Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
എം. സുരേഷ്ബാബു
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്മാൻ ഇവന്റിൽ അയണ്മാൻ പുരസ്കാരം നേടി കേരള കേഡറിലെ ഐപിഎസ് ദന്പതികൾ. അജിതാബീഗവും ഭർത്താവ് സതിഷ് ബിനൊയും ആണ് വിജയകിരീടം കരസ്ഥമാക്കിയത്.
മനുഷ്യക്കടത്തിനെക്കുറിച്ച് വാഷിംഗ്ടണ്‍ ലോ കോളജിൽ സ്കോളർഷിപ്പോടെ പഠനം നടത്തുകയാണ് അജിതാ ബീഗം. പഠനകാലയളവിലാണ് സാഹസിക മത്സരത്തിൽ പങ്കെടുത്ത് രാജ്യത്തിനും ഇന്ത്യൻ പോലീസ് സേനയ്ക്കും അഭിമാനമായ നേട്ടം കരസ്ഥമാക്കിയത്.
അയണ്മാൻ മത്സരത്തിൽ വിജയം നേടുന്ന ആദ്യ ഐപിഎസ് ദന്പതികൾ എന്ന ബഹുമതിയും ഇവർക്ക് സ്വന്തം. കുടുംബസമേതം ഇപ്പോൾ അമേരിക്കയിലാണ് അജിതാബീഗവും സതീഷ് ബിനോയും.
അയണ്മാൻ ടെക്സാസ് മത്സരം
ലോകത്തിലെ ഏറ്റവും കഠിനവും സാഹസികവുമായ കായിക മത്സരയിനമാണ് അമേരിക്കൻ ചാന്പ്യൻഷിപ്പായ അയണ്മാൻ ടെക്സാസ്. മൂന്ന് മത്സരയിനങ്ങളിൽ വിജയികളാകുന്നവർക്ക് മാത്രമാണ് ഈ അപൂർവ നേട്ടം കരസ്ഥമാക്കാൻ സാധിക്കുകയുള്ളു. നീന്തൽ, സൈക്കിളിംഗ്, മാരത്തണ്‍ എന്നിവയാണ് മത്സര ഇനങ്ങൾ.
ഓരോ മത്സരവും കഴിഞ്ഞയുടൻ വേഷം മാറി അടുത്ത മത്സരത്തിൽ പങ്കെടുക്കണം. അതാണ് മത്സര നിയമം. വിജയിക്കാൻ കഴിയുമോയെന്ന ആശങ്കയും അന്പരപ്പും ഉണ്ടായിരുന്നുവെന്നും പിന്നീട് ആശങ്കകൾക്ക് വിട നൽകി ആത്മവിശ്വാസത്തോടെ മത്സരങ്ങളെ നേരിടുകയായിരുന്നുവെന്ന് അജിതാ ബീഗം പറഞ്ഞു.
3.8 കിലോമീറ്റർ ദൂരം താണ്ടിയാണ് നീന്തൽ മത്സരം പൂർത്തിയാക്കേണ്ടത്. സൈക്കിളിംഗ് മത്സരത്തിൽ 180 കിലോമീറ്റർ ദൂരം യാത്ര ചെയ്യുണം. ഏഴ് മണിക്കൂർ കൊണ്ട് ഇത്രയും ദൂരം താണ്ടണം. മാരത്തണ്‍ ഓട്ടമാണ് മൂന്നാമത്തെ മത്സര ഇനം. 42 കിലോ മീറ്റർ ദൂരം ഓടണം. എട്ട് മണിക്കൂർ കൊണ്ട് 42 കിലോ മീറ്റർ മാരത്തണിൽ വിജയിക്കണം.
ഈ മൂന്ന് മത്സരയിനത്തിലും നിശ്ചിത സമയത്തിനുള്ളിലാണ് അജിതാ ബീഗം വിജയകുതിപ്പിലൂടെ ലക്ഷ്യം നേടിയത്. അജിതയുടെ ലക്ഷ്യ പൂർത്തികരണത്തിന് സതീഷും ഒപ്പം ചേരുകയായിരുന്നു. മൂന്ന് മത്സരവും 17. 20 മണിക്കൂറിനകം പൂർത്തീകരിക്കണം.
എന്നാൽ 16.19 മണിക്കൂർ നേരംകൊണ്ട് മത്സരം പൂർത്തിയാക്കി ഇരുവരും അയണ്മാൻ ടെക്സാസ് പുരസ്കാരം കരസ്ഥമാക്കുകയായിരുന്നു.
വാഷിംഗ്ടണ്‍ സിറ്റിയിലെ മേരിലാന്റിലെ നോർത്ത് ഷോർലേക്ക് തടാകത്തിലായിരുന്നു മത്സരയിനത്തിലെ ആദ്യ ഇനമായ നീന്തൽ. നല്ല ആഴമുള്ള തടാകത്തിലാണ് 3.8 കിലോമീറ്റർ ദൂരം അജിതാബീഗം നീന്തിയത്.
രാവിലെ ഏഴിനായിരുന്നു നീന്തൽ മത്സരം. 2,000 മത്സരാർഥികൾ പങ്കെടുത്തിരുന്നു. വിജയിക്കാനായത് കുറച്ച് പേർക്ക് മാത്രം. പ്രധാന മത്സരാർഥിയായ അജിതയോടൊപ്പം സതീഷും മത്സരത്തിൽ ചേരുകയായിരുന്നു.
