിന് ചുറ്റും ഒരുപാട് പേര്‍ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ ചുറ്റുപാട് വീക്ഷി ച്ചു. എഴുതി ഒട്ടിച്ച് വച്ചിരിക്കുന്ന ഒരുപാട് നിവേദനങ്ങള്‍, ഉമ്മന്‍ ചാണ്ടി സാറിനെ വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങള്‍, കൊച്ചുകുട്ടികള്‍ ഉമ്മന്‍ ചാണ്ടി അപ്പച്ചാ എന്ന് സംബോധന ചെയ്തു കൊണ്ട് സ്നേഹത്തില്‍ പൊതിഞ്ഞ വാക്കുകള്‍..

ആളുകള്‍ മാറിയിട്ട് എനിക്ക് ഒറ്റയ്ക്ക് ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. കുറെ ശ്രമിച്ചിട്ടും അതിന് ഒരു അവസരം കിട്ടിയില്ല. കാരണം ആള്‍ക്കാള്‍ വന്നു പോയും ഇരിക്കുന്നു. ജനങ്ങള്‍ കുറച്ചു കുറഞ്ഞപ്പോള്‍ ഒന്നു രണ്ടു ഫോട്ടോകള്‍ എടുക്കുവാന്‍ സാധിച്ചു.



വാടാത്ത പുഷ്പത്തിന്‍റെ സുഗന്ധം ആ വായുവില്‍ മുഴുവന്‍ തങ്ങി നില്‍ക്കുന്നുണ്ട്. ദിവസവും പുഷ്പങ്ങള്‍ മാറ്റി വയ്ക്കുന്നുണ്ട് എന്നു മനസിലായി. കാരണം ചെടിയില്‍ നിന്ന് പൊട്ടിച്ചെടുത്ത പൂവിന്‍റെ ഗന്ധമായിരുന്നു അവിടെ നിറഞ്ഞു നിന്നിരുന്നത്.


തിരിച്ചു പോരുമ്പോള്‍ പിന്നിലേക്ക് ഒന്നു കൂടി നോക്കി അപ്പോള്‍ കണ്ട് മറ്റൊരു കാഴ്ച നന്നേ നടക്കാന്‍ പ്രയാസം ഉള്ള ഒരു മനുഷ്യനെ ഇരുവശത്തുമായി രണ്ടു പേര്‍ കൈകള്‍ തോള ത്ത് വച്ചുകൊണ്ട് മന്ദം മന്ദം കബറിടത്തെ ലക്ഷ്യമാക്കി നടക്കുന്നു.

അവര്‍ മക്കള്‍ ആണെന്നു തോന്നുന്നു. ഞാന്‍ കയറി ചെന്നപ്പോള്‍ കണ്ട് വീല്‍ ചെയറില്‍ ഇരുന്നു പ്രാർഥിക്കുന്ന സ്ത്രിയെ ആയിരുന്നുവെങ്കില്‍ തിരിച്ചു പോരുന്ന സമയത്ത് കണ്ടത് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായ ഒരു മനുഷ്യനെ നട ത്തിച്ച് കൊണ്ടു പോകുന്ന കാഴ്ചയായിരുന്നു.

പുതുപള്ളി പള്ളിയുടെ അകത്ത് കയറി പ്രാർഥിച്ചു അവിടേയും ഒരുപാട് പേര്‍ മുട്ടിമ്മേല്‍ നിന്ന് കൈ വിരിച്ചു. നെറ്റി തറയില്‍ കുമ്പിട്ട് പ്രാർഥിക്കുന്നത് കണ്ടു. ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞു കഴിഞ്ഞിട്ടും സാറിന്‍റെ അടുത്തേക്ക് നിവേദനങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന ഒരു നേര്‍കാഴ്ചയാണ് അവിടെ കണ്ടത്.

ഇതു ഇനിയും കൂടി കൊണ്ടേ യിരിക്കും. അങ്ങിനെ മാത്രമേ ചി ന്തിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു മനുഷ്യന്‍ ജനഹ്യദയത്തിലേക്ക് ഇത്രമാത്രം കയറി കൂടിയത് എങ്ങനെ? അദ്ദേഹത്തിന്‍റെ വിനയം, സഹാനുഭൂതി അതിലുമുപരി മറ്റുള്ളവരുടെ വേദന തന്‍റേതായി കാണാനുള്ള മനസ്. ഇതോക്കെയായിരിക്കാം അതിനുള്ള കാരണങ്ങൾ.

മുന്നോട്ടു പോയ വഴികളില്‍ തടസങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അദ്ദേഹം തന്നില്‍ തന്നെ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ടു പോയി, നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക ആര്‍ക്കും നിങ്ങളെ കീഴടക്കാനാവില്ല എന്ന ഒരു സന്ദേശം കൂടി നമ്മള്‍ക്ക് തന്നു കൊണ്ടാണ് അദ്ദേഹം ഈ ലോകം വിട്ടു പേയിരിക്കുന്നത്.

എവിടേയോ വായി ച്ച ഒരു ഭാഗം മനസിലേക്ക് വന്നു. "നീ ഈ ലോകത്തിലേക്ക് പിറന്നു വീണപ്പോള്‍ നീ കരയുകയും ലോകം ചിരിക്കുകയും ചെയ്തു. നീ ലോകം വിട്ടു പോകുമ്പോള്‍ ലോകം മുഴുവന്‍ കരയുകയും നീ ചിരിക്കുകയും വേണം' ഉമ്മന്‍ ചാണ്ടി സാറിന്‍റെ കാര്യത്തില്‍ ഇതു സത്യമാണ്.

അവിടെ വരുന്നവര്‍ അദ്ദേഹത്തെ ഒരു വിശുദ്ധനായിട്ടു തന്നെ മനസില്‍ പ്രതിഷ്‌ഠിച്ചു കഴിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. എനിക്കും അവിടം സന്ദര്‍ശിക്കണമെന്ന് തോന്നിയത് എന്തുകൊണ്ടാണ്? ഏതോ ഒരു പ്രേരണയാല്‍ ഞാനും അവിടം സന്ദര്‍ശിച്ചു.

ഒരോരു ത്തരുടേയും സന്ദര്‍ശന ഉദ്ദേശ്യം പലതായിരിക്കും. അവര്‍ക്കെല്ലാം പറയാനും ഒരുപാട് കഥകള്‍ കാണും. ഞാന്‍ കണ്ട സത്യം എന്‍റെ മനസില്‍ കൂടി ഞാനറിയാതെ വന്നു പോയ ചിന്തകള്‍ പകര്‍ത്തുന്നു. ഒരിക്കല്‍ കൂടി പ്രണാമം സാര്‍.

ലാലി ജോസഫ്

useful_links
story
article
poem
Book