Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂർത്തിയാക്കി വരകളുടെ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് സജ്ജീവ് ബാലകൃഷ്ണൻ.
ഒരു ലക്ഷത്തിലധികം കാരിക്കേച്ചറുകൾ വരച്ച സജ്ജീവ് ഇന്ന് എറണാകുളത്തെ ആദായനികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ സ്ഥാനത്തുനിന്നു വിരമിക്കും.
റിട്ടയര്‍മെന്റ് പലര്‍ക്കും സങ്കടം തരുന്ന ഒന്നാണെങ്കില് സജ്ജീവിന് അത് നേരേ മറിച്ചാണ്. തന്റെ ഇഷ്ട ഹോബിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാകുമെന്ന കാര്യം ഇദേഹത്തെ കൂടുതല്‍ ഹാപ്പിയാക്കുന്നു. ഇന്ത്യയിലെ വേഗതയേറിയ കാര്ട്ടൂസിറ്റാണ് ഇദേഹം.
ആദ്യ ഗുരു അമ്മ
ചാലക്കുടി പരിയാരം അരിയംപറമ്പത്ത് എ.വി. ബാലകൃഷ്ണ മേനോന്-പൊന്നു ദമ്പതികളുടെ ഏകമകനായ സജ്ജീവിന് വരകളോട് ചെറുപ്പം മുതലെ ഇഷ്ടമായിരുന്നു.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പത്ത് പേജിന്റെ നോട്ടുബുക്കില്‍ അമ്മ കുരുവിയുടെ ചിത്രം ട്രേസിംഗ് പേപ്പര്‍ ഉപയോഗിച്ച് പകര്‍ത്തി നല്കി. അന്നു മുതല്‍ സജ്ജീവ് ചിത്രങ്ങള്‍ വരച്ചു തുടങ്ങി.
മകന്റെ വരയോടുള്ള താല്പര്യം കണ്ടറിഞ്ഞ് പരിയാരം സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന് അച്ഛന് കളര്‍ബോക്സ് സമ്മാനിച്ചു.
ആ സമയത്തൊക്കെ വീട്ടില്‍ നീളന്‍ ഭിത്തിയില്‍ സജ്ജീവ് വേലുത്തമ്പി ദളവ, അക്ബര്‍, ഹുമയൂണ്‍, ഇന്ദിരാഗാന്ധി തുടങ്ങി പലരുടെയും ചിത്രങ്ങള്‍ കരിക്കൊണ്ട് വരച്ചു.
മകന് വരയോട് കൂടുതല്‍ ഇഷ്ടമുണ്ടെന്ന് മനസിലാക്കിയ ബാലകൃഷ്ണ മേനോന് 1976-ല്‍ ആ ഏഴാം ക്ലാസുകാരനെ ചെന്നൈയിലെ പ്രശസ്തമായ ശന്തനൂസ് ചിത്രവിദ്യാലയത്തില്‍ ആറു മാസത്തെ പോസ്റ്റല്‍ കോഴ്സിനു ചേര്‍ത്തു.
വിജയസാരഥി എന്ന അധ്യാപകനു കീഴില്‍ 50 അധ്യായമുള്ള ചിത്രരചന കോഴ്സ് സജ്ജീവ് പൂര്‍ത്തിയാക്കി. ഗുരുനാഥനെ നേരിട്ട് കാണാത്തതിനാല്‍ അദ്ദേഹത്തിന് ഒരു കത്തയച്ചു.
പക്ഷേ ഗുരു മരിച്ചുവെന്നു കാണിച്ച ആ കത്ത് തിരിച്ചെത്തി. പിന്‍കാലത്ത് ജോലിയുടെ ഭാഗമായി സ്ഥലം മാറ്റം കിട്ടിയപ്പോള്‍ സജ്ജീവ് ആ ചിത്രകാല പഠന കേന്ദ്രം സന്ദര്‍ശിക്കുകയുണ്ടായി.