രണ്ട് പേർക്കും ഒരുമിച്ച് മത്സരത്തിൽ പങ്കെടുക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. സതീഷ് ബിനോ കഴിഞ്ഞ സെപ്റ്റംബറിൽ മെരിലാന്റിൽ സംഘടിപ്പിച്ച മത്സരത്തിൽ അയണ്‍മാനായി വിജയിച്ചിരുന്നു. അജിതയുടെ ആദ്യ മത്സരമായിരുന്നു മെരിലാന്റിൽ കഴിഞ്ഞ മാസം അവസാനം നടന്നത്.
മൂന്ന് വർഷത്തെ കഠിനപരിശീലനത്തിന് ശേഷമാണ് അജിത വിജയകിരീടം കരസ്ഥമാക്കിയത്. ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാഡമിയിൽ സേവനമനുഷ്ഠിക്കവെയാണ് നാലര വർഷം മുൻപ് അജിത അയണ്‍മെൻ മത്സരത്തെക്കുറിച്ച് മനസിലാക്കുന്നത്.
വഴികാട്ടി ആയത് എൻഡിആർഎഫ് ഡിജിപി അതുൽ കർവാൾ
ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാഡമിയിലെ ഡയറക്ടറായിരുന്ന അതുൽ കർവാൾ ഗോവ അയണ്മാൻ മത്സരത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹം അജിതയ്ക്കും സതീഷിനും മത്സരത്തിന്റെ കാര്യങ്ങൾ വിവരിച്ച് കൊടുക്കുകയും പരിശീലനം നൽകുകയും ചെയ്തുവെന്ന് അജിതാ ബീഗവും സതീഷ് ബിനോയും രാഷ്ട്രദീപികയോട് പറഞ്ഞു.
എവറസ്റ്റ് കൊടുമുടി കയറിയ സാഹസികൻ കൂടിയാണ് അതുൾ കർവാൾ. ഇദ്ദേഹത്തിന്റെ നിർദേശാനുസരണം ഹൈദരാബാദിലെ റിംഗ് റോഡുകളിൽ ശനിയാഴ്ചയും ഞായറാഴ്ചയും അയണ്മാൻ നേടാൻ പരിശീലനം നടത്തിയിരുന്നു.
മനുഷ്യക്കടത്ത് വിഷയത്തിൽ പഠനം നടത്താൻ അമേരിക്കയിലെ വാഷിംഗ്ടണ്‍ നിയമ കോളജിൽ ഇപ്പോൾ പഠനം തുടരുകയാണ് അജിത. അയണ്‍മെൻ മത്സരത്തിൽ പങ്കെടുക്കാൻ ഏറ്റവും കുടുതൽ പിന്തുണയും പ്രോത്സാഹനവും നൽകിയത് തന്റെ ഭർത്താവായ സതീഷാണെന്ന് അജിത പറഞ്ഞു.
ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം എങ്കിൽ മാത്രമെ വിജയിക്കാൻ കഴിയുകയുള്ളുവെന്നാണ് അജിത വ്യക്തമാക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് ശരീരത്തിന് നല്ല ക്ഷീണവും വേദനയും ഉണ്ടായിരുന്നു.
തന്റെ മനസിനെക്കൊണ്ട് പറയിപ്പിച്ച് ശരീരത്തിന്റെ വേദനകൾ അകറ്റി വിജയപഥത്തിലെത്താൻ സാധിച്ചുവെന്ന് അജിത പറഞ്ഞു. വളർന്ന് വരുന്ന പുതിയ തലമുറയും ഓരോ ലക്ഷ്യങ്ങൾ മനസിൽ സൂക്ഷിച്ച് കൊണ്ട് കഠിനപരിശ്രമം ചെയ്താൽ അതിൽ ഉറപ്പായും വിജയിക്കാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി.
2008 കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ് ഡിഐജിമാരായ അജിതാബീഗവും സതിഷ് ബിനോയും. കോയന്പത്തൂർ സ്വദേശിയാണ് അജിത. തമിഴ്നാട്ടിലെ മാർത്താണ്ഡം സ്വദേശിയാണ് സതീഷ്. അജിതയുടെ ആദ്യ നിയമനം കാഷ്മീരിലായിരുന്നു. 2009 മുതൽ 2010 വരെ കാഷ്മീരിൽ എഎസ്പിയായി സേവനമനുഷ്ഠിച്ചു. 2012-ൽ കേരളത്തിലെത്തി.
തൃശൂർ ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം ഡിസിപി, വയനാട് എസ്പി, പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ, ക്രൈംബ്രാഞ്ച് എസ്പി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അമേരിക്കയിലെ പഠനം പൂർത്തിയാക്കി ജൂലൈയിൽ കേരളത്തിൽ അജിത മടങ്ങിയെത്തും. പത്ത് വയസുകാരനായ മകൻ അർഹാൻ, ആറ് വയസുകാരിയായ മകൾ അർഷിത ഉൾപ്പെടെ കുടുംബസമേതമാണ് അജിത ഇപ്പോൾ വാഷിംഗ്ടണിൽ ഉള്ളത്.
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
Latest News
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top