ചിത്രരചനാ മത്സരങ്ങളിലേക്ക്
ചാലക്കുടി കാര്‍മല്‍ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരിങ്ങാലക്കുട സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് വാട്ടര്‍ കളര്‍ മത്സരത്തിന് ഒന്നാം സ്ഥാനം കിട്ടിയതോടെ സജ്ജീവിന് ആത്മവിശ്വാസമേറി.
ആ നാളുകളില്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളും വരയ്ക്കുമായിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അച്ഛന് സജ്ജീവിനെക്കൊണ്ട് ഇംഗ്ലീഷ് പത്രം വായിപ്പിച്ച് അത് മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യിക്കുമായിരുന്നു.
വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും സംസാരിക്കാറുണ്ടായിരുന്ന ബാലകൃഷ്ണ മേനോന് വൈകുന്നേരങ്ങളില്‍ മകനുമായി പുറത്തുപോകുമ്പോള്‍ പലരെയും കാണിച്ചു കൊടുത്ത് അവരുടെ ശരീര ഭാഷയെക്കുറിച്ച് പറയുമായിരുന്നു.
അങ്ങനെ ആളുകളെ നിരീക്ഷിക്കാനുള്ള വാസന സജ്ജീവിനുണ്ടായി. മകനില്‍ ഭാഷാചാതുര്യവും സരസമായി സംസാരിക്കാനുളള കഴിവും ഉണ്ടാക്കിയെടുത്തത് അമ്മ പൊന്നുവായിരുന്നു.
പ്രീഡിഗ്രി പഠനകാലത്ത് സജ്ജീവ് വരച്ച കാര്‍ട്ടൂണുകളില്‍ ചിലത് ഇംഗ്ലീഷ് പത്രങ്ങളില്‍ അച്ചടിച്ചുവന്നിരുന്നു.
1983-ല്‍ വിവിധ കാര്‍ട്ടൂണ്‍ ക്യാന്പുകളില്‍ പങ്കെടുത്തതോടെ വരയ്ക്കാനുളള സജ്ജീവിന്റെ കഴിവ് ഇരട്ടിയായി. കാലിക്കട്ട് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രണ്ടു തവണ കാര്‍ട്ടൂണ്‍ മത്സരത്തില്‍ വിജയിയായി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ലോ കോളജില്‍ പഠിക്കുന്ന സമയത്ത് ഒന്നാം സ്ഥാനം കാര്‍ട്ടൂണ്‍ രചനാ മത്സരത്തില്‍ ലഭിച്ചു.
എന്നാല്‍ 1988-ല്‍ ആദായനികുതി വകുപ്പില്‍ ഇന്‍സ്പെക്ടറായി ജോലി പ്രവേശിച്ചതോടെ പൊളിറ്റിക്കല്‍ കാര്ട്ടൂണുകള് വരയ്ക്കുന്നത് നിർത്തി. പിന്നെ കാരിക്കേച്ചറുകള്‍ വരയ്ക്കുന്നതിലായി ശ്രദ്ധ.
ലിംഗ ബുക്ക് ഓഫ് റിക്കാര്‍ഡ്സിലേക്ക്
2010ലെ ഒരു ഉത്രാട ദിനത്തില്‍ തൃക്കാക്കര ക്ഷേത്രത്തില്‍ വച്ച് 12 മണിക്കൂറിനുള്ളില്‍ 651 കാരിക്കേച്ചറുകള്‍ വരച്ച് സജ്ജീവ് ലിംഗ ബുക്ക്സ് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി.
2017 ല്‍ അമ്മ മരിച്ചപ്പോള്‍ അമ്മയ്ക്കുള്ള ആദരമായി തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ അത്താഘോഷത്തിനിടെ 933 പേരുടെ മുഖം മാത്രം കാരിക്കേച്ചറുകളാക്കി.
ഇതിനകം ഒരുലക്ഷത്തിലധികം കാരിക്കേച്ചറുകള്‍ സജ്ജീവ് വരച്ചിട്ടുണ്ട്. യാത്രയിലും മറ്റും കണ്ടുമുട്ടുന്ന സാധാരണക്കാരാണ് പലപ്പോഴും മനോഹരമായ കാരിക്കേച്ചറുകളായി മാറുന്നത്.
ഒരു മിനിറ്റ് മുതല്‍ നാലു മിനിറ്റ് വരെയാണ് ഇദ്ദേഹം കാരിക്കേച്ചര്‍ രചനയ്ക്കായി ഉപയോഗിക്കുന്നത്.
രണ്ട് ചിത്ര രചന എക്സിബിഷനുകള്‍ മാത്രം നടത്തിയിട്ടുള്ള സജ്ജീവ് കഴിഞ്ഞ എട്ടു വര്‍ഷമായി ഡല്‍ഹി ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിലെ ടാക്സ് പേയേഴ്സ് ലോഞ്ചില്‍ കാരിക്കേച്ചര്‍ വരയ്ക്കാനുണ്ടാകും.
സ്വയം പരിഹസിക്കാനിഷ്ടം
112 കിലോ തൂക്കമുളള സജ്ജീവിന് സ്വയം പരിഹസിക്കാനാണ് കൂടുതല്‍ ഇഷ്ടം. ഇന്ത്യയിലെ ഹെവിയസ്റ്റ് കാര്‍ട്ടൂണിസ്റ്റ് എന്നാണ് അദ്ദേഹം തന്നെക്കുറിച്ച് പറയുന്നത്.
സജ്ജീവിന്റെ കുടുംബാംഗങ്ങളും അവരുടെ സമ്മതത്തോടെ കാരിക്കേച്ചറുകളായി കാണികള്‍ക്കു മുന്നില്‍ എത്താറുണ്ട്. ജീവിതത്തെ നിസംഗമായി കാണുന്ന ആളുകളാണ് കാർട്ടൂണിസ്റ്റുകള്‍.
സ്ഥിരമായി നമ്മളെ തന്നെ പരിഹസിക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ കുറവാണ്. ഞാന്‍ പിന്തുടരുന്ന രീതി അതാണ് സജ്ജീവ് പറഞ്ഞു.
റിട്ടയര്‍മെന്റ് പ്ലാന്‍
കേരളത്തിലെ സ്കൂളുകളില്‍ പോയി അവനവനെ നോക്കി ചിരിക്കാന്‍ എങ്ങനെ പഠിക്കാമെന്നു വിദ്യാര്‍ഥികളെ തന്നെ ഉദാഹരണമാക്കി കാണിച്ചു കൊടുക്കും.
ആയിരത്തിലധികം വരുന്ന ഗ്രാമങ്ങളില്‍ സ്വന്തം വണ്ടിയില്‍ പോയി സ്ഥലം കണ്ട് അവിടത്തെ ആളുകളെ കണ്ട് അവരെയൊക്കെ വരയ്ക്കണം.
വഴി നീളെ കാരിക്കേച്ചറുകള്‍ വരച്ച് സമ്മാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സജ്ജീവ് പറയുന്നു.
കുടുംബ വിശേഷം
തൃപ്പൂണിത്തുറയില്‍ ടൂണ്‍ ആന്‍ഡ് ട്യൂണ്‍ വീട്ടിലാണ് സജ്ജീവിന്റെ താമസം. ഭാര്യ ലേഖ ആര്. നായര്‍ കൂനമ്മാവ് ചാവറ ദര്ശന് സ്കൂളില്‍ സംഗീതാധ്യാപികയാണ്.
35 ലധികം സിനിമകളില്‍ ലേഖ പാടിയിട്ടുണ്ട്. മകന് സിദ്ധാര്‍ഥ് സജ്ജീവ് ലിവര്‍ പൂള് യൂണിവേഴ്സിറ്റിയില്‍നിന്ന് ഡാറ്റാ സയന്‍സും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും പാസായി.
നല്ലൊരു ഗായകനും കീ ബോര്ഡിസ്റ്റുമാണ് സിദ്ധാര്‍ഥ്. കേരള കാർട്ടൂണ്‍ അക്കാദമി സെക്രട്ടറിയായി ഒരു തവണയും വൈസ് ചെയര്‍മാനായി രണ്ടു തവണയും സജ്ജീവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